<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-5580014061325266213</id><updated>2011-10-30T09:39:23.410+04:00</updated><category term='നര്‍മ്മം'/><category term='Thichoor'/><category term='തിച്ചൂര്‍'/><category term='കഥ'/><category term='നർമ്മം'/><title type='text'>എറക്കാടന്‍  / Erakkadan</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://thichur.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default?max-results=100'/><link rel='alternate' type='text/html' href='http://thichur.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>57</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-5580014061325266213.post-4144162801355690752</id><published>2011-09-17T15:44:00.000+04:00</published><updated>2011-09-17T15:57:52.160+04:00</updated><title type='text'>ലവണതൈലം നാലാം ദിവസം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: x-small;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;അച്ഛന്റെരണ്ടാമത്തെ പെങ്ങള്‍ ശാന്താകുമാരിക്ക് പിലക്കാട്ടെ പുഷ്പാലയം വീടിന്റെമതിലിമ്മേലുള്ള സിംഹത്തല കണക്കേ രണ്ടു പിള്ളേരുണ്ട്. ഒന്ന് അമ്മു ആന്‍ഡ്‌ സെക്കന്റ്വന്‍ അപ്പു. ഭര്‍ത്താവ് ഉണ്ണിഷ്ണേട്ടന്‍ ഒരു മല നാടന്‍ അപ്പനൊന്നുമല്ല, തീരെനിറമില്ലാത്ത ഒരു ശ്രീനിവാസന്‍. സ്ഥിരമായി ബര്‍മ്മ ബീഡി ആഞ്ഞു വലിക്കുന്നപുള്ളിക്കാരന്‍ കുമാരേട്ടന്റെ തട്ട് കടയിലെ മാസ്റ്റെര്‍ ഷെഫ്‌ ആണ് ഇപ്പോള്‍. &amp;nbsp;അവരുടെ രമ്യഹര്മം അച്ഛമ്മയുടെ ഇരുപ്പ്‌നിലത്തില്‍നിന്ന് ഭാഗം കൊടുത്ത &amp;nbsp;എന്റെ വരിക്കാശേരിമനയുടെ അടുത്ത് തന്നെയാണ്. സൊതവേ എനിക്ക് ആണ്‍കുട്ടികളോട് &amp;nbsp;ഇച്ചിരി കൂടുതല്‍ ഇഷ്ടമുന്ടെന്നിരിക്കെ ഞങ്ങടെകുടുംബത്തില്‍ ആദ്യമായി ഒരു ആണ്‍ തരി പിറന്നത് അച്ഛന്‍ പെങ്ങള്‍ക്ക് രണ്ടാമത്പിറന്ന അപ്പു ആയിരുന്നു. അതും &lt;/span&gt;&lt;span style="font-size: 10pt;"&gt;2005 &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ഫെബ്രുവരി&lt;/span&gt;&lt;span style="font-size: 10pt;"&gt; 14 &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ന്. റെഡ്‌ റോസില്‍ തുടങ്ങി ഗ്രീന്‍ ലേബലില്‍ അവസാനിക്കുന്നദിവസമായ നമ്മടെ സ്വന്തം വാലന്റയിന്‍സ്‌ ഡേയില്‍ ഒരു വെളിച്ച തുണ്ട് പോലെ പിറന്നുവീണു. വെളിമ്പറമ്പിലെ മുളം കുറ്റി പോലെയുള്ള പല്ലുകള്‍ അത് ആകാശവാണിയിലെ കണ്ടതുംകേട്ടതും പോലെ വത്യസ്തമായിരുന്നു. കാശുകുടുക്ക പോലെയുള്ള &amp;nbsp;വായിലെ പുഴുപ്പല്ലുകള്‍ക്കിടയിലൂടെ തുപ്പലം തെറിച്ച്ചിണുങ്ങുന്നതു കാണാന്‍ തന്നെ &amp;nbsp;രസായിരുന്നു.ചെറുപ്പത്തിലെ &amp;nbsp;മൂക്കുത്തിസുന്ദരി അമ്മുവിനെക്കാള്‍അവനെയെനിക്ക് ഇഷ്ടമായിരുന്നു. തറവാട്ടിലെ അമ്മായീടെ ചുട്ടരച്ച ചമ്മന്തിയെക്കാള്‍ഇഷ്ടം. ഗള്‍ഫ്കാരും ബ്രൂട്ടും പോലെയുള്ള ഒരിഷ്ടം. ആ ഇഷ്ടം അതേ വെലോസിറ്റിയില്‍ അവനെന്നോടുമുണ്ടെന്നുകൂട്ടിക്കോളൂ. എനിക്കും ഒരു ആണ്‍ കുട്ടി ഉണ്ടാകണമെന്നും അത് &amp;nbsp;ഇവനെ പോലെ ഉണ്ണിക്കാടന്‍ വികൃതി കുട്ടനാകണമെന്നുമൊക്കെ&amp;nbsp;ശനിയാഴ്ച്ച എള്ള് തിരി കത്തിക്കുമ്പോള്‍ഞാന്‍ മുത്തനോട് പ്രാര്‍ഥിക്കാറുണ്ട്. ഞാന്‍ പുറത്തേക്ക് പോകുമ്പോള്‍ ബൈക്കിന്റെമുന്‍പില്‍ ഇരിക്കാന്‍ അവനുണ്ടാകും. ഞാനാണെങ്കില്‍ അവനെ എല്ലാടത്തും കൊണ്ട്പോകുകയും ചെയ്യും.. കല്യാണം കഴിഞ്ഞ ശേഷം പ്രായപൂര്‍ത്തി ആയവര്‍ ചെയ്യുന്ന ഒരുകാര്യം ചെയ്യാന്‍ പോയപ്പോഴും അവനെന്റെകൂടെ ഉണ്ടായിരുന്നു. അയ്യോ തെറ്റിധരിക്കരുതേ. പഞ്ചായത്ത് ഇലക്ഷനില്‍ വോട്ട് ചെയ്യാന്‍ പോയ കാര്യമാ പറഞ്ഞെ!!.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ഇപ്പോള്‍ അവനു അഞ്ചു വയസ്സ്. &lt;/span&gt;&lt;span class="apple-style-span"&gt;&lt;span lang="AR-SA" style="background-attachment: initial; background-clip: initial; background-color: white; background-image: initial; background-origin: initial; color: #000033; font-family: AnjaliOldLipi; font-size: 10pt;"&gt;ബാലപംക്തിക&lt;/span&gt;&lt;/span&gt;&lt;span class="apple-style-span"&gt;&lt;span lang="ML" style="background-attachment: initial; background-clip: initial; background-color: white; background-image: initial; background-origin: initial; color: #000033; font-family: AnjaliOldLipi; font-size: 10pt;"&gt;ളില്‍ താല്പര്യമില്ലാത്തഅവന്‍ &lt;/span&gt;&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp;കേരള പാഠാവലിയിലെ തറയും &amp;nbsp;പറയും അതിന്റെ കൂടെ അല്ലി കൊല്ലി പിള്ളാരുടെകൂട്ടും കൂടി&amp;nbsp; ഫാസ്റ്റ്‌ പാസഞ്ചര്‍സ്പീഡില്‍ അത്യാവശ്യം തെറിയും പഠിക്കാന്‍ തുടങ്ങി. ചാഴിയാട്ടിരി സ്കൂളിലെ ഒന്നാംക്ലാസ്‌ വിദ്യാര്‍ത്ഥി. പപ്പടകെട്ട് പോലെ പുസ്തകവുമായി ശ്രീരാമജയവും പാടി ചന്നംപിന്നം മഴയുടെ ആലസ്യത്തില്‍ ദിവസോം ഉസ്കൂളില്‍ പോകും. &lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;അങ്ങനെയിരിക്കെ &lt;/span&gt;&lt;span style="font-size: 10pt;"&gt;2010 &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ഡിസംബര്‍ &lt;/span&gt;&lt;span style="font-size: 10pt;"&gt;25 &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp;ന് അതായത് ക്രിസ്മസ് ദിവസം, അന്നും&amp;nbsp; സൂര്യന്‍ ചെട്ടിപാറ കുന്നില്‍ പെറ്റ്&amp;nbsp; വീണു. &amp;nbsp;ഞാന്‍ ഡ്രൈ ആയിരുന്ന ദിവമായിരുന്നു. അന്നുംകുടംപുളിയിട്ടു വറുത്തരച്ച മത്തിക്കൂട്ടാനായിരുന്നു കറി. സംഗതി കാനായിലെകല്യാണത്തിന് പുള്ളി വീഞ്ഞുണ്ടാക്കിയതാ എന്നിട്ടും ക്രിസ്മസിന് ഒരു തുള്ളി സാധനംനമ്മുക്ക് കിട്ടൂല. ഗവണ്മെന്റിന്റെ ഓരോ നിയമേ.!!..&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp;&lt;/span&gt;&lt;span style="font-size: 10pt;"&gt;‘’&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;എന്ത് തന്നെകഴിച്ചാലും അവന്‍ തടി വക്കുന്നില്ലടാ&lt;/span&gt;&lt;span style="font-size: 10pt;"&gt;’’&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt; &amp;nbsp;എന്ന പരാതിയുമായി അച്ഛന്‍ പെങ്ങള്‍ എന്നെ സമീപിച്ചത്എന്റെ ഏതോ ചീത്ത സമയത്താണ്. അത്യാവശ്യം കുമ്പിടിജോത്സ്യം &amp;nbsp;അറിയുന്നത് കൊണ്ട് എന്തേലും പ്രശ്നണ്ടോ എന്നാണുഅവര്‍ക്ക്‌ അറിയേണ്ടിയിരുന്നത്. വെറും വയറ്റില്‍ ചള്‌ &amp;nbsp;വിറ്റ്‌ അടിക്കുന്ന ഞാന്‍ ആദ്യം ഒന്ന്ആലോചിച്ചു. &lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ആ സമയം വടക്കൊറത്തു നിന്നും അമ്മ കടുക് വറക്കുന്നതിന്റെ മണംമൂക്കില്‍ അടിക്കുന്നുണ്ട്. കുത്തരി കഞ്ഞിക്ക് അടുപ്പില്‍ തെങ്ങിന്റെ കൊതുമ്പ്ഒന്ന് കൂടി തിരുകിയെന്നു തോന്നുന്നു. &amp;nbsp;വിശപ്പ്കള കാഞ്ചി പാടുന്നുണ്ട്. &lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span style="font-size: 10pt;"&gt;‘’&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ഏയ്‌ അവനിപ്പോ കൊഴപ്പൊന്നൂല്ല്യ. മകയിരംഅവസാന പാതി അല്ലെ. ഇരുപത്തഞ്ചു കഴിയട്ടെ പിന്നവനെ പിടിച്ചാല്‍ കിട്ടൂല&lt;/span&gt;&lt;span style="font-size: 10pt;"&gt;’’&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;. &lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;എന്റെ അറിവില്‍ മകയിരം നാള് കാര്‍ ഒന്ന് കുന്നത്തെമണിയേട്ടന്‍ കൂറ്റനാട് ശാരിക തുണിക്കട തല്ലി തകര്‍ത്തു നാട് വിട്ടതാ, പിന്നെകണ്ടിട്ടില്ലാ, പിന്നെ &lt;/span&gt;&lt;span style="font-size: 10pt;"&gt;PKC &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;കോളനിയിലെ ഉണ്യേട്ടന്‍ &lt;/span&gt;&lt;span style="font-size: 10pt;"&gt;40 &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;വയസായിട്ടും ഇതേ വരെ പെണ്ണ് കിട്ടാതെനടക്കുന്നു. പിന്നെ എന്റെ ഭാര്യേടെ ഒരു കൂട്ടുകാരി വെളുത്ത പൂഴി മണ്ണിന്റെ കളറുള്ളമൃദുല അമ്പട്ടന്‍ ഭര്‍ത്താവിനെയുമായി പിണങ്ങി വീട്ടില്‍ നില്‍ക്കുന്നു.നാലാമത്തേതാണിവന്‍. ഇവനിനി എന്തൊക്കെ വരുത്തി തീര്‍ക്കും എന്ന് മനസ്സില്‍വിചാരിച്ചു. &lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span style="font-size: 10pt;"&gt;‘’&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;തടി വക്കാന്‍ വല്ല തവള ഇറച്ചി വാങ്ങികൊടുത്തോക്ക്യെ&lt;/span&gt;&lt;span style="font-size: 10pt;"&gt;’’&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt; എന്ന് പറഞ്ഞു തടി ഊരാന്‍ ശ്രമിച്ചു. &lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;അപ്പോള്‍ അപ്പു എന്നോട് ചോദിച്ചു.....&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span style="font-size: 10pt;"&gt;“&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;അല്ല മാമേ തവള ഇറച്ചി തിന്നാല്‍ ഞാന്‍ തടി വയ്ക്കുമോ?&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ഒരു ഹുങ്കാരചോദ്യം വീണ്ടും എന്റെ അമ്മ തോട്ടിലിലേക്ക്.&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span style="font-size: 10pt;"&gt;‘’&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;പിന്നല്ലാതെ&lt;/span&gt;&lt;span style="font-size: 10pt;"&gt;’’&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;.വെള്ളിത്തിളക്കമുള്ള ഒരു ചിരി ചിരിച്ച് പാള വീശറി അമര്‍ത്തി വീശി ഞാന്‍ പറഞ്ഞു.&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;എങ്കില്‍ എന്താ മാമേ നീര്കോലി വണ്ണം വക്കാത്തെ..? അങ്ങനെആണെങ്കില്‍ അവറ്റ മലമ്പാമ്പ്‌ ആവില്യേ. ????. കയ്യിലിരുന്ന ഇരുമ്പാം പുളികല്ലുപ്പില്‍ കുത്തി കടിച്ചോണ്ടാണ് ചോദ്യം. &lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;നീ പോയെ പോയെ........അല്ല പിന്നെ .... എന്റെരോമകൂപങ്ങളെല്ലാം എണീറ്റ് നേരെ നിന്നു.&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;സംഗതി ശീമകൊന്നയുടെ വടി പൊട്ടിച്ചു ഒന്ന് കൊടുക്കാന്‍അറിയാഞ്ഞിട്ടല്ല. ചെക്കനല്ലേ.... ഇതൊക്കെയാണ് &amp;nbsp;അവന്റെ ചോദ്യങ്ങളും കാര്യങ്ങളും.&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ഇതിനൊക്കെ എന്തൂട്ട് ഉത്തരാ കൊടുക്കുക ...അല്ല പിന്നെ...&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ഇനി കാര്യത്തിലേക്ക് വരാം.&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;കല്യാണം കഴിഞ്ഞു അധികം താമസിയാതെ യൂണി വേഴ്സല്‍ കിംഗ്‌ ആയമാവേലിയുടെ മാസമായ ചിങ്ങത്തില്‍ പത്ത് ദിവസത്തെ പൂവിടലിനു ശേഷം &amp;nbsp;നമ്മടെ പെണ്ണൊരുത്തി മെന്‍സസ് പായ കുറച്ചുകാലത്തേക്ക് വലിച്ചെറിഞ്ഞു. അങ്ങനെ എന്റെ മാവും പൂത്തു. മനസ്സില്‍ അഞ്ചെട്ടു ലഡുവുംപൊട്ടിച്ചു ഉണ്ണിക്കാടന്റെ വരവിനായി ഞങ്ങള്‍ കാത്തിരുന്നു. അതിനു ശേഷം നഷ്ടരാവുകളുടെ കൂട്ട വിലാപങ്ങള്‍ എന്റെ റൂം കുറെ കേട്ടു. ബന്ധപെടലിന്റെകണക്കുപുസ്തകത്തില്‍ ഹാജര്‍ നില കുറഞ്ഞു തുടങ്ങി. ആദ്യ രാത്രിയുടെ സ്നാപ്പുകള്‍ഓര്‍ത്ത്‌ വികാര നൌകയെ ഞാന്‍ ഒരു കുറ്റിയിന്മേല്‍ കെട്ടിയിട്ട് നിശ്വാസത്തിന്റെനീരാവി ഉതിര്‍ത്തു. അല്ല പണ്ട് ആരോ ട്വിറ്ററില്‍ എഴുതിയപോലെ അനുഭവങ്ങള്‍ ആണല്ലോമനുഷ്യനെ വേണു നാഗവള്ളിമാര്‍ ആക്കുന്നത് &amp;nbsp;ആസമയത്തെ കുറിച്ച് അങ്ങനെ ഒക്കെ അല്ലെ പറയാന്‍ പറ്റൂ. ചാലക്കുടീല്‍ ബീവരെജിന്റെമുന്നില്‍ പായസ വിതരണം തുടങ്ങിയതിന്റെ ഏകദേശം ആറുമാസം കഴിഞ്ഞപ്പോള്‍ ആലില വയര്‍മാറി സാമാന്യം ഭേദപ്പെട്ട വയര്‍ പ്രത്യക്ഷമായി തുടങ്ങി. &amp;nbsp;&amp;nbsp;&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-LuEm9512md0/TnSHyzxMSfI/AAAAAAAAAXk/8YBInFSSEr8/s1600/Dubai+Abhilash.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://3.bp.blogspot.com/-LuEm9512md0/TnSHyzxMSfI/AAAAAAAAAXk/8YBInFSSEr8/s1600/Dubai+Abhilash.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ഏകദേശം ഫെബ്രുവരി ആയപ്പോള്‍ മേരിക്കൊണ്ടൊരു കുഞ്ഞാട് എന്നാസിനിമ പത്തന്‍പത് ദിവസം കഴിഞ്ഞു മട്ടന്‍ ബിരിയാണി ആയ സമയം. ഞാനും എന്റെ പ്രേമകുമാരിയും കൂടി ഡോക്ടറെ കണ്ടു. ആ സിനിമക്കും പോയി വീട്ടില്‍ റസ്റ്റ്‌എടുത്തിരിക്കുകയായിരുന്നു . ടീവി കാണുമ്പോള്‍ &amp;nbsp;&amp;nbsp;അപ്പുവും &amp;nbsp;ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നുംജിമ്മിന് പോയി ചുരണ്ടികൂട്ടിയ സിക്സ് പാക്കിന്റെ ആറ്റു നോറ്റുണ്ടാക്കിയ ആദ്യ ഗടുകുംഭയായി രൂപാന്തരം പ്രാപിച്ചതിന്റെ മുകളിലാണ് അവന്റെ ഇരിപ്പ്‌. അതും സര്‍വേരികല്ലിലെകാക്കയെ പോലെ. കുന്ദംകുളത്തെ സ്റ്റാന്റില്‍ നിന്നും വാങ്ങിയ രണ്ടു പാക്കറ്റ്‌ കടല ഒരുമിച്ചുകഴിച്ചതിന്റെ ഫലമായി വയറ്റിനുള്ളില്‍ നിന്ന് ആന്തോളനവും ദോളനവും ഒരുമിച്ചുവന്നതിന്റെ ക്ഷീണം മാറിയിട്ടുണ്ടായിരുന്നില്ല. എങ്കില്‍ പോലും ഇടയ്ക്കിടെപടിഞ്ഞാറേ നടയിലൂടെ മന്ദ മാരുതന്‍ ശബ്ദമുണ്ടാകി കുണ്ടനിടവഴിയിലേക്ക് പായുന്നുണ്ട്.അപ്പുവും ഭാര്യയും കൂടി ഇടയ്ക്കിടെ മൂക്ക് പൊത്തി പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്.&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;മാമാ മാമ ഇതെന്താ അമ്മായീടെ വയര്‍ വീര്ത്തിരിക്കുന്നെ?...എന്നിടോരുപ്രത്യേക കടാക്ഷം. അതും അവളുടെ വയറ്റില്‍.... പൂത്തിരുവാതിര പോലെയുള്ള വയറ് നോക്കിചുരികതുമ്പിലെ ആദ്യത്തെ ചോദ്യം.&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp;അത്..അത്..കുംഭയാടാ...ആകുംഭക്കുള്ളില്‍ ഒരു ഉണ്ണി ഉണ്ട്. മാമെടെ മോന്‍. അവന്റെ കണ്ണില്‍ കണ്ട അഗാധതയുടെഓളങ്ങള്‍ക്ക് അനുസരണമായി ഞാന്‍ പറഞ്ഞു.&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ആണോ. അപ്പൊ മാമടെ വയറ്റിലും ഉണ്ണി ഉണ്ടോ? &lt;/span&gt;&lt;span style="font-size: 10pt;"&gt;50 &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ഫില്‍സിന്റെ ഒരുചോദ്യം കൂടി.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;മം... മം...... ചെക്കന്‍ ആളു കുഴപ്പല്ല്യാലോ.. വീണ്ടുംഉത്തരം മുട്ടിച്ചു.....എന്റെ അരിമ്ബ്രാവ് പോലുള്ള വയര്‍ കണ്ടിട്ടാണ് അവന്റെചോദ്യം....തെറിയുടെ പ്രാസ വഴി എനിക്ക് അറിയാഞ്ഞിട്ടല്ല. ചെറ്യേ ചെക്കനല്ലേ.&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ദേ ഇപ്പ ശര്യാക്കി തരാം. പപ്പു സ്റ്റൈലില്‍ ഞാന്‍ പറഞ്ഞു.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;അതായത്.......എന്നും പറഞ്ഞു ഞാന്‍ തുടങ്ങിയപ്പോള്‍ ടീവീല്ലവണ തൈലത്തിന്റെ പരസ്യം നടക്കുന്നു. അതും കണ്ടു എന്റെ മഞ്ജു ഭാഷിണി ഇടയില്‍ കേറിമൊഴിഞ്ഞു.&amp;nbsp; &lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span style="font-size: 10pt;"&gt;‘’&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ഏട്ടാ ..ഏട്ടന് ഒരെണ്ണം വാങ്ങി പുരട്ടിനോക്കി കൂടെ. ഇപ്പം പ്രായം ഇരുപത്തിയാറല്ലേ &amp;nbsp;ആയിട്ടുള്ളൂ എങ്കിലും കുംഭ ഒരുനാല്പത്തഞ്ചുകാരന്റെതാ, അല്ലെ?. &lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;. അപ്പഴും അപ്പു എന്റെ കുംഭയില്‍ ഇരുന്നു ഇത് കേള്‍ക്കുകയാണ്.&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span style="font-size: 10pt;"&gt;‘’&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;അല്ല മാമേ എനിക്കൊരു സംശയം&lt;/span&gt;&lt;span style="font-size: 10pt;"&gt;’’&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt; ...&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span style="font-size: 10pt;"&gt;‘’&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;എന്താ അപ്പൂ&lt;/span&gt;&lt;span style="font-size: 10pt;"&gt;’’&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;.....&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span style="font-size: 10pt;"&gt;‘’&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;മാമക്ക് &lt;/span&gt;&lt;span style="font-size: 10pt;"&gt;26 &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;പക്ഷെ &lt;/span&gt;&lt;span style="font-size: 10pt;"&gt;45 &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;തോന്നുന്നു. പക്ഷെ നിഷമ്മായീടെ വയര്നോക്ക്യേ. &lt;/span&gt;&lt;span style="font-size: 10pt;"&gt;20 &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;വയസാണ് എങ്കിലും എന്തൊരു വയറാ. ശരിക്കും ഒരു കുപ്പി ലവണ തൈലം അമ്മായിക്ക്വാങ്ങിച്ചു കൊടുത്തൂടെ. ഇങ്ങനെ പിശുക്കാനാവണോ&lt;/span&gt;&lt;span style="font-size: 10pt;"&gt;’’&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;.&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥയില്‍ ഞാന്‍ നിന്നു.&lt;/span&gt;&lt;span lang="ML" style="font-size: 10pt;"&gt; &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;അവനുചെറുപ്പത്തില്‍ ബ്രഹ്മിക്ക് പകരം മുസ്ലീം പവര്‍ എക്സ്ട്രാ ആണ് കൊടുത്തതെന്ന്തോന്നുന്നു.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;എനിക്കൊരു സംശയം തോന്നി. ശരിക്കും ആരാ ടിന്റു മോന്‍..അപ്പുവോ അതോ. ഏയ്‌... ഇവന്‍ തന്നെ.....&amp;nbsp;അത്ഭുത വിളക്കിലെ പുക പോലെ എന്തോ ഒന്ന് പുറത്ത്‌ പോയി.&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp;&amp;nbsp; ഗോവിന്ദന്‍ ചേട്ടന്റെ ടൈം നല്ല ബെസ്റ്റ്‌ടൈം...അല്ലെ ...&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ഇന്നും ഉത്തരം കിട്ടാത്ത രണ്ടു ചോദ്യമേ ഉള്ളൂ..&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span style="font-size: 10pt;"&gt;1, &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;അപ്പുവിന് ഇതൊക്കെ ആര് പറഞ്ഞു കൊടുത്തു.???&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;span style="font-size: 10pt;"&gt;2, &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;ഉഴുന്നുവടക്ക് തുള ഇടാന്‍ കാരണംഎന്ത്?????&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial, Helvetica, sans-serif; font-size: small; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-4144162801355690752?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/4144162801355690752/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2011/09/blog-post.html#comment-form' title='30 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/4144162801355690752'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/4144162801355690752'/><link rel='alternate' type='text/html' href='http://thichur.blogspot.com/2011/09/blog-post.html' title='ലവണതൈലം നാലാം ദിവസം'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-LuEm9512md0/TnSHyzxMSfI/AAAAAAAAAXk/8YBInFSSEr8/s72-c/Dubai+Abhilash.jpg' height='72' width='72'/><thr:total>30</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-3779001096759694524</id><published>2010-08-03T11:38:00.004+04:00</published><updated>2010-08-08T11:25:21.345+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='തിച്ചൂര്‍'/><category scheme='http://www.blogger.com/atom/ns#' term='Thichoor'/><title type='text'>പുന്നാരത്തുമ്പികള്‍</title><content type='html'>&lt;div style="text-align: justify;"&gt;&lt;meta content="text/html; charset=utf-8" http-equiv="Content-Type"&gt;&lt;/meta&gt;&lt;meta content="Word.Document" name="ProgId"&gt;&lt;/meta&gt;&lt;meta content="Microsoft Word 12" name="Generator"&gt;&lt;/meta&gt;&lt;meta content="Microsoft Word 12" name="Originator"&gt;&lt;/meta&gt;&lt;link href="file:///C:%5CUsers%5CUser%5CAppData%5CLocal%5CTemp%5Cmsohtmlclip1%5C01%5Cclip_filelist.xml" rel="File-List"&gt;&lt;/link&gt;&lt;link href="file:///C:%5CUsers%5CUser%5CAppData%5CLocal%5CTemp%5Cmsohtmlclip1%5C01%5Cclip_themedata.thmx" rel="themeData"&gt;&lt;/link&gt;&lt;link href="file:///C:%5CUsers%5CUser%5CAppData%5CLocal%5CTemp%5Cmsohtmlclip1%5C01%5Cclip_colorschememapping.xml" rel="colorSchemeMapping"&gt;&lt;/link&gt;&lt;style&gt;&lt;!-- /* Font Definitions */ @font-face	{font-family:"Cambria Math";	panose-1:2 4 5 3 5 4 6 3 2 4;	mso-font-charset:1;	mso-generic-font-family:roman;	mso-font-format:other;	mso-font-pitch:variable;	mso-font-signature:0 0 0 0 0 0;}@font-face	{font-family:Calibri;	panose-1:2 15 5 2 2 2 4 3 2 4;	mso-font-charset:0;	mso-generic-font-family:swiss;	mso-font-pitch:variable;	mso-font-signature:-1610611985 1073750139 0 0 159 0;}@font-face	{font-family:Kartika;	panose-1:2 2 5 3 3 4 4 6 2 3;	mso-font-charset:0;	mso-generic-font-family:roman;	mso-font-pitch:variable;	mso-font-signature:3 0 0 0 1 0;}@font-face	{font-family:AnjaliOldLipi;	panose-1:2 0 0 0 0 0 0 0 0 0;	mso-font-charset:0;	mso-generic-font-family:auto;	mso-font-pitch:variable;	mso-font-signature:-2139095037 8194 0 0 1 0;} /* Style Definitions */ p.MsoNormal, li.MsoNormal, div.MsoNormal	{mso-style-unhide:no;	mso-style-qformat:yes;	mso-style-parent:"";	margin-top:0in;	margin-right:0in;	margin-bottom:10.0pt;	margin-left:0in;	line-height:115%;	mso-pagination:widow-orphan;	font-size:11.0pt;	font-family:"Calibri","sans-serif";	mso-ascii-font-family:Calibri;	mso-ascii-theme-font:minor-latin;	mso-fareast-font-family:Calibri;	mso-fareast-theme-font:minor-latin;	mso-hansi-font-family:Calibri;	mso-hansi-theme-font:minor-latin;	mso-bidi-font-family:Kartika;	mso-bidi-theme-font:minor-bidi;}.MsoChpDefault	{mso-style-type:export-only;	mso-default-props:yes;	mso-ascii-font-family:Calibri;	mso-ascii-theme-font:minor-latin;	mso-fareast-font-family:Calibri;	mso-fareast-theme-font:minor-latin;	mso-hansi-font-family:Calibri;	mso-hansi-theme-font:minor-latin;	mso-bidi-font-family:Kartika;	mso-bidi-theme-font:minor-bidi;}.MsoPapDefault	{mso-style-type:export-only;	margin-bottom:10.0pt;	line-height:115%;}@page WordSection1	{size:8.5in 11.0in;	margin:13.5pt 1.0in .25in 1.0in;	mso-header-margin:.5in;	mso-footer-margin:.5in;	mso-paper-source:0;}div.WordSection1	{page:WordSection1;}--&gt;&lt;/style&gt;  &lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;എന്റെ വീടിന്റെ ഉത്തരത്തില്‍ നിന്ന് വടക്കോട്ട് &amp;nbsp;ഏകദേശം &amp;nbsp;പത്ത് കി.മീ. അകലേക്ക്‌&amp;nbsp; ഒരു ചരട് പിടിച്ചാല്‍ അത് നേരെ ചെല്ലുന്നത് പാലക്കാട് ജില്ലയിലെ കൂറ്റനാട്ടുള്ള ദേവലോകം എന്ന ബാറിന്റെ &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;കോമ്പ്രാവില്‍ ആകും&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;(മൂല ഓടിന്റെ അറ്റത് കാണുന്ന വളഞ്ഞ ഇരുമ്പ്‌). &amp;nbsp;&amp;nbsp;പോലീസ്‌ മാമാന്മാരുടെ വലത്തെ ഉള്ളം കയ്യിലെ ധനരേഖയും &amp;nbsp;എന്റെ മണി പേഴ്സിലെ ഗാന്ധി അപ്പൂപ്പനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാത്തത് കൊണ്ട്&amp;nbsp; എന്നെ സംബന്ധിച്ചിടത്തോളം ചെക്കിംഗ് ഇല്ലാതെ ബൈക്കില്‍ പോയി രണ്ടെണ്ണം വിട്ടു വരണമെന്കില്‍ &amp;nbsp;ഈ ബാറില്‍ തന്നെ പോകണം. വൃത്തിയുടെ കാര്യത്തില്‍ ഏകദേശം&amp;nbsp; കോരമാമന്റെ നാലും കൂട്ടി മുറുക്കി പല്ല് തേക്കാത്ത &amp;nbsp;വായ &amp;nbsp;കണക്കെ കച്ചറയുടെ &amp;nbsp;ജുഗല്‍ബന്ധി ആയിരുന്നു ദേവലോകമെന്ന &amp;nbsp;ബാര്‍ സമുച്ചയം. ഇങ്ങനെയൊക്കെ ആണെന്കിലും മദ്യം വാങ്ങി പുറത്തുള്ള തെങ്ങിന്റെ ചുവട്ടിലോ, മാവിന്റെ ചുവട്ടിലോ ഒരു &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;ഓപണെയര്‍ അറ്റ്മോസ്ഫിയ&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;റില്‍ അടിക്കാം എന്ന ഒരു ഗുണമുണ്ട് ഈ ബാറിന്. ഈ &amp;nbsp;ദേവലോകത്തിരുന്നു &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;ഷിവാസ് റീഗല്‍ അടിച്ചാല്‍ പരമ&amp;nbsp; &lt;span style="color: black;"&gt;ശിവനും&lt;/span&gt; പാസ്പോര്‍ട്ട് അടിച്ചാല്‍&amp;nbsp; പേര്‍ഷ്യയുമൊക്കെ നിമിഷനേരം കൊണ്ട് ആ മാവിന്‍ ചുവട്ടിലോ തെങ്ങിന്‍ ചുവട്ടിലോ പ്രത്യക്ഷപ്പെടുമായിരുന്നു&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;. സമയം നന്നല്ലെന്കില്‍ തെങ്ങിന്റെ മുകളില്‍ നിന്ന് തേങ്ങാ വീണ് ആംബുലന്‍സു വരെ &amp;nbsp;സൈറന്‍ ഇട്ടു വന്ന സംഭവങ്ങളും എന്റെ അച്ചാച്ചന്‍ കൃഷ്ണന്‍ നമ്പ്യാര് പറഞ്ഞു തന്നതായി ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. &amp;nbsp;&amp;nbsp;നമ്മളാണെങ്കില്‍ &amp;nbsp;ബാറില്ലെന്കില്‍ കൂള്‍ ബാറിലെന്കിലും പോയി ആശ്വാസം കാണുന്ന പ്രായം. കഞ്ഞി കളറുള്ള കള്ളില്‍ നിന്നും&amp;nbsp; &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;പ്രൊമോഷന്‍ കിട്ടി &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;കട്ടന്‍ ചായ കളറിലുള്ള മദ്യത്തിന്റെ കന്നിസ്പര്‍ശനം &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;ഏറ്റ &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;അന്ന് മുതല്‍ ഇടയ്ക്കിടെ അങ്ങോട്ടേക്ക് ഇടയ്ക്കിടെ &amp;nbsp;യാത്രകള്‍ ഡോട്ട് കോം പതിവായിരുന്നു.&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;&amp;nbsp;പ്രീഡിഗ്രി കഴിഞ്ഞു ഫയര്‍ &amp;amp; സേഫ്ടിക്കു എന്നെ വിടാഞ്ഞത് അരിവെക്കാന്‍ അടുപ്പ് പൂട്ടുമ്പോള്‍ വെള്ളം കോരി ഒഴിക്കും എന്ന് വിചാരിചിട്ടല്ല. എന്റെ താല്പര്യം നാടകവും സിനിമയും ഒക്കെ ആണെന്ന് എന്റെ വീട്ടുകാര്‍ക്ക് നല്ല പോലെ അറിയാം. വിരലുകള്‍ കീബോര്‍ഡിലെ &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;ASDF &lt;span lang="ML"&gt;നു പരിചയപ്പെടുന്നതിനു മുന്‍പ്‌, അതായത് &lt;/span&gt;MS &lt;span lang="ML"&gt;ഓഫീസ്‌ അറിയുമോ എന്ന് ചോദിച്ചാല്‍ വില്ലാജാപ്പീസുമായുള്ള ബന്ധം അല്ലാതെ വേറെ ഒരു ഓഫീസുമായി ഒരു തരത്തിലുമുള്ള ബന്ധവും ഇല്ലെന്നു പറഞ്ഞ സമയം. ഇത്തരം സമയത്ത് പഠിപ്പിനോട് താല്പ്പര്യമില്ലാത്തതിനാല്‍ &amp;nbsp;&amp;nbsp;നാടകമായിരുന്നു മെയിന്‍ ഭ്രമം. &lt;/span&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ഇനി കാര്യത്തിലേക്ക്&amp;nbsp; വലതു കാല്&amp;nbsp; വച്ച് രാഹുകാലം തീരുന്നതിനു മുന്‍പേ കടക്കാം.&amp;nbsp; മഹാബലിയെ പൂശാന്‍ &amp;nbsp;ദേവേന്ദ്രന്‍ മഹാവിഷ്ണുവിന് &amp;nbsp;&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;s &lt;span lang="ML"&gt;കത്തിയുമായി &amp;nbsp;ക്വോട്ടെഷന്‍ കൊടുത്തതിന്റെ ഓര്‍മ്മ പുതുക്കലായ ഓണം പ്രമാണിച്ചു &amp;nbsp;അമ്പലത്തില്‍ ഞാന്‍ സംവിധാനം ചെയ്ത &amp;nbsp;നാടകം എല്ലാ കൊല്ലത്തെ പോലെ അക്കൊല്ലവും തല്ലിപൊളിയുടെ &amp;nbsp;തനിയാവര്‍ത്തനംകൊണ്ട് തൂറ്റി&amp;nbsp; പോയി . &amp;nbsp;&amp;nbsp;&amp;nbsp;അത് കൊണ്ട് തന്നെ &amp;nbsp;അതിന്റെ വിഷമം മാറ്റാന്‍ പതിവ് പോലെ ദേവലോകത്തേക്കു &amp;nbsp;ഞാനും പ്രകാശനും കൂടി കിഴക്കേ മടത്തിലെ മുരളിയേട്ടന്റെ &amp;nbsp;വണ്ടിയില് &amp;nbsp;കൂറ്റനാട്ടെക്ക് യാത്രയായി. അമ്മൂമക്ക് സീരിയസാണ് ഡോക്ടറെ വിളിച്ചു വേഗം വരാം എന്ന് പറഞ്ഞപ്പോള്‍ പാവം മുരളിയേട്ടന്‍ കൂടുതലൊന്നും ചോദിക്കാതെ&amp;nbsp; വേഗം വണ്ടി തന്നു. &amp;nbsp;കിഴക്ക് ദിക്കിലെ ചെന്തെങ്ങിലെ &amp;nbsp;കരിക്ക്‌ മൊത്തം&amp;nbsp; പൊന്തി കഴിഞ്ഞു മൂത്ത് കൊപ്പരയായ ഉച്ച നേരത്താണ് പോയത്. &amp;nbsp;ഇപ്പറഞ്ഞ പ്രകാശന്‍ &amp;nbsp;ലീവിന് വന്നിട്ട് കുറച്ചെ ആയുള്ളൂ. &amp;nbsp;കടവും കടത്തിന്റെ മുകളില്‍ കടവും കടത്തിണ്ണയില്‍ ഉറക്കവും തുടങ്ങിയ സമയത്തു കീറിയ ഒരു കുടയുമായി പണ്ടൊരു ദിവസം തൃശൂര്‍പൂരത്തിനു &amp;nbsp;കുടമാറ്റം കാണാന്‍ പോയതായിരുന്നു അവന്‍ . അവിടെ ചെന്നപാടെ പൂരപറമ്പില്‍ വച്ചു &amp;nbsp;താല്‍ക്കാലികമായി &amp;nbsp;ജോലി കിട്ടി. &amp;nbsp;നാടുവിട്ടപ്പോള്‍ ജോലിയില്‍ ഡബിള്‍ പ്രൊമോഷനും കിട്ടി. &amp;nbsp;&amp;nbsp;&amp;nbsp;നമ്മുടെ മഴവില്കാവടിയിലെ മാമുക്കോയയുടെ ലെതര്‍ ഫാക്ടറിയില്‍ സൂപ്പര്‍ വൈസര്‍ ആയിട്ടായിരുന്നു &amp;nbsp;പ്രൊമോഷന്‍. &amp;nbsp;അതും ആ പഴയ മദിരാശിയില്‍ തന്നെ.&lt;/span&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;അതൊക്കെ പോട്ടെ. &amp;nbsp;അവിടെ ചെന്നപ്പോള്‍&amp;nbsp; വീടിനടുത്തുള്ള മണിപ്ര കണ്ണേട്ടന്‍ എന്റെ നാടായ തിച്ചൂരിനെ &amp;nbsp;പ്രതിനിധാനം ചെയ്തു കൊണ്ട് നേരത്തെ&amp;nbsp; തന്നെ ഹണീബിയോടു സംവദിച്ചു &amp;nbsp;തുടങ്ങിയിരിക്കുന്നു. ഞാനും പ്രകാശനും അങ്ങോരെ വിഷ് ചെയ്തു. പക്ഷേ കണ്ണേട്ടന്റെ കൂടെ നമ്മുക്ക് പരിചയമുള്ള വേറെ ഒരാള്. അതെ സാലു &amp;nbsp;കൂറ്റനാട് എന്ന ഫോര്‍ട്ടി പ്ലസ്‌ എയ്ജ് ഉള്ള &amp;nbsp;സിനിമാ നടന്‍. സല്ലാപം സിനിമയില്‍ എപ്പോഴും പെന്‍സില്‍ ചെത്തി കൊണ്ടിരിക്കുന്ന ആശാരി. അതെന്നെ... കണ്ണേട്ടന്റെ &amp;nbsp;ബെസ്റ്റ്‌ ഫ്രണ്ട് ആണത്രേ. കണ്ടാല്‍ ശരവണ ഭവന്‍ ഹോട്ടലിലെ ക്ലീനറെ പോലെ ആണെങ്കിലും പുള്ളിയുടെ മരുന്നടിക്കാനുള്ള &lt;/span&gt;&lt;span lang="ML" style="color: black; font-family: AnjaliOldLipi;"&gt;ജ്ഞാനസാന്നിധ്യത്തെ &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;കുറിച്ചും അഭിനയത്തെ കുറിച്ചും വളരെ &amp;nbsp;മുന്‍പേ കേട്ടിട്ടുണ്ട്. അന്തികള്ള് &amp;nbsp;അരിച്ചെടുക്കാന്‍&amp;nbsp; പാകത്തിലുള്ള മീശയും, &amp;nbsp;ഷര്‍ട്ടിന്റെ കുടുക്കുകള്‍ അഴിച്ചിട്ട് പോക്കിളിനെ&amp;nbsp; മുത്തുന്ന സ്വര്‍ണമാലയുമണിഞ്ഞു ഏതോ നാടന്‍ പാട്ടിന്റെ ശീലുകള്‍ &amp;nbsp;“ഴ’ കാരത്തില്‍ അലക്കി പൊളിക്കുകയാണ്. &amp;nbsp;&amp;nbsp;കണ്ണേട്ടന്‍ .ഞങ്ങളെ പരിചയപെടുത്തി തന്നു...നാലാമത്തെ പെഗ്ഗിന്റെ മൂന്നാമത്തെ സിപ്പ്‌ ചുണ്ടില്‍ വച്ച് കൊണ്ട് മിഴികള്‍&amp;nbsp; ഉജാലയില്‍ മുക്കിയ ഒരു നോട്ടം.&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_wWW0gfLdc4o/TFfGjXNIypI/AAAAAAAAASY/t9WEkf63hg0/s1600/salu.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://1.bp.blogspot.com/_wWW0gfLdc4o/TFfGjXNIypI/AAAAAAAAASY/t9WEkf63hg0/s320/salu.jpg" width="158" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;പിന്നയങ്ങോട്ടു വര്‍ത്തമാനമായിരുന്നു. കണ്ണേട്ടന്‍ തുടങ്ങി വച്ചു &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;“ഇന്നലത്തെ നാടകം എങ്ങനെ ഉണ്ടായിരുന്നെടാ, ആരോ&amp;nbsp; അശുപത്രീല് ആണെന്ന് കേട്ടല്ലോ .. അതെന്തു പറ്റി” &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;&amp;nbsp;“ഏയ്‌ വല്ല്യ കുഴപ്പമൊന്നുമില്ല.. പിന്നെ അടികിട്ടിയത് ഈച്ചരത്തെ രവിക്കാ, അത് പിന്നെ &amp;nbsp;ആദ്യം രംഗത്തില്‍ വന്നു അവസാന രംഗത്തിലെ ഡയലോഗ് പറഞ്ഞു അഞ്ചു മിനുട്ട് കൊണ്ട് നാടകം അവസാനിപ്പിച്ചിട്ടു ലേലു അല്ലു... ലേലു അല്ലു എന്നൊക്കെ വലിയ വായില്‍ നിലവിളിച്ചിട്ട് വല്ല കാര്യോം ഉണ്ടോ. ആരു കേള്‍ക്കാന്‍ ..” &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ചിരിച്ചു കൊണ്ട് സാലു &amp;nbsp;ചേട്ടന്‍ ചോദിച്ചു . ”പാവം... നാടകം പൊളിഞ്ഞപ്പോള്‍ ചെക്കന്റെ മൂത്രം പോയി കാണും &amp;nbsp;“&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;“മൂത്രമാണോ എന്നറിയില്ല എന്തൊക്കെയോ പോയി ”. പ്രകാശനായിരുന്നു ഉത്തരം പറഞ്ഞത് &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;“അപ്പോള്‍ ഓടി രക്ഷപെടാമായിരുന്നില്ലെടാ “ കണ്ണേട്ടന്‍ ഗ്ലാസില്‍ ചത്തു പൊന്തികിടന്നിരുന്ന ഉറുമ്പിനെ അടക്കം&amp;nbsp; ഹണീബിയുടെ ഒരു ലാര്‍ജിന്റെ അവസാന വലിക്ക് ശേഷം ചോദിച്ചു.&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;“ഓടണം എന്നൊക്കെ അവനു ആഗ്രഹമുണ്ടായിരുന്നു, പക്ഷെ എവറടി ബാറ്ററിയുടെ&amp;nbsp; പരസ്യത്തിലെ ആറിന്റെ ഉള്ളിലെ പൂച്ചയെ പോലെ പരമേട്ടന്റെ കക്ഷതിലാ അവന്റെ തല. എന്ത് ചെയ്യും”.&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;&amp;nbsp;സാല് കൂറ്റനാട് ഇരുന്നു വീണ്ടും പൊട്ടി &amp;nbsp;ചിരിക്കാന്‍ തുടങ്ങി. ആ ചിരിയില്‍ കടം വാങ്ങിയ കാല്പനികത ഇല്ലായിരുന്നു. തികച്ചും ഉള്ളില്‍ നിന്നും വന്ന ചിരി. &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;“നല്ല ഭാവി ഉള്ള ചെറുപ്പക്കാര്‍. എന്തൂട്ടാടാ നിന്റെ പേര്” അച്ചാര്‍ &amp;nbsp;&amp;nbsp;തൊട്ടു നാക്കില്‍ വച്ച് മുണ്ടിന്റെ കൊന്തലകൊണ്ട് തുടച്ച് എന്റെ മുഖത്തോട്ടു&amp;nbsp; നോക്കി ചോദിച്ചു . &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;എന്റെ മാരക പ്രൊഫൈല്‍ നെയിം ഞാന്‍ പറഞ്ഞു&amp;nbsp; “എറക്കാടന്‍” &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;“അപ്പം നീയാണോ വെറും നാടകത്തെ നാട്ടുകാരെ കൊണ്ട് &amp;nbsp;ചവിട്ടു നാടകമാക്കി മാറ്റിയ ഡയരക്ടര്‍ “&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;അതെ സാലു &amp;nbsp;കൊച്ചേട്ടാ.” ഒരു നിമിഷം ഞാന്‍ സിനിമാ നടി ഷീലയെ പോലെ ആയി &amp;nbsp;&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;സിനിമയില്‍ അഭിനയിക്കാന്‍ വല്ല&amp;nbsp; താല്പര്യോം &amp;nbsp;ഉണ്ടോ ?&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;എന്റെ ഈശ്വരാ ...എന്റെ ജീവിതം സുനന്ദാ പുഷ്കര്‍ നക്കിയോ. എടാ നിന്റെ ഭാഗ്യം എന്ന മട്ടില്‍ പ്രകാശനും കൂടി നോക്കി. അക്കരപച്ചകള്‍ കാട്ടി &amp;nbsp;തരുന്ന കടത്തുക്കാരനെ ആരാധനയോടെ നോക്കുന്ന കുട്ടിയെ പോലെ&amp;nbsp; ഞാന്‍ മിഴിച്ചു അദ്ദേഹത്തെ നോക്കി&amp;nbsp; പറഞ്ഞു &amp;nbsp;&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;“ഉം...പിന്നല്ലാതെ” &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ഞാനപ്പോഴേക്കും സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി. ഒന്നുമല്ലെങ്കിലും നാടകം ഇനി എഴുതണ്ടല്ലോ. രണ്ടു രൂപയുടെ സ്റ്റിക്ക് ഈസി പേന കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്ന ഹിസ്റ്ററി &amp;nbsp;ഇനി ആവര്ത്തിക്കണ്ടല്ലോ. ഭാവിയെ കുറിച്ചുള്ള ചിന്തകള്‍ കൊഞ്ഞനം കുത്തി തുടങ്ങി. നാടക ഓര്‍മ്മകളെ പരമ്പ് മറയിട്ടു മാറ്റി നിര്‍ത്തി.&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;“എങ്കില്‍ ഒരു ഒന്നര കൂടി പറ“ അത് കേട്ടപ്പോള്‍ ആ താടിക്കുള്ളില്‍ ഒരു കാപാലികന്‍ ഉണ്ടോ എന്നെനിക്കൊരു സംശയം. എത്ര ആളുകള്‍ കയറിയാലും നിറയാത്ത തീവണ്ടി കൂപ്പ പോലെയുള്ള ആ വയര്‍ ഞാനൊന്ന് ഇടം കണ്ണിട്ടു നോക്കി..ഷര്ട്ടിനിടക്ക് നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന ലോക്കറ്റിലെ ആലില കൃഷ്ണന്‍ എന്നെ നോക്കി ഒന്ന് കണ്ണടിച്ചു. &amp;nbsp;&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;കാലില്‍ കിടന്ന ലൂണാറിന്റെ നീല ഭാഗം കാണാതെ മറച്ചു &amp;nbsp;പിടിച്ച് ഒരു&amp;nbsp; ഒന്നര ഓര്‍ഡര്‍ ചെയ്തു. ശ്രുതി കൂട്ടാന്‍ അച്ചാറും,&amp;nbsp; താളം പിടിക്കാന്‍ ഒരു പ്ലേറ്റ്‌ ചില്ലി ബീഫും കൂടി പറഞ്ഞു .&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;“എന്നോട് നമ്മുടെ പരിചയത്തിലെ ഡയറക്ടറാ &amp;nbsp;പറഞ്ഞത് ഒരു പയ്യനെ വേണം അടുത്ത പടത്തിലേക്ക് എന്ന്. അയാള് &amp;nbsp;പറഞ്ഞ ഡീഫോല്ട്ടുകള്‍ വച്ച് നോക്കുമ്പോള്‍ നീ ഓക്കെ ആണല്ലോടെയ്‌”&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ഞാന്‍ വീണ്ടും ഒന്നൂടി പൊങ്ങി. ഒരു ഒന്നര കൂടി ഓര്‍ഡര്‍ ചെയ്തു. എനിക്ക് വേണ്ടി എന്റെ സിരകളില്‍ മമ്മൂട്ടിയും ലാലേട്ടനെയും ഓടിക്കാന്‍ വേണ്ടി ഒരു കല്യാണി &amp;nbsp;ഓര്‍ഡര്‍ ചെയ്തു കൂടുതല്‍ വര്‍ത്തമാനങ്ങള്‍ പറയാന്‍ തുടങ്ങി. “ഏതു പടമാണ് ചേട്ടാ,&amp;nbsp; ഷൂട്ടിംഗ് എവിടെ”&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;അതിനിടക്ക് ആരോടും പരിഭവമോ മമതയോ ഇല്ലാതെ ബെയറര്‍ നല്ല വിഷ്വല്‍ ബ്യൂട്ടിയില്‍ സാധങ്ങള്‍ കൊണ്ട് വച്ചു. &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;“ഷൂട്ടിംഗ് കൊടംപാക്കത്താണ്...പിന്നെ തമിഴ് പടമാണ്. ക്ലിക്ക് ആയാല്‍ നീ രക്ഷപെട്ടു. ഞാനും തമിഴില്‍ ആദ്യമാണ്.&amp;nbsp; ഞാനും ആ പടത്തില്‍ ഉണ്ട് “.&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ഈശ്വരാ പത്തിലെ ശുക്രന്‍ എന്നെ കൈ വിടില്ലാ എന്ന് ആശാന്‍ പറഞ്ഞിട്ടുണ്ട്. എത്ര സത്യം മലയാളിയായ &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;MGR &lt;span lang="ML"&gt;തമിഴ് നാട്ടിലെ സൂപ്പര്‍ സ്റാര്‍ ആയ പോലെ ഞാനും നാളെ സൂപ്പര്‍ സ്റാര്‍ ആകും. എന്റെ ഡേറ്റ് ചോദിച്ചു എല്ലാ സംവിധായകരും വരും. പശ്ചാത്തലത്തില്‍ ബാറിന്റെ മൂലയില്‍ നിന്ന് &amp;nbsp;ഒരു വാളിന്റെ ശബ്ദം ഞാന്‍ കേട്ടു. അപശകുനം. നല്ലത് ചിന്തിക്കുമ്പോഴാ. പണ്ടാരമടങ്ങാന്‍.&lt;/span&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;സ്നേഹ&amp;nbsp; അക്കാവേ കാണാം, കര്‍ക്കിടകത്തില്‍ ദശപുഷ്പം ചൂടിയ&amp;nbsp; കണ്ട്രി മല്ലൂസിന്&amp;nbsp; പകരം&amp;nbsp;&amp;nbsp; &amp;nbsp;തമിഴ് അക്കമാരുടെ ആരാധനാ പാത്രമാകാം. സിനിമയുടെ സര്‍പ്പദംശനം എനിക്ക് കുറേശ്ശെ ഏറ്റു തുടങ്ങി .. &amp;nbsp;ശ്ശോ. എന്റെ ഒരു കാര്യം. വാട്ടിയ വാഴയിലയില്‍ നിന്ന് വരുന്ന മണം&amp;nbsp; എന്ന പോലെ സിനിമയോടുള്ള കൊതി അടങ്ങാതായി &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;“നീയൊരു കാര്യം ചെയ്യ് രണ്ടു ദിവസം കഴിഞ്ഞെന്നെ വിളി”. പത്തക്കം പല്ലിളിച്ച ഒരു മൊബൈല്‍ നമ്പര്‍ തന്നു .&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;“ചേട്ടായി പടത്തിന്റെ പേര് തീരുമാനിച്ചോ ...ആരെങ്കിലും ചോദിച്ചാല്‍ പറയാലോ എന്ന് വച്ചാ ..”&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;“പേരും നായകനെയും ഒന്നും തീരുമാനിച്ചിട്ടില്ലടാ...അല്ലെങ്കിലും ഇതിനൊക്കെ എന്ത് നായകന്‍ ... ഒന്ന് മാത്രം അറിയാം. നായിക രേഷ്മയാണെന്ന്.&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;“എന്ത്....!!!!!” എന്റെ ശ്ലഥകാകളിയില്‍നിന്നും മെല്ലെ ഒരു കിളി പറന്നു പോയി. മനസിന്റെ ഭൂകമ്പമാപിനിയില്‍ ചെറിയ അളവില്‍ ഒരു ഭൂചലനം നടന്നു. &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;സാല് ചേട്ടന്‍ തുടര്‍ന്നു&amp;nbsp; “പിന്നല്ലാതെ, കൂടെ മറിയയും സിന്ധുവും സജിനിയും&amp;nbsp; ഉണ്ട്. ബിഗ്‌ ബജറ്റ്‌ സിനിമയാ. ഞാന്‍ കൌമാരം സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്‌ ആണ് എന്നോട് പറഞ്ഞു ഡേറ്റ് വാങ്ങിയത്”.&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;പ്രകാശന്‍ &amp;nbsp;എത്ര &amp;nbsp;അമര്‍ത്തി പിടിച്ചിട്ടും ചുണ്ടിനിടയില്‍ നിന്ന് &amp;nbsp;“പ്രൂം”&lt;b&gt; &lt;/b&gt;&amp;nbsp;&amp;nbsp;എന്നിരു സൌണ്ട് പുറത്തേക്കു വന്നു. ബിയറും തുപ്പി കൊണ്ട് പുറത്തേക്ക്‌ &amp;nbsp;ഓടി. എനിക്കാണെങ്കില്‍ ഒടണോ നിക്കണോ എന്ന മല്ട്ടിപ്പിള്‍&amp;nbsp; കണ്ഫ്യൂഷനില്‍ അണ്‍ അനങ്ങബിള്‍ ആയി നിന്നു. വിയര്‍പ്പിന്റെ ഉപ്പ് രസം ഉച്ചിയില്‍ നിന്ന് വായിലേക്ക് വന്നത് ഞാന്‍ മെല്ലെ അറിഞ്ഞു തുടങ്ങിയപ്പോള്‍ സ്ഥലകാലബോധം വീണ്ടെടുത്തു. &amp;nbsp;&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ഉപ്പിട്ട ചായയും കാന്താരിയിട്ട സര്‍ബത്തും കൂടി മിക്സ്‌ ചെയ്തു കഴിച്ച ഒരു സുഖം. എന്റെ സിനിമാ മോഹങ്ങളൊക്കെ ആകെ തകര്‍ന്നു തരിപ്പണമാകി. തലേ ദിവസത്തെ നാടകത്തിന് കിട്ടിയ കല്ലേറിനെക്കാലും&amp;nbsp; വലിയ ഒരു ചമ്മല്‍. സാലു &amp;nbsp;ചേട്ടനെ നാളെ കഴിഞ്ഞു വിളിക്കാം എന്നും പറഞ്ഞു ഞാന്‍ അവിടെ നിന്ന് ഇറങ്ങുംപോഴേക്കും &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;A &lt;span lang="ML"&gt;പടത്തില്‍ അഭിനയിക്കാന്‍ വിളിച്ചതിന്റെ അപമാനഭാരം കൊണ്ട് എന്റെ ചുമല്‍ ഒരു വശം &amp;nbsp;ചരിഞ്ഞിരുന്നു. ഒരു സിനിമാ നടന്റെ&amp;nbsp; സ്വപ്നങ്ങളുടെ ടെയ്ക്ക്&amp;nbsp; ഓഫ് അവിടെ പൂര്‍ണമായി. അതെ.. ഒരു മോഹം കൂടി വിസ്മൃതിയിലേക്ക്. &amp;nbsp;&amp;nbsp;അന്നാദ്യമായി കാലാവസ്ഥ പ്രവചനക്കാരും മഴയും ഐക്യത്തില്‍ എത്തി. ഉച്ചക്ക് ശേഷം&amp;nbsp; മഴ തിമിര്‍ത്തു പെയ്തു.&amp;nbsp;&amp;nbsp; &lt;/span&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="line-height: normal; text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;പതിവ്രതനായ ഒരു ബാച്ചിലറുടെ രോദനം കണ്ട&amp;nbsp; ആ ബാറിലേക്ക് പിന്നീട് ഞാന്‍&amp;nbsp; കാലെടുത്ത് കുത്തിയിട്ടില്ല. &amp;nbsp;കുറച്ചു കാലം എനിക്ക് നാട്ടില്‍ ഒരു ചെല്ലപേരും കിട്ടി, എന്താണെന്നോ... ഗോപൂ . അതെ ദാക്ഷായണി ചേച്ചീടെ ഗോപൂമോന്‍. ഞാനിങ്ങനെ പോകുമ്പോള്‍ ആണ്‍ പിള്ളാര് അതിന്റെ അര്‍ത്ഥമറിഞ്ഞുകൊണ്ടും &amp;nbsp;പെണ്‍ പിള്ളാര് അര്‍ത്ഥമറിയാതെയും ഇങ്ങനെ പറയും &amp;nbsp;&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;“ഇതെല്ലാം തെറ്റല്ലേ ചേച്ചീ ...തെറ്റ് ചെയ്യാത്തവര്‍ ആരാണ് മോനെ “(കട : കിന്നാരത്തുമ്പികള്‍) &amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;കടപ്പാട്&amp;nbsp; : AMIT, ഗൂഗിള്‍ &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-3779001096759694524?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/3779001096759694524/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/08/blog-post.html#comment-form' title='95 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/3779001096759694524'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/3779001096759694524'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/08/blog-post.html' title='പുന്നാരത്തുമ്പികള്‍'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_wWW0gfLdc4o/TFfGjXNIypI/AAAAAAAAASY/t9WEkf63hg0/s72-c/salu.jpg' height='72' width='72'/><thr:total>95</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-8533622209890212305</id><published>2010-07-08T08:37:00.000+04:00</published><updated>2010-07-08T08:37:02.341+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>അനിയൻ ബാവ ചേട്ടൻ ബാവ</title><content type='html'>&lt;div style="text-align: justify;"&gt;ഇരുപത് കൊല്ലങ്ങൾക്കു മുന്നെയുള്ള ത്രിശൂരിലെ കൊച്ചു ഗ്രാമം. അങ്ങനെ പറയുകയാണെങ്കിൽ ഇടക്കയുടെ ശബ്ദത്തിന്റെ ഒരു കുറവെ ആ നാടിനുണ്ടായിരുന്നുള്ളൂ.&amp;nbsp;&amp;nbsp; ഹരിശങ്കറിന്റെ സിൽസിലയും, കഥ മോഷ്ടിക്കുന്ന സത്യൻ അന്തിക്കാടിന്റെ സിനിമകളും, രഞ്ചിനി ഹരിദാസിന്റെ സ്റ്റാർ സിങ്ങറും ഇല്ലാത്ത കാലം.&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ചെറുപ്പക്കാരുടെ പുരോഗമനം ബീഡിയിൽ നിന്ന് സിഗരറ്റിലേക്കും പരിണാമം സംഭവിക്കാത്ത യുഗം. കാക്ക തൂറിയതും പട്ടി മൂത്രമൊഴിച്ചതുമായ സർവേ കല്ലുകളും മീശ പിരിക്കാത്ത മോഹൻലാലും&amp;nbsp; പച്ച പെയിന്റ് അടിച്ച പ്രവാസി വീടുകളും, ദൂരദർശനിലെ തപ്പും തുടിയും,&amp;nbsp; അപ്പൂപ്പന്റെ ചുമലിൽ കയറി പൂരം കാണാൻ പോകുന്ന കുട്ടി ട്രൗസർ പയ്യന്മാരുമൊക്കെയുള്ള എന്റെ കൊച്ചു ഗ്രാമം. അവിടെ ഉള്ള രണ്ടു സഹോദരങ്ങളുടെ നിറമാർന്ന സ്നേഹത്തിന്റെ ബ്ളാക്ക് ആന്റ് വൈറ്റ് കഥയാണു ഇവിടെ പറയുന്നത്. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;br /&gt;കുടിയും കടവും തന്നെയായായിരുന്നു അവരുടെ മെയിനും സബ്ബും പാഠ്യ&amp;nbsp; വിഷയങ്ങൾ. ക്രിസ്തുവും കൃഷ്ണനും മുഹമ്മദ് നബിയും എല്ലാം ആട്ടിടയന്മാരായിരുന്നെന്നും അവർ വലിയ ആളുകളായത് താഴെക്കിടയിലുള്ള പണികൾ ചെയ്തിട്ടാണെന്നും അല്ലാതെ അന്നത്തെ കാലത്തെ സർക്കാരു പണി ചെയ്തിട്ടല്ലെന്നുമായിരുന്നു ഇവരുടെ അഭിപ്രായം. അതു കൊണ്ട് ഒരിക്കലും പഠിച്ച് ഒരു ജോലി ഇവർക്ക് താല്പര്യമില്ലാത്തതു കൊണ്ട് ഇവരുടെ അമ്മ പാറുകുട്ടിയമ്മ ശിവനെ രണ്ടാം ക്ളാസിലും ശ്രീധരനെ അഞ്ചാം ക്ളാസിലും വച്ച് പഠിപ്പ് നിർത്തിച്ചു. അങ്ങനെ കാലക്രമേണ വലുതായപ്പോൾ നാട്ടിൽ തന്നെ വേനല്ക്കാലത്തു മാത്രം ചോരാത്ത ഒരു സെവൻ സ്റ്റാർ ചായക്കട തുടങ്ങി &lt;br /&gt;&lt;br /&gt;സ്വന്തമായിട്ടു അടിച്ചു കഴിഞ്ഞാൽ താൻ വാറ്റിയ പട്ട വില്ക്കാനുണ്ടാവില്ല എന്ന ശങ്കരേട്ടന്റെ ബിസിനെസ്സ് പോലെ ആയിരുന്നില്ല ഇവരുടെ സെറ്റ് അപ്.&amp;nbsp; ആയിരം തെങ്ങുള്ള നായർക്ക് പല്ലിന്റിടയിൽ കുത്താൻ ഈർക്കിലിയില്ല എന്ന് പണ്ടൊരു പഴഞ്ചൊല്ലുണ്ടല്ലൊ അതാണു&amp;nbsp; ശിവേട്ടന്റെയും ശ്രീധരേട്ടന്റെയും അവസ്ഥ. കാരണം ചായക്കടയുടെ മുതലാളിമാരായിട്ടു കൂടി ഒരു ചായ കുടിക്കാൻ അവർക്കു സമയം കിട്ടാറില്ല. ബീഡി, ചായ, പരിപ്പു വട എന്നീ പരമ്പരാഗത സാമൂഹ്യവ്യവസ്ഥ നില നിന്നിരുന്ന കാലഘട്ടമായതുകൊണ്ട് കടയിൽ അത്രക്കു തിരക്ക്. ചിക്കൻ എന്ന വാക്ക് പ്രചാരത്തിലാവാത്ത സമയത്ത് കോഴിയുടെ ഇംഗ്ളീഷ് അറിയാത്ത ഇവർ ആദ്യമായി എന്റെ നാട്ടിൽ തകരപ്പാട്ട അടിച്ചു നിവർത്തി കരിക്കട്ട കൊണ്ട് “എഗ്ഗ് മദർ കറി” എന്ന് പരിഷ്കരിച്ചെഴുതിയ കൂട്ടരാണെന്നു ഞാൻ പറയുമ്പോൾ നിങ്ങൾക്കു മനസ്സിലാവും ഇവരുടെ പുരോഗമന ചിന്താഗതി. അവർ ശ്രീരാമ ലക്ഷ്മണന്മാരെ പോലെയുള്ള മാതൃകാ ജ്യേഷ്ഠാനുജന്മാരായിരുന്നില്ല . മറിച്ച് രാവണനെ പോലെയുള്ള ശിവന്റെ കൂതറ സ്വഭാവങ്ങളെ സഹിച്ചിരുന്ന&amp;nbsp; വിഭീഷണ സമാനനായ അനുജനായിരുന്നു ശ്രീധരൻ. &lt;br /&gt;&lt;br /&gt;തന്റെ വൈറ്റ് ലഗോൺ കഴുത്തിൽ കിടക്കുന്നത് ഗ്യാരണ്ടി മാലയാണെങ്കിലും പേരിൽ പൊന്നുള്ള പൊന്നമ്മ എന്ന വിറകു കൊണ്ട് വരുന്ന നാടൻ സൗന്ദര്യത്തിന്റെ നിധി കുംഭത്തിനല്ലാതെ&amp;nbsp;&amp;nbsp; ആ ചായക്കടയിൽ ആർക്കും തന്നെ കടം അനുവദിനീയമല്ലായിരുന്നു. പൊന്നമ്മക്ക് ഭക്ഷണം&amp;nbsp; ഫ്രീയായതിന്റെ കാരണം ശ്രീധരനോട് ചോദിച്ചാൽ പുള്ളി ചൂടാവും കാരണം ശിവനും ശ്രീധരനും ആകെ തല്ലു കൂടിയിട്ടുള്ളത് പൊന്നമ്മക്കു വേണ്ടി ആയിരുന്നു. പൊന്നമ്മ റൂട്ടിലിറങ്ങി ഗണപതികൈ കൊട്ടി തുടങ്ങിയത് ശിവേട്ടനിൽ അല്ലായിരുന്നു. വളിച്ചു പോകാത്ത ആ അടപ്രഥമൻ ശിവേട്ടൻ കോരി കുടിച്ചത് തുടങ്ങിയത് എന്നാണെന്ന് അന്നും ഇന്നും ആർക്കും അറിയാത്ത ഒരു വസ്തുതയാണ​‍്.&amp;nbsp; ഫ്രെഷ് അല്ലെങ്കിലും പുഴുകുത്തു പിടിക്കാത്ത ഒരിനം കാട്ടുമരത്തിന്റെ അഴകായിരുന്നു അവൾക്ക്. നാലു പടിപ്പുര വാതിലുകൾ ഒരുമിച്ച് കൂട്ടാവുന്ന ചിതലരിക്കാത്ത നിലമ്പൂർ കാട്ടിലെ തേക്കിന്റെ കടവണ്ണം എന്നുതന്നെ പറയാം. അവൾ കിരു കിരാ അരിയെറിഞ്ഞാൽ യുവ കോമളന്മാരായ നാട്ടിലെ ആയിരം കോഴികൾ തുരു തുരാ വീഴുന്ന&amp;nbsp; നാട്ടിൽ എങ്ങനെയാണു ശിവേട്ടൻ ഇവളെ വച്ചിരിക്കുന്നത് എന്നത് കച്ചവടത്തിനായി കടക്ക് മുന്നിൽ കുഴിച്ചിട്ട കോഴിത്തലപോലെയുള്ള ആ രഹസ്യം&amp;nbsp; ഇതു വരെ ആർക്കും പിടികിട്ടിയില്ല. &lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_wWW0gfLdc4o/TDVVQ4LtIFI/AAAAAAAAAQQ/W9ggkFNtv4Y/s1600/chayakada.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="234" src="http://3.bp.blogspot.com/_wWW0gfLdc4o/TDVVQ4LtIFI/AAAAAAAAAQQ/W9ggkFNtv4Y/s320/chayakada.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;br /&gt;ടാർപ്പായയിൽ വെള്ളം കെട്ടിനില്ക്കുന്നപോലെയുള്ള തന്റെ കുംഭവയറിൽ&amp;nbsp; വേണ്ടത്ര&amp;nbsp; പക്വത കുറവ് കാരണത്താൽ ആണവൾ അടുക്കാത്തത് എന്ന് ആരോ സൂചിപ്പിച്ചപ്പോൾ&amp;nbsp; പള്ളിപാടം വൈദ്യരെ കണ്ട്&amp;nbsp; ഭീഷണി പെടുത്തി പക്വത വക്കാൻ ഇല്ലാത്ത പക്വതാദിപഠഹം&amp;nbsp; വരെ വാങ്ങി കഴിച്ചു നോക്കി നമ്മുടേ ശ്രീധരേട്ടൻ, മഴയില്ലാത്ത ദിവസം നോക്കി ജൂൺ മാസത്തിലും മലയാളം പിണങ്ങണ്ട എന്നു കരുതി കർക്കിടകത്തിലും തുലാത്തിലും നേരം പുലരെ തന്നെ ശരീരം നന്നാക്കാൻ വേണ്ടി ഓടാൻ പോയി. എന്നിട്ടും നോ രക്ഷ.&amp;nbsp; പൊന്നമ്മ എന്ന ഫോട്ടോഷോപ്പ് സോഫ്റ്റ് വെയർ ശ്രീധരേട്ടന്റെ P3 സിസ്റ്റത്തിൽ ഇൻസ്റ്റാളായില്ല. മാത്രവുമല്ല അതു മനസ്സിലായ പൊന്നമ്മ മനസ്സിൽ ഒരു ശീമകൊന്ന കൊണ്ട് പെരുമാറ്റത്തിൽ ചെറിയ അതിരു സൂക്ഷിക്കുക കൂടി ചെയ്തു. എന്നി വിചാരിച്ച് തന്റെ ആഗ്രഹങ്ങളെ ശ്രീധരേട്ടൻ ക്ളീൻ ഷേവ് ചെയ്തു കളയാനൊ എല്ലാം നിർത്തി മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ പോയി ഭജനയിരിക്കാനൊ&amp;nbsp; പോയില്ല. ജെറിയെ പിന്തുടരുന്ന ടോമിനെപോലെ വിടാതെ പിൻ തുടർന്നു. എന്നാൽ ആ ഉദ്യമങ്ങളെല്ലാം ശിക്കാരി ശംഭുവിന്റെ തോക്കിലെ ഉണ്ടപോലെ മാ ഫലേഷു കദാചന...&lt;br /&gt;&lt;br /&gt;ഇതിനിടക്ക് പൊന്നമ്മയുടെ പൊന്നാങ്ങള പൊന്നപ്പൻ പെങ്ങളെ കുറിച്ചു ഓരോന്നു കേട്ടപോൾ കയ്യിൽ 30 മുഴം ചരടും കഴുത്തിൽ വെടിയുണ്ട ലോക്കറ്റുമിട്ട്&amp;nbsp; മാറഞ്ചേരി ഇന്ദുചൂടനു പടിച്ചു കൊണ്ട് ശ്രീധരേട്ടനെ ഒന്നു മെരട്ടി നോക്കി. “അതെന്റെ&amp;nbsp; ഹൈപ്പോതലാമസിന്റെ ആന്തരിക പ്രവർത്തനം മൂലമാടാ” എന്ന് പറയാണുള്ള ബുദ്ധി ശ്രീധരേട്ടനോ&amp;nbsp; അതു പറഞ്ഞാൽ&amp;nbsp; തന്നെ അതു മനസ്സിലാക്കാനുള്ള ബുദ്ധി പൊന്നാങ്ങളക്കോ ഇലായിരുന്നു. അതു കൊണ്ട് കിഴിയോടു കൂടി ഒരു രണ്ടരക്കിലോ പൊന്നീച്ചയെയും കൊടുത്താണു ശ്രീധരേട്ടൻ പൊന്നപ്പനെ വിട്ടത്.&amp;nbsp; ശിവേട്ടൻ തേങ്ങ ഉടക്കുമ്പോൾ ഞാൻ ഒരു ചിരട്ടയെങ്കിലും ഉടക്കണ്ടേ എന്ന ചിന്ത ശ്രീധരേട്ടനെ&amp;nbsp; സദാ വേട്ടയാടിയിരുന്നു. മണ്ണണ്ണ ഒഴിക്കാത്ത പെട്രോൾ മാക്സിന്റെ മാന്റ്ല്&amp;nbsp; മുനിയുന്നതു പോലെ ഏട്ടത്തിയമ്മ എല്ലാ ദിവസം രാത്രി കരയുന്നതും&amp;nbsp;&amp;nbsp;&amp;nbsp; ശിവേട്ടന്റെ സ്വഭാവം നന്നാകാൻ വേണ്ടി മാസത്തിലൊരിക്കൽ കാടാമ്പുഴയിൽ പോയി മുട്ടറക്കുന്നതും ശ്രീധരേട്ടനു അറിയാം. അതാണെങ്കിൽ വേറൊരു വിഷമവും.&lt;br /&gt;&lt;br /&gt;&lt;br /&gt;അന്നും പതിവു പോലെ എല്ലാരെം പറ്റിച്ച് സൂര്യൻ ഉദിച്ചു. വൈകുന്നേരമായപ്പോൾ പുള്ളി ഓവർ ടൈം എടുക്കാതെ ആറു മണിക്കു തന്നെ പഞ്ച് ചെയ്ത് നേരത്തെ പോയി. നമ്മുടെ ഗെഡീസ് രണ്ടു പേരും കച്ചവടമെല്ലാം പൊടി പൊടിപ്പിച്ചങ്ങനെ രാത്രിയായി. അവസാനയാത്രക്കാരെയും ഇറക്കി രോഹിണി ബസ്സിന്റെ ലാസ്റ്റ് ട്രിപ്പും പോയി. അന്നും പതിവു പോലെ കടയടക്കാൻ നേരത്ത് കണക്കുകൾ ശരിയാക്കി പാത്രങ്ങൾ കഴുകി വച്ച് രണ്ടെണ്ണം അടിക്കാനുള്ള തയ്യാറെടുപ്പിലാണു​‍് രണ്ടു പേരും. ഉച്ചകോടി മുതൽ പിറ്റേന്നു ഉച്ചക്ക് അരക്കേണ്ട ചമ്മന്തിയുടേ വരെ വർത്തമാനങ്ങൾ നടക്കുന്ന സമയം. ശിവേട്ടൻ നാളെ കാലത്തു വന്നു സ്റ്റൗവ്വിനോട് മല്ലിടണ്ട എന്നു വിചാരിച്ചു അതിൽ മണ്ണെണ്ണ ഒഴിച്ചു കൊണ്ടിരിക്കുന്നു.&amp;nbsp; ശ്രീധരേട്ടനാകട്ടെ അന്നു ശങ്കരേട്ടൻ കൊണ്ടു വന്ന പട്ടചാരായത്തിന്റെ കുപ്പി പൊട്ടിച്ച് ലേറ്റ് ചായയുടെയും, വിത്ത് ഔട്ട് ചായയുടെയും സ്ട്രോങ്ങ് ചായയുടെയും പാൽ പതകൾ പൊട്ടിയിരുന്ന രണ്ടു കുപ്പിഗ്ലാസിലും പട്ടയുടെ രസമുകുളങ്ങൾ പൊട്ടിച്ച് പകർന്നു കൊണ്ടിരിക്കുന്നു. പെട്ടന്ന് റോഡിൽ നിന്നും ഒരു ശബ്ദം ശ്രീധരേട്ടനും ശിവേട്ടനും പട്ടയൊഴിപ്പും മണ്ണെണ്ണ ഒഴിപ്പും നിർത്തി. റോഡിലേക്ക് ശ്രീധരൻ ഇറങ്ങി ചെന്നു. ശിവൻ കടയുടെ ഇറയത്തു തന്നെ നിന്നു. ശിവനു പെട്ടന്നു ഒരു ഐഡിയ തോന്നി ഒരെണ്ണം ശ്രീധരൻ കാണാതെ അടിച്ചാൽ അവൻ എങ്ങനെ അറിയാൻ. കുറച്ചു വെള്ളം ഒഴിച്ചാൽ പോരെ. വേഗം ഒരെണ്ണം അടിച്ചു കുപ്പിയിൽ അതിനു സമാനമായി കുറച്ചു വെള്ളവും ഒഴിച്ചു. രാത്രിയിൽ ഏതോ ബൈക്ക് യാത്രക്കാരന്റെ ടയർ പഞ്ചറായതായിരുന്നു ശബ്ദം. ശ്രീധരൻ വരുന്നതു കാണാനില്ല. ശിവനു ഒന്നു കൂടെ അടിച്ചാലെന്താ എന്നുള്ള ഒരു ചിന്ത വേഗം ഒന്നു കൂടെ വെള്ളം ചേർത്തടിച്ചു.&amp;nbsp;&amp;nbsp; &lt;br /&gt;&lt;br /&gt;ശ്രീധരേട്ടൻ അയാൾക്ക് വർക് ഷോപ്പ് കാരന്റെ വീട് എവിടെയാണെന്നു കാണിച്ചു കൊടുത്ത് വരുമ്പോഴേക്കും ശിവേട്ടൻ കടിഞ്ഞൂൽ പ്രസവത്തിനു മുൻപ് പെണ്ണുങ്ങൾ ചർദ്ദിക്കുന്നതു പോലെ ചർദ്ദി തുടങ്ങിയിരുന്നു.&amp;nbsp; &lt;br /&gt;“എന്താടാ..എന്തു പറ്റി ” &lt;br /&gt;“പട്ടചാരായം&amp;nbsp; വ്യാജനാ എന്നാ തോന്നുന്നേ..നീയറിയാതെ ഞാൻ ഒന്നടിച്ചെടാ ”. &lt;br /&gt;ആ സന്നിഗ്ദഘട്ടത്തിലും ശ്രീധരേട്ടൻ ദേഷ്യത്തോടെ മെല്ലെ വിളക്ക് ഗ്ളാസിനടുത്ത് കൊണ്ടു വന്നൊന്നു മണത്തു നോക്കി. നീ എന്തിനാടാ മണ്ണെണ്ണ കുടിച്ചത് എന്നു ചോദിച്ചു.&lt;br /&gt;മണ്ണണ്ണയോ ഈശ്വരാ....എന്നു പറഞ്ഞതും അക്ഷയ തൃതീയ കണ്ടുപിടിച്ചതിന്റെ അവാർഡ് കിട്ടാത്തതിൽ മനം നോന്ത് ബോധം കെട്ട ജോയ് ആലൂക്കാസിനെ പോലെ ദേ കിടക്കുന്നു താഴെ...&lt;br /&gt;&lt;br /&gt;പണ്ട് അഴുതയിൽ മുങ്ങിയപ്പോൾ ശിവേട്ടനു കിട്ടിയതു കല്ലിനു പകരം ഏതോ പാണ്ടി തമിഴന്റെ കീറിയ അടിവസ്ത്രം ആയിരുന്നെങ്കിൽ ഡയല്യൂട്ട് ചെയ്യാൻ വെള്ളത്തിനു പകരം പുള്ളിക്ക് പെട്ടന്നു തപ്പിയപ്പോൾ കിട്ടിയതു സേവ്യേട്ടന്റെ റേഷൻ കടയിൽ നിന്നു കരിം ചന്തക്കു വാങ്ങിയ സ്റ്റൗവ്വിൽ ഒഴിച്ചു കൊണ്ടിരുന്ന നീല മണ്ണണ്ണ ആയിരുന്നു. ഏനക്കേട് വീണ്ടും വന്നു എന്നു സാരം.&lt;br /&gt;&lt;br /&gt;കട്ടപാര വിഴുങ്ങിട്ടു ചുക്കു കഷായം കുടിപ്പിച്ചിട്ടു കാര്യമില്ല എന്നറിയാം എന്നാലും ആശുപത്രിയിലേക്കു വേഗം വണ്ടി വിളിച്ച് ഓടി&lt;br /&gt;ആശുപത്രിയിൽ എത്തിച്ച് 24 മണിക്കൂർ കഴിയാതെ എന്തെങ്കിലും പറയാനാവില്ലെന്നു ഡോക്ടർ പറഞ്ഞു. ശിവേട്ടന്റെ ഭാര്യ രമണി ചേച്ചിയും രണ്ടു മക്കളൂം അവരവരെ കൊണ്ട് പാകമുള്ള ആമ്പിയറിൽ നിലവിളിച്ചു കൊണ്ടേയിരുന്നു. ശിവേട്ടന്റെ ജീവിതം മംഗളം പാടാറായി എന്നു തോന്നിയ സമയം.&lt;br /&gt;&lt;br /&gt;&amp;nbsp;ശിവേട്ടന്റെ അച്ഛൻ കൃഷ്ണൻ നമ്പ്യാർ പണ്ട് അപ്പുറത്തെ വീട്ടിലെ അമ്മിണി ചേച്ചിയുടെ ഭർത്താവ് മരിച്ചപ്പോൾ ഒരു മ്യൂച്ചൽ അണ്ടർ സ്റ്റാന്റിങ്ങിൽ എക്സ്റ്റ്രാ ലൈഫ് കൊടുത്ത പുണ്യം കൊണ്ടോ എന്തൊ ബോധം വീണു(വിശദാംശങ്ങൾ ചോദിക്കരുത്). ആ&amp;nbsp; സമയം എല്ലാരേം കണ്ട ശിവേട്ടൻ ശ്രീധരേട്ടനോട് ഒറ്റക്ക് സംസാരിക്കണം എന്നു പറഞ്ഞു. വാതിലടച്ച് ശ്രീധരേട്ടൻ അടുത്ത് വന്നിരുന്നു.&lt;br /&gt;&lt;br /&gt;“പോട്ടെ ഏട്ടാ ..സംഭവിച്ചത് സംഭവിച്ചു. വിഷമിക്കണ്ട ജീവൻ തിരിച്ചു കിട്ടിയതു തന്നെ ഭാഗ്യം.”&lt;br /&gt;&lt;br /&gt;ശിവേട്ടൻ ശ്രീധരേട്ടന്റെ കയ്യിൽ അമർത്തിപിടിച്ചു കൊണ്ട് കണ്ണിൽ വെള്ളം നിറച്ചു. ഇടക്കിടെ ബോധം കെടാതിരിക്കാൻ ശിവേട്ടൻ 13 ന്റെയും പതിനേഴിന്റെയും പെരുക്കപട്ടിക അറിയാത്തതിനാൽ ഒന്നിന്റെയും രണ്ടിന്റെയും പട്ടിക മനസ്സിൽ ചൊല്ലി. എന്നിട്ട് പറഞ്ഞു&lt;br /&gt;“എനിക്കൊരു കാര്യം പറയാനുണ്ടടാ..”&lt;br /&gt;“എന്താടാ ഏട്ടാ..”&lt;br /&gt;“ഞാൻ വന്നിട്ടേ ആ കുപ്പിയിലെ ബാക്കി തീർക്കാവുള്ളൂ ട്ടോ ...... അതോ ഏട്ടനെ ഇവിടെ ഇട്ട് നീ അതു ഒറ്റക്കു തീർക്കുമോടാ ...അങ്ങനെയെങ്കിൽ കല്ലു കിട്ടാത്ത ഗുളികനെ പോലെ എനിക്ക് ജീവിതത്തിൽ സമാധാനമുണ്ടാകില്ലടാ”&lt;br /&gt;&lt;br /&gt;&amp;nbsp;പച്ചക്കായ അരിഞ്ഞാൽ വിരലുകൾ കറുക്കുന്നതിനെക്കാൾ ഉപരിയായി ശ്രീധരേട്ടന്റെ മുഖം കറുത്തു.&amp;nbsp;&amp;nbsp; പിന്നവിടെ നടന്നത് കുംഭകോണത്തെ കമ്പകെട്ടു മൽസരം പോലെ ഗംഭീര ബഹളമായിരുന്നു. ശ്രീധരേട്ടന്റെ വായിൽ നിന്ന് ആ സമയം ആശുപത്രിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് തെറികൾ മുഴങ്ങി കൊണ്ടേ ഇരുന്നു. ഹർത്താലാണെന്ന വിചാരമില്ലാതെ തകർത്തുപെയ്തിരുന്ന മഴപോലും ആ സമയം നാണം കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു. കാതുകൾ പൊത്തിക്കളഞ്ഞു.&lt;br /&gt;&lt;br /&gt;* * * * * * ** * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *&lt;br /&gt;1, ആ തെറികൾ&amp;nbsp; കേട്ട ഒരു നേഴ്സ് അന്നു ആദ്യമായി ഊട്ടി ആപ്പിൾ കാപ്പിയിൽ മുക്കി കഴിച്ചു.&lt;br /&gt;2, ആ മഹാന്മാരായ ചേട്ടനനുജന്മാരിൽ ശിവേട്ടൻ&amp;nbsp; എന്റെ അച്ഛനും ശ്രീധരേട്ടൻ എന്റെ ചെറിയച്ഛനും ആയിരുന്നു.&lt;br /&gt;3, ആ സംഭവത്തോട് കൂടി സ്റ്റെപ്പിനിയായ പൊന്നമ്മയെ അച്ഛൻ ഉപേക്ഷിച്ചു.&lt;br /&gt;4, എന്റെ അമ്മ എന്നും പിന്നെ ഹാലൊജൻ ബൾബിന്റെ പ്രകാശം പോലെ സന്തോഷത്തോടെ ചിരിക്കാൻ തുടങ്ങി.&lt;br /&gt;5, അച്ഛന്റെ ഈ വക എല്ലാ ഉഡായിപ്പ് സ്വഭാവങ്ങളും ആ കുഞ്ഞു പ്രായത്തിൽ എന്നിലേക്ക് പരകായ പ്രവേശം നടത്തി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാട്&amp;nbsp; : AMIT, ഗൂഗിള്‍ &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-8533622209890212305?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/8533622209890212305/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/07/blog-post.html#comment-form' title='81 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/8533622209890212305'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/8533622209890212305'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/07/blog-post.html' title='അനിയൻ ബാവ ചേട്ടൻ ബാവ'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_wWW0gfLdc4o/TDVVQ4LtIFI/AAAAAAAAAQQ/W9ggkFNtv4Y/s72-c/chayakada.jpg' height='72' width='72'/><thr:total>81</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-5447292942096189751</id><published>2010-06-21T10:26:00.004+04:00</published><updated>2010-06-21T11:12:58.322+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>ബ്ലോഗ്‌ പിറന്നാളോ ... ?</title><content type='html'>&lt;meta content="text/html; charset=utf-8" http-equiv="Content-Type"&gt;&lt;/meta&gt;&lt;meta content="Word.Document" name="ProgId"&gt;&lt;/meta&gt;&lt;meta content="Microsoft Word 12" name="Generator"&gt;&lt;/meta&gt;&lt;meta content="Microsoft Word 12" name="Originator"&gt;&lt;/meta&gt;&lt;link href="file:///C:%5CUsers%5CUser%5CAppData%5CLocal%5CTemp%5Cmsohtmlclip1%5C01%5Cclip_filelist.xml" rel="File-List"&gt;&lt;/link&gt;&lt;link href="file:///C:%5CUsers%5CUser%5CAppData%5CLocal%5CTemp%5Cmsohtmlclip1%5C01%5Cclip_themedata.thmx" rel="themeData"&gt;&lt;/link&gt;&lt;link href="file:///C:%5CUsers%5CUser%5CAppData%5CLocal%5CTemp%5Cmsohtmlclip1%5C01%5Cclip_colorschememapping.xml" rel="colorSchemeMapping"&gt;&lt;/link&gt;&lt;style&gt;&lt;!-- /* Font Definitions */ @font-face	{font-family:"Cambria Math";	panose-1:2 4 5 3 5 4 6 3 2 4;	mso-font-charset:0;	mso-generic-font-family:roman;	mso-font-pitch:variable;	mso-font-signature:-1610611985 1107304683 0 0 159 0;}@font-face	{font-family:Calibri;	panose-1:2 15 5 2 2 2 4 3 2 4;	mso-font-charset:0;	mso-generic-font-family:swiss;	mso-font-pitch:variable;	mso-font-signature:-1610611985 1073750139 0 0 159 0;}@font-face	{font-family:Kartika;	panose-1:2 2 5 3 3 4 4 6 2 3;	mso-font-charset:0;	mso-generic-font-family:roman;	mso-font-pitch:variable;	mso-font-signature:8388611 0 0 0 1 0;}@font-face	{font-family:AnjaliOldLipi;	panose-1:2 0 0 0 0 0 0 0 0 0;	mso-font-charset:0;	mso-generic-font-family:auto;	mso-font-pitch:variable;	mso-font-signature:-2139095037 8194 0 0 1 0;} /* Style Definitions */ p.MsoNormal, li.MsoNormal, div.MsoNormal	{mso-style-unhide:no;	mso-style-qformat:yes;	mso-style-parent:"";	margin-top:0in;	margin-right:0in;	margin-bottom:10.0pt;	margin-left:0in;	line-height:115%;	mso-pagination:widow-orphan;	font-size:11.0pt;	font-family:"Calibri","sans-serif";	mso-ascii-font-family:Calibri;	mso-ascii-theme-font:minor-latin;	mso-fareast-font-family:Calibri;	mso-fareast-theme-font:minor-latin;	mso-hansi-font-family:Calibri;	mso-hansi-theme-font:minor-latin;	mso-bidi-font-family:Kartika;	mso-bidi-theme-font:minor-bidi;}.MsoChpDefault	{mso-style-type:export-only;	mso-default-props:yes;	mso-ascii-font-family:Calibri;	mso-ascii-theme-font:minor-latin;	mso-fareast-font-family:Calibri;	mso-fareast-theme-font:minor-latin;	mso-hansi-font-family:Calibri;	mso-hansi-theme-font:minor-latin;	mso-bidi-font-family:Kartika;	mso-bidi-theme-font:minor-bidi;}.MsoPapDefault	{mso-style-type:export-only;	margin-bottom:10.0pt;	line-height:115%;}@page WordSection1	{size:8.5in 11.0in;	margin:1.0in 1.0in 1.0in 1.0in;	mso-header-margin:.5in;	mso-footer-margin:.5in;	mso-paper-source:0;}div.WordSection1	{page:WordSection1;}--&gt;&lt;/style&gt;  &lt;br /&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;ജൂലൈ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;7&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt; എന്നതു എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പെട്ട ദിവസം ആയത്‌ അന്ന് ചൊവാഴ്ചയായതു കൊണ്ടോ കുട്ടികളില്ലാത്ത എന്റെ കൂനം മൂച്ചിയിലുള്ള വകയിലെ ഒരമ്മായി ദഹനക്കേട്‌ വന്ന് ചർദ്ദിച്ചപ്പോൾ അത്‌ ഗർഭമാണെന്നു കരുതി സന്തോഷിച്ചതു കൊണ്ടോ അല്ല. മുത്തു ചിപ്പി മാത്രം വായിച്ചിരുന്ന ഞാൻ അന്നാണ​‍്‌&amp;nbsp; ബ്ലോഗനാർക്കാവിലമ്മയെ മനസ്സിൽ ധ്യാനിച്ച്‌&amp;nbsp; ബൂലോകത്തേക്ക്‌ കിഴാക്കാംതൂക്കായി &amp;nbsp;നര്‍മ്മത്തിന്റെ നാഴി പാക്കറ്റ്‌ പാലുമായി&amp;nbsp; കടന്നു വന്നത്‌. അതെ കുളത്തൂര്‍ കണ്ണമ്മയിലെ തുടക്കക്കാരനായ കമലഹാസനെ പോലെ ബാലബ്ലോഗറായ ഞാൻ&amp;nbsp;&amp;nbsp; തനിമലയാളത്തിൽ സൈബർ ജാലകം കൂട്ടി കുഴച്ച്‌ ബ്രേക്ക്‌ ഫാസ്റ്റും ഉച്ചഭക്ഷണവും അത്താഴവും കഴിച്ചു തുടങ്ങിയിട്ട്‌ പ്രോജക്ടിന്റെ വീല്‍ തിരിയുന്നത് പോലെ തിരിഞ്ഞിട്ട് &amp;nbsp;ഒരു കൊല്ലമായി എന്നു പറയാം. പിതൃ സ്വത്തായി കിട്ടിയ നുണ പറച്ചില്‍ ഒരുകൂട്ടി ബ്ലോഗ്‌ &amp;nbsp;തുടങ്ങിയ കാലത്ത്‌ നല്ല വെലോസിറ്റിയില്‍ &amp;nbsp;കക്കൂസിൽ ഇരിക്കുമ്പോൾ പോലും ഇപ്പോൾ ആരെങ്കിലും കമന്റ്‌ ഇട്ടിട്ടുണ്ടാകുമോ എന്ന് വിചാരിച്ച്‌ സംഗതി&amp;nbsp; പകുതിയാക്കി വന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്‌. &amp;nbsp;അതൊരു കാലം. &amp;nbsp;&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&amp;nbsp; എന്റെ ഈ വാർഷികം ഒന്നു ആഘോഷിക്കണം എന്നത്‌ ദുബായിലെ എല്ലാ ബ്ലോഗർമാർക്കും ഒരു ആഗ്രഹമായിരുന്നു. നന്ദപർവ്വവും കായംകുളവും ഒരോ പോസ്റ്റിൽ ഒതുക്കി നാട്ടിൽ നിന്ന് കൊണ്ട്‌ ബ്ലോഗ്‌ പിറന്നാൾ ആഘോഷിചപ്പോൾ എനിക്കും അതിനു മേലെ ചെയ്യണം എന്നു തോന്നി. അഹങ്കാരം കൊണ്ടാണെന്നു കൂട്ടിക്കൊ. മൂക്കിനെക്കാള്‍ വലിയ മൂക്കുത്തി ഉള്ള കാലമല്ലേ. &amp;nbsp;അങ്ങനെ ആഘോഷത്തിന്റെ കരട് രൂപം &amp;nbsp;സെറ്റപ്‌ ആക്കി. കള്ളുഷാപ്പിലെ ഇന്നത്തെ സ്പെഷല്‍ എന്നാ പോലെ ആ ആഘോഷത്തിനു &amp;nbsp;ബഹറിനിൽ നിന്നും സജി അച്ചായൻ കൂടി വരാമെന്നേറ്റപ്പോൾ എല്ലാം &amp;nbsp;ഓക്കെ ആയി. പക്ഷെ ഏറ്റവും വലിയ പ്രശ്നം ജൂലൈ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;7&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt; നു പ്രവർത്തി ദിവസം ആണല്ലോ. മറ്റു ദിവസങ്ങൾ നോക്കിയപ്പോൾ അന്നൊന്നും പുലികൾക്ക്‌ ആർക്കും ഒഴിവില്ല. എന്നാൽ പിന്നെ ഇച്ചിരി നേരത്തെ ജൂൺ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;18&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt; നു ഗ്രാന്റ്‌ ഹോട്ടലിൽ വച്ച്‌ ആഘോഷിക്കാം എന്നു വിചാരിച്ചു. അങ്ങനെ കുറച്ചു ആളുകൾക്ക്‌ മാത്രം ഇൻവിറ്റേഷൻ അയച്ചു. ചെറിയ പരിപാടി. ക്ഷണിക്കാത്തവർ ആരും പിണങ്ങരുത്‌.&amp;nbsp; വൈകുന്നേരം &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;6&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt; മുതൽ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;10&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt; വരെ ഒരു ചെറിയ &amp;nbsp;ഫങ്ങ്ഷൻ. &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;അങ്ങനെ പരിപാടികൾ ആരംഭിച്ചു. ആദ്യം എത്തിയതു കൈപ്പള്ളിയായിരുന്നു. ലഗ്നത്തില്‍&amp;nbsp; വിഘ്നമായതുകൊന്ടോ &amp;nbsp;എന്തോ കണ്ണാട ഫ്രൈമും മുടിയുടെ സ്റ്റൈലും &amp;nbsp;മാറ്റിയപ്പോൾ ആളെ എനിക്കു മനസ്സിലായേ ഇല്ല.&amp;nbsp; കുറച്ചു കഴിഞ്ഞപ്പോൾ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;ISI &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;മാര്‍ക്ക്‌ ചിരിയുമായി&amp;nbsp; &amp;nbsp;കൈതമുള്ളും കൈതമുള്ളിയും വന്നു. അത് പിന്നെ അങ്ങനെ ആണല്ലോ. ആബെലച്ച്ചിനില്ലാതെ കലാഭവന്‍ ഇല്ലല്ലോ. &amp;nbsp;പിന്നെ കുഴൂർ വിൽസൺ&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;, &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;സജി അച്ചായൻ&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;, &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;പൊറാടത്ത്‌&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;, &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;ഹരിയണ്ണൻ&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;, &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;സിദ്ധാർത്ഥൻ&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;, &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;പാർപ്പിടം&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;, &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;ബിനോയ്‌&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;, &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;കുറുമാൻ&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;, &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;മുസാഫിർ&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;, &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;പകൽകിനാവൻ&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;, &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;കിച്ചു ചേച്ചി&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;, &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;സുൽ&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;, &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;രാം മോഹന്‍ പാലിയത്ത് അത്രയും പേർ മാത്രം. അയ്യോ... എലി ഇല്ലാത്ത പത്തായപുരയോ. ഒരിക്കലുമില്ല. വിശാലനും വന്നു ചേർന്നു. കാരണം പണ്ടാരോ പറഞ്ഞതു പോലെ ബ്ലോഗ്‌ &amp;nbsp;മൈനസ് വിശാലൻ സമം വട്ടപൂജ്യം ആണല്ലോ. അദ്ദേഹം കൂടി വന്നപ്പോള്‍ ഇഞ്ചി കൊത്തിയരിഞ്ഞ മട്ടന്‍ മസാല പോലെ സദസ്സ് ഗംഭീരമായി. &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;ആദ്യം നാരങ്ങാ വെള്ളത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണം. അത് കഴിഞ്ഞ് &amp;nbsp;പൊട്ടിതെറിക്കുന്ന കുമിളകൾ പതഞ്ഞൊഴുകുന്ന ഒരു ഹെങ്കൻ ബിയറിൽ കവിതകൾ രചിച്ച്‌ &amp;nbsp;ഹരിയണ്ണന്‍ സ്വാഗതപ്രസംഗം നടത്തി. അധ്യക്ഷൻ സജി അച്ചായൻ. പിന്നെ ഒരോരൊത്തരുടെയും വക പ്രസംഗം.&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;ഇനി കുറച്ചു ഫോട്ടങ്ങൾ.&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;കൈതമുള്ളിന്റെ വക സംഗതിയും ശ്രുതിയും പോകാത്ത ഒരു പാട്ട്‌. കൂട്ടത്തില്‍ പാടാനും വെള്ളത്തില്‍ പൂട്ടാനും ആര്‍ക്കും പറ്റുമെന്നത് കൊണ്ട് എല്ലാരുടെയും കൂടെ ഞാനും പാടി.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_wWW0gfLdc4o/TB7_uL_05RI/AAAAAAAAANA/4qZNWhsOqAg/s1600/No+1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="307" src="http://3.bp.blogspot.com/_wWW0gfLdc4o/TB7_uL_05RI/AAAAAAAAANA/4qZNWhsOqAg/s400/No+1.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഹരിയണ്ണന്റെ വക ഒരു ശബരിമല ഭക്തിഗാനം&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_wWW0gfLdc4o/TB8AFqFhlTI/AAAAAAAAANE/RAmb1G4hsRc/s1600/No+2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="308" src="http://4.bp.blogspot.com/_wWW0gfLdc4o/TB8AFqFhlTI/AAAAAAAAANE/RAmb1G4hsRc/s400/No+2.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; തണുപ്പ്‌ സഹിക്കവയ്യാതെ പകൽകിനാവൻ&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_wWW0gfLdc4o/TB8AWRpj1eI/AAAAAAAAANI/hwuYYaBFzXc/s1600/No+3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="400" src="http://2.bp.blogspot.com/_wWW0gfLdc4o/TB8AWRpj1eI/AAAAAAAAANI/hwuYYaBFzXc/s400/No+3.jpg" width="333" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കത്തി സഹിക്കവയ്യാതെ അവസാനം ശശിയേട്ടൻ അത്‌ പറഞ്ഞു&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_wWW0gfLdc4o/TB8BPy4wEMI/AAAAAAAAANM/GQQZ9h2ERxI/s1600/No+4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="298" src="http://2.bp.blogspot.com/_wWW0gfLdc4o/TB8BPy4wEMI/AAAAAAAAANM/GQQZ9h2ERxI/s400/No+4.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അതിനിടക്ക്‌ ആർത്തി മൂത്ത്‌ സിദ്ധാർത്ഥൻ&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_wWW0gfLdc4o/TB8BfJblx2I/AAAAAAAAANQ/mJh6owmt-RI/s1600/No+6.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="310" src="http://2.bp.blogspot.com/_wWW0gfLdc4o/TB8BfJblx2I/AAAAAAAAANQ/mJh6owmt-RI/s400/No+6.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അസൂയ ഒരു രോഗമാണോ?&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_wWW0gfLdc4o/TB8DiE6aX2I/AAAAAAAAAN0/rRkwabuViPY/s1600/no+7.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="302" src="http://2.bp.blogspot.com/_wWW0gfLdc4o/TB8DiE6aX2I/AAAAAAAAAN0/rRkwabuViPY/s400/no+7.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; നോക്കി പേടിപ്പിക്കല്ലേ...ഞാൻ മന്ത്രവാദം പടിച്ചതാ...അല്ല പിന്നെ&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_wWW0gfLdc4o/TB8Byw4FOCI/AAAAAAAAANU/s3nkvs2Bd7g/s1600/No+8.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="300" src="http://3.bp.blogspot.com/_wWW0gfLdc4o/TB8Byw4FOCI/AAAAAAAAANU/s3nkvs2Bd7g/s400/No+8.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&amp;nbsp;&amp;nbsp;&amp;nbsp; പൊറാടത്തിന്റെ പാട്ടിനിടക്ക്‌ രാം മോഹൻ പാലിയത്തിനെ കൈപ്പള്ളി യാത്രയയക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_wWW0gfLdc4o/TB8B-IudeeI/AAAAAAAAANY/W-qddMKHcZM/s1600/No+9.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="307" src="http://3.bp.blogspot.com/_wWW0gfLdc4o/TB8B-IudeeI/AAAAAAAAANY/W-qddMKHcZM/s400/No+9.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; രണ്ട്‌ തമാശക്കാര​‍്‌&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_wWW0gfLdc4o/TB8CI9fljrI/AAAAAAAAANc/4kLumx4-U9k/s1600/no+10.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="293" src="http://4.bp.blogspot.com/_wWW0gfLdc4o/TB8CI9fljrI/AAAAAAAAANc/4kLumx4-U9k/s400/no+10.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ജോസ്‌ പ്രകാശ്‌ മോഡലിൽ അഞ്ചൽക്കാരൻ&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_wWW0gfLdc4o/TB8CUnN8WEI/AAAAAAAAANg/PTxWK1z2rqQ/s1600/No+11.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="266" src="http://2.bp.blogspot.com/_wWW0gfLdc4o/TB8CUnN8WEI/AAAAAAAAANg/PTxWK1z2rqQ/s400/No+11.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; നാരങ്ങാവെള്ളം ബെക്കാർഡിയാണെന്ന് വിചാരിച്ച്‌ കുടിക്കുന്ന ബിനോയ്‌&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_wWW0gfLdc4o/TB8CfZXkZcI/AAAAAAAAANk/wlRCsFgapM0/s1600/No+12.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="322" src="http://4.bp.blogspot.com/_wWW0gfLdc4o/TB8CfZXkZcI/AAAAAAAAANk/wlRCsFgapM0/s400/No+12.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അയ്യോ..ടാ... എന്തൊരു സ്നേഹം...ഒരു ഉറുമ്പിനോട്‌ സം സാരിക്കുകയാ...(കുറുമാന്‍)&lt;/span&gt;&lt;meta content="text/html; charset=utf-8" http-equiv="Content-Type"&gt;&lt;/meta&gt;&lt;meta content="Word.Document" name="ProgId"&gt;&lt;/meta&gt;&lt;meta content="Microsoft Word 12" name="Generator"&gt;&lt;/meta&gt;&lt;meta content="Microsoft Word 12" name="Originator"&gt;&lt;/meta&gt;&lt;link href="file:///C:%5CUsers%5CUser%5CAppData%5CLocal%5CTemp%5Cmsohtmlclip1%5C01%5Cclip_filelist.xml" rel="File-List"&gt;&lt;/link&gt;&lt;link href="file:///C:%5CUsers%5CUser%5CAppData%5CLocal%5CTemp%5Cmsohtmlclip1%5C01%5Cclip_themedata.thmx" rel="themeData"&gt;&lt;/link&gt;&lt;link href="file:///C:%5CUsers%5CUser%5CAppData%5CLocal%5CTemp%5Cmsohtmlclip1%5C01%5Cclip_colorschememapping.xml" rel="colorSchemeMapping"&gt;&lt;/link&gt;&lt;style&gt;&lt;!-- /* Font Definitions */ @font-face	{font-family:"Cambria Math";	panose-1:2 4 5 3 5 4 6 3 2 4;	mso-font-charset:0;	mso-generic-font-family:roman;	mso-font-pitch:variable;	mso-font-signature:-1610611985 1107304683 0 0 159 0;}@font-face	{font-family:Calibri;	panose-1:2 15 5 2 2 2 4 3 2 4;	mso-font-charset:0;	mso-generic-font-family:swiss;	mso-font-pitch:variable;	mso-font-signature:-1610611985 1073750139 0 0 159 0;}@font-face	{font-family:Kartika;	panose-1:2 2 5 3 3 4 4 6 2 3;	mso-font-charset:0;	mso-generic-font-family:roman;	mso-font-pitch:variable;	mso-font-signature:8388611 0 0 0 1 0;}@font-face	{font-family:AnjaliOldLipi;	panose-1:2 0 0 0 0 0 0 0 0 0;	mso-font-charset:0;	mso-generic-font-family:auto;	mso-font-pitch:variable;	mso-font-signature:-2139095037 8194 0 0 1 0;} /* Style Definitions */ p.MsoNormal, li.MsoNormal, div.MsoNormal	{mso-style-unhide:no;	mso-style-qformat:yes;	mso-style-parent:"";	margin-top:0in;	margin-right:0in;	margin-bottom:10.0pt;	margin-left:0in;	line-height:115%;	mso-pagination:widow-orphan;	font-size:11.0pt;	font-family:"Calibri","sans-serif";	mso-ascii-font-family:Calibri;	mso-ascii-theme-font:minor-latin;	mso-fareast-font-family:Calibri;	mso-fareast-theme-font:minor-latin;	mso-hansi-font-family:Calibri;	mso-hansi-theme-font:minor-latin;	mso-bidi-font-family:Kartika;	mso-bidi-theme-font:minor-bidi;}.MsoChpDefault	{mso-style-type:export-only;	mso-default-props:yes;	mso-ascii-font-family:Calibri;	mso-ascii-theme-font:minor-latin;	mso-fareast-font-family:Calibri;	mso-fareast-theme-font:minor-latin;	mso-hansi-font-family:Calibri;	mso-hansi-theme-font:minor-latin;	mso-bidi-font-family:Kartika;	mso-bidi-theme-font:minor-bidi;}.MsoPapDefault	{mso-style-type:export-only;	margin-bottom:10.0pt;	line-height:115%;}@page WordSection1	{size:8.5in 11.0in;	margin:1.0in 1.0in 1.0in 1.0in;	mso-header-margin:.5in;	mso-footer-margin:.5in;	mso-paper-source:0;}div.WordSection1	{page:WordSection1;}--&gt;&lt;/style&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt; &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;  &lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_wWW0gfLdc4o/TB8Cn-Oy5xI/AAAAAAAAANo/hTP1Y1Zmt0Y/s1600/No+13.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="315" src="http://2.bp.blogspot.com/_wWW0gfLdc4o/TB8Cn-Oy5xI/AAAAAAAAANo/hTP1Y1Zmt0Y/s400/No+13.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പാർട്ടി പിരിച്ചു വിടാൻ തീരുമാനമെടുത്ത കുഴൂരിന്റെവക ഒരു കവിത&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_wWW0gfLdc4o/TB8C_uG0QTI/AAAAAAAAANs/a9uKf-IYDRk/s1600/No.+5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="338" src="http://1.bp.blogspot.com/_wWW0gfLdc4o/TB8C_uG0QTI/AAAAAAAAANs/a9uKf-IYDRk/s400/No.+5.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;  &lt;br /&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;അങ്ങനെ പോകാറായി. എല്ലാവരും എനിക്കു ആശം സകൾ നേർന്നു. കാലടി ശന്കരാചാര്യരുടെ ഡിലീറ്റ്‌&amp;nbsp; കിട്ടിയപോലെ &amp;nbsp;ഞാൻ വാനോളം പൊങ്ങി. ദോശ മറച്ചിടുന്നതിനു പകരം ദോശ കല്ലേ മറിച്ചിടുന്ന ഫാമിലിയില്‍ പെട്ട ഭാവിയിലെ ഈ എറക്കാടൻ പുലികുട്ടിക്ക്‌ ആശം സകൾ നേർന്നു. &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;പോകാൻ നേരത്ത്‌ ബൂലോകത്തിന്റെ സ്പന്ദനമായ വിശാലനു ഒരേ നിർബന്ധം എന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കണം എന്ന്. ഞാനായിട്ട്‌ തടസ്സം നിന്നില്ല. കിച്ചു ചേച്ചിയുടെ കൊച്ച്‌ ഒരു കാച്ചങ്ങു കാച്ചി.&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_wWW0gfLdc4o/TB8FKm8g8GI/AAAAAAAAAN8/UKOaZX_jFMk/s1600/NO+last.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="303" src="http://1.bp.blogspot.com/_wWW0gfLdc4o/TB8FKm8g8GI/AAAAAAAAAN8/UKOaZX_jFMk/s400/NO+last.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;അങ്ങനെ അതും കഴിഞ്ഞു. കണ്‍ പീലികളില്‍ ചിലന്തിവല തൂങ്ങുന്നതിനു മുന്നേ കൈതമുള്ളിന്റെ നന്ദി പ്രസംഗവും കഴിഞ്ഞ്‌ പിരിഞ്ഞു.&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;ശ്ശോ ഒന്നു വീട്ടിൽ എത്തിയിരുന്നെങ്കിൽ&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_wWW0gfLdc4o/TB8DRLls5tI/AAAAAAAAANw/crTw4Ycq4b4/s1600/IMG_0063.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="216" src="http://3.bp.blogspot.com/_wWW0gfLdc4o/TB8DRLls5tI/AAAAAAAAANw/crTw4Ycq4b4/s400/IMG_0063.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;* * * * * * * * * * * * * * * * * * * * * * * * * * *&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt; * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;ഇങ്ങനെയൊക്കെ നടക്കുമെന്നു നിങ്ങൾക്ക്‌ തോന്നുന്നുണ്ടോ ബ്ലോഗർമാരെ. ഒരു &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;100&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt; കൊല്ലം ബ്ലോഗെഴുതിയാലും നടക്കില്ലെന്നറിയാം. കുഴിയാന മദിച്ചാല്‍ കൊലയാനയാകില്ലല്ലോ. എന്നാലും സ്വപ്നങ്ങൾക്ക്‌ പൈസ മുടക്കില്ലല്ലോ. സജി അച്ചായൻ ബഹറിനിൽ നിന്ന് ചുമ്മാ നെല്ലിക്കാതളം വക്കാൻ വൈകിയതിനെ തുടർന്ന് &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;950&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt; കി.മി വണ്ടിയോടിച്ച്‌ ദുബായിലേക്ക്‌ വരുന്നുണ്ടെന്നു കേട്ടപ്പോൾ എല്ലാരും കൂടി കാണാം എന്നു വച്ചു. ഇതു വരെ വന്നിട്ടു കാണാതിരിക്കുന്നത്‌ മോശമല്ലേ. അങ്ങനെ ആ സംഭവത്തിന്റെ ഫോട്ടോകളാണു മുകളിൽ കണ്ടത്‌. ദുബായ്‌ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. അല്ലാതെ ഉള്ള മോര് ചുക്കിട്ടു കാച്ചി ഉറങ്ങാനിനി വേറെ കുടിക്കണം എന്ന പോലെ &amp;nbsp;ഇപ്പോള്‍ തന്നെ കുടിക്കാന്‍ രണ്ടു ബിയറിന് വകയില്ലാത്ത ഞാന്‍ പാര്‍ട്ടി നടത്തുമോ. &amp;nbsp;ജൂലൈ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;7&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt; നു ഞാൻ രണ്ടു ബിയറും പൊട്ടിച്ച്‌ പല്ലു തേക്കുന്നതിനു മുൻപ്‌ ഒറ്റക്കിരുന്ന് അടിക്കാതെ എന്റെ ബ്ലോഗിന്റെ അമ്പു പെരുന്നാളിനു &amp;nbsp;എന്താഘോഷം. അരി മണിക്ക് വകയില്ലാത്തവന്‍ തരിവളക്ക് മോഹിച്ചിട്ട് എന്ത് കാര്യം. &amp;nbsp;നിങ്ങളൊന്നുമില്ലാതെ എനിക്കെന്താഘോഷം. നിങ്ങൾക്കും എന്നോട്‌ ചിയേഴ്സ്‌ പറഞ്ഞ്‌ ആഘോഷിക്കാം. അപ്പൊൾ വൈകീട്ടെന്താ പരിപാടി. ചിയേഴ്സ്‌..... &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt; line-height: 115%;"&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-5447292942096189751?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/5447292942096189751/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/06/blog-post_21.html#comment-form' title='103 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/5447292942096189751'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/5447292942096189751'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/06/blog-post_21.html' title='ബ്ലോഗ്‌ പിറന്നാളോ ... ?'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_wWW0gfLdc4o/TB7_uL_05RI/AAAAAAAAANA/4qZNWhsOqAg/s72-c/No+1.jpg' height='72' width='72'/><thr:total>103</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-599043644731489017</id><published>2010-06-08T16:30:00.003+04:00</published><updated>2010-06-08T18:06:35.537+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>മൂത്രത്തില്‍ ചാലിച്ച ആകാശപ്രണയം</title><content type='html'>&lt;center&gt;&lt;img src="http://4.bp.blogspot.com/_wWW0gfLdc4o/TA3iptglhlI/AAAAAAAAAM8/dzdPYjZoWlc/s1600/world_travels.1250852116.inside-the-everest-flight-on-yeti-airways.jpg"&gt;&lt;/center&gt;&lt;br /&gt;&lt;div align="justify"&gt;എന്റെ അച്ഛന്‍ ഒരു മഹാ  പ്രസ്ഥാനമായിരുന്നു. അച്ഛന്‍ നേരെയാകാന്‍  വേണ്ടി അമ്മ ഗുരുവായൂര്‍  കൃഷ്ണേട്ടനെ കുറെ വിളിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ പുള്ളികാരന്‍ ഇനിതൊട്ട്  തന്നെ ഈ വക പരിപാടികള്‍ക്ക് വിളിക്കരുതെന്നു പറഞ്ഞ് ഒരു കാലത്ത് പിണങ്ങി  പോയതായിരുന്നു. കാരണം അച്ഛനെ നേരെയാക്കാന്‍ നോക്കി ഗുരുവായൂരപ്പന്റെ സ്വഭാവം മെല്ലെ മോശമാകാന്‍ തുടങ്ങി. അങ്ങനെ കൃഷ്ണേട്ടന്റെ അച്ചന്‍ വസുദേവര്‍ ഈര്‍ക്കിലിയെടുത്ത് കണ്ണുരുട്ടി പേടിപ്പിച്ച് പുള്ളിയെ ഗുരുവായൂര്‍ക്ക് തന്നെ കൊണ്ടു ചെന്നാക്കി. അതോടുകൂടി  അമ്മക്കു കൃഷ്ണെട്ടനോട്  ഒറ്റക്കുള്ള വിശ്വാസം നഷ്ടപെട്ടു. അച്ഛന്‍ നേരെയാവില്ലെന്നു അമ്മക്കും അച്ഛനും കൃഷ്ണേട്ടനും വരെ മനസ്സിലായി. അതിനുള്ള മെയിന്‍ കാരണം അച്ഛന്റെ ആളുകളോടുള്ള വെറുപ്പ തന്നെ. അച്ഛന് പൊതുവേ  രണ്ടു പേരെ കണ്ണിഷ്ടിച്ച് കണ്ടൂടാര്‍ന്നു. അതില്‍  ഒന്ന്‍ കാശു കടം ചോദിച്ചാല്‍ കൊടുക്കാത്തവരെയും,  മറ്റൊന്നു കടം  വാങ്ങിയ കാശു തിരിച്ചു ചോദിക്കുന്നവരെയും . അതൊന്നു മാറി കിട്ടാന്‍ അമ്മ കുറെ വഴിപാടുകള്‍ ചെയ്തിട്ടും “മാഫി ഫായദാ ”.&lt;br /&gt;&lt;br /&gt;അച്ഛനെങ്ങാനും  അഥവാ പണ്ടത്തെ സൗഹൃദം  വച്ച് എപ്പോഴെങ്കിലും ഗുരുവായൂരിലേക്ക് തൊഴാന്‍ ചെന്നാല്‍ കൃഷ്ണേട്ടന്‍  മമ്മിയൂര്‍ക്കോ, ചാവക്കാട് കടലു കാണാനോ ഒക്കെ മുങ്ങും.  ഇനി പുള്ളിയോടെങ്ങാനും കടം ചോദിച്ചെന്കിലോ എന്ന് വച്ച്. ദൈവത്തിന്റെ പേരാണ് ഇട്ടിരിക്കുന്നതെങ്കിലും ആ ഒരു സ്വഭാവം പിതാവിന്റെ  ഏഴയലത്ത് പോയിട്ടില്ല. കൊങ്കണ്ണ്‍ ഉള്ള പെണ്ണിന് കമലാക്ഷി എന്ന് പേരിട്ടാലുള്ള സ്ഥിതിയെന്താ... അതു   പോലെ തന്നെ   നെപ്പോളിയന്‍ എന്ന പേര് ദേവാസുരത്തില്‍ അദ്ദേഹം മുണ്ടക്കല്‍ ശേഖരന്‍ ആയി അഭിനയിക്കുന്നതിന് മുന്‍പ്‌ തന്നെ നേപ്പോളിയനെ എനിക്കറിയാമായിരുന്നു. കാരണം  എന്റെ അച്ഛന്റെ സ്ഥിരം ബ്രാന്‍ഡ്‌ ആയതുകൊണ്ട്. അങ്ങനെയൊക്കെയുള്ള  ഒരു മഹാ അവതാരമായിരുന്നു എന്റെ പ്രൊഡ്യൂസര്‍.&lt;br /&gt;&lt;br /&gt;അച്ചന്റെ പേരുപോലെ ആയിരുന്നില്ല എന്റെ പേര്.  നൂറു ശതമാനവും പേരിനോട് നീതി  പുലര്‍ത്തിയിരുന്നു. എറക്കാടന്‍ എന്നാ ഒറിജിനല്‍ വരുന്നതിനു മുന്‍പ്‌ മണികണ്ഠന്‍ എന്നായിരുന്നു ഗുരുവായൂരില്‍ ചോറൂണിനു അമ്മാവന്‍ ഇട്ട പേര് . സ്കൂളില്‍ എത്തിയപ്പോള്‍ പെണ്ണുങ്ങളോടുള്ള  മണിയടി  കൂടിയപ്പോള്‍  UP സ്കൂളില്‍ പേര് മാറ്റി എറക്കാടന്‍ എന്ന് റിഫ്രെഷ് ചെയ്തു  .&lt;br /&gt;&lt;br /&gt;സാധാരണ ഗുരുവായൂര്‍ പരിസരത്തുള്ള ഞങ്ങളുടെ എറക്കാടന്‍ ഫാമിലിയിലെ എല്ലാരും കൃഷ്ണേട്ടനെ മാത്രം വിളിച്ച് സഹായം ചോദിച്ചപ്പോള്‍ കൃഷ്ണേട്ടന്റെ  പണ്ടത്തെ  കാലുമാറ്റത്തിന്റെ ഫലമായി എന്റെ അമ്മ രാധേട്ത്തിയേയും രുക്മിണിയേട്ത്തിയേയും ഭാമ മേമയേയും ദേവകി വല്യമ്മയേയും വസുദേവര്‍ വല്ല്യച്ചനേയുമൊക്കെ മൊത്തം വിളിച്ച് സൗര്യം കെടുത്തിയിരുന്നു. അതിന്റെയൊക്കെ  ഫലമായി  രണ്ടായിരത്തി അഞ്ചിലെ മാര്‍ച്ച് മാസത്തില്‍ സൂര്യനും ചന്ദ്രനും ഭൂമിയും കൂടി കണ്ണുപൊത്തി കളിക്കുന്ന(ഗ്രഹണം എന്ന് വിവക്ഷ) ഒരു വൈകുന്നേരത്ത്  ദുബായിലേക്കുള്ള എന്റെ വിസ വന്നു. അതും അക്കൌണ്ടന്റായിട്ട്. തിരുപ്പതി ഭഗവാന്റെ ലഡു പൊതിയുന്ന മഞ്ഞസഞ്ചിയില്‍ കൊള്ളിക്കാനുള്ള മാര്‍ക്കേ ഉണ്ടായിരുന്നൂ എങ്കിലും എന്ത് പാപം ചെയ്തോ എന്നറിയില്ല എങ്ങനെയോ വിസ ശരിയായി .&lt;br /&gt;&lt;br /&gt;പോകുന്നെങ്കില്‍ ദുബായിലേക്ക് മാത്രം. പണ്ട് മുതലേ  അതൊരു വാശിയായിരുന്നു. അപ്പം തിന്നുന്നുണ്ടെങ്കില്‍ അത് നെയ്യപ്പം എന്ന കൂട്ട്. മറ്റു സ്ഥലങ്ങളോടൊക്കെ ചെന്നിനായകവും ഒന്നര വയസായ കുട്ടിയുടെ ചുണ്ടുമെന്നപോലെ ഭയങ്കര വെറുപ്പായിരുന്നു. കടം മേടിച്ചാല്‍ തിരിച്ച് കൊടുക്കാത്തവരുടെ കമ്മിറ്റി പ്രസിഡന്റായിരുന്നു  ഞാന്‍. വൈക്ക ത്തപ്പന്റെയും  കൊട്ടാരക്കര ഗണപതിയുടെയും  അമ്പലം  കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍  അതു  കൊണ്ട് തന്നെ വിശേഷാല്‍ ദിനം നോക്കാതെ എന്റെ വീട്ടു മുറ്റത്തായിരുന്നു കൂടുന്നത്. അതൊക്കെ പോട്ടെ.. അങ്ങനെ  എല്ലാം ബാധ്യതകളും തീര്‍ത്ത് (എവടെ .....അച്ചന്റെയല്ലേ മോന്‍)  ദുബായുടെ നെഞ്ചത്ത് കളരി പ്രാക്ടീസ് ചെയ്യാം എന്ന് മനക്കോട്ട കെട്ടി സര്ഗ്ഗവാസനകലെയെല്ലാം അട്ടത്ത് കയറ്റിവച്ച്  പെട്ടീം പൊക്കാണോം എടുത്ത് യാത്രയായി. ദീര്‍ഘക്കാലം എന്നെ നോക്കി നെടുവീര്‍പ്പിട്ടിരുന്ന അമ്മക്ക് അതൊരു സമാധാനമായിരുന്നു. പോത്തിന്റെ ചെവിയില്‍  ലളിതാസഹസ്രനാമം ചൊല്ലിയിട്ടു യാതൊരു കാര്യവുമില്ല എന്ന് അമ്മക്കറിയാമായിരുന്നു. എന്നിട്ടും പ്രശനങ്ങളോന്നും അങ്ങോട്ട്‌ പോയിട്ട് ഉണ്ടാക്കല്ലേ എന്ന് പറഞ്ഞു. നാട്ടിലെ തല്ലുകോള്ളി കൂട്ടുകാര്‍ക്കാര്‍ക്കും ഒരു വിഷമവും ഇല്ല. പൊട്ടാത്ത അമിട്ടിന്റെ തിരിച്ചു വരവുപോലെ ഞാന്‍ പോയാല്‍ വേഗം തിരിച്ചു വരുമെന്ന് അവര്‍ക്കറിയാമായിരുന്നു. കിട്ടുന്ന തല്ലിന്റെ ഷെയര്‍ കൂടുമെന്നുള്ള ഒരൊറ്റ വിഷമമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ.  ഓടിട്ട വീടിന്റെ ഉത്തരത്തിലെ പല്ലി ഇപ്പവീഴും എന്ന് വിചാരിച്ച് പേടിച്ച് തിരിഞ്ഞു കിടക്കാന്‍ പോലും കഴിയാത്ത  മുത്തശ്ശിയുടെ തളറ് വാതം പിടിച്ച കാലില്‍ തൊട്ട് വന്ദിച്ച് യാത്ര പുറപ്പെട്ടു.&lt;br /&gt;&lt;br /&gt;ദുബായിലുള്ള ബന്ധുക്കാരനായ  രാജേട്ടനു നാട്ടിലെ ബീഫ് തിന്നാതെ ദുബായില്‍ ഉറക്കം കിട്ടുന്നില്ല എന്നറിഞ്ഞപ്പോള്‍ ഞാന്‍ ദുബായ് കാണാന്‍  ഭാഗ്യമുള്ള ഒന്നര കിലോ ഇടത്തരം കാളകുട്ടന്റെ  ഇറച്ചി വാങ്ങി വരട്ടിയതും  കയ്യില്‍ പിടിച്ച് സതീശേട്ടന്റെ ജീപ്പില്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. അമ്മയുടെ കണ്ണില്‍ നിന്ന് മീനച്ചിലാറു ഒഴുകുന്നതിനു മുന്‍പേ ഞാന്‍  എയര്‍പോര്‍ട്ടിനുള്ളില്‍ കേറി. പൊമിറെനിയന്‍ നായക്കുട്ടിയുടെ ചന്തം തോറ്റുപോകുന്ന ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ പാസ്പോര്‍ട്ട് കൊടുത്ത് ബോര്‍ഡിംങ്ങ് പാസ് വാങ്ങി. ഫ്ലൈറ്റിനായി രണ്ടു മണിക്കൂറോളം വെയിറ്റ് ചെയ്തു. ശബരിമലയില്‍ ദര്‍ശനത്തിനു പതിമൂന്ന് മണിക്കൂര്‍ ക്യൂ നിന്ന എന്നെ സംബന്ധിച്ചിടത്തോളം അതൊരു വിഷയമേ അല്ലായിരുന്നു. സ്വീകരിക്കാന്‍ എയര്‍  ഹോസ്റ്റസ് വാതുക്കല്‍ തന്നെ നില്‍ക്കുന്നു. ശിവന്റെ അമ്പലത്തില്‍ വഴി മുടക്കി നില്ക്കുന്ന കൂറ്റനെയാണു എനിക്ക് ആ ജീവനക്കാരിയെ  കണ്ടപ്പോള്‍ തോന്നിയത്.&lt;br /&gt;&lt;br /&gt;അങ്ങനെ പ്രവാസികളുടെ ദേശീയപക്ഷിയായ എയര്‍ ഇന്ത്യയില്‍ ഞാന്‍  കയറി. എന്റടുത്തേക്ക് കുരുമുളക് ഉണക്കാനിട്ടത്തിന്റെ മുകളില്‍ കോഴി നടക്കുന്നത് പോലെ ഒരു ചേച്ചി നടന്നു വന്നു അടുത്ത സീറ്റില്‍ ഇരുന്നു.,  അതും കല്യാണം കഴിഞ്ഞത്. പ്രവാസി ഭാര്യയല്ലെ, നാട്ടിക ഹനുമാന്‍ സ്വാമിക്ക്‌ ചാര്‍ത്തും വിധമുള്ള വടമാല കണക്കെ  ഒരു വലിയ മാലയും മീനിന്റെ ചെളുക്ക ഉണങ്ങിയത് പിടിപ്പിച്ചിരിക്കുന്ന സിനിമാറ്റിക്ക്  ഡാന്‍സ്ക്കാരിടുന്ന ഡ്രെസ്സിന്റെ മട്ടിലുള്ള സാരി ആലില വയറിനു താഴെ ഭദ്രമായി തിരുകി  വച്ചിരിക്കുന്നതും കണ്ടപ്പോള്‍ തന്നെ അതു മനസ്സിലായി. വെളുത്ത പെയിന്റ് ഡബ്ബ മുഖത്ത് ചരിഞ്ഞ പോലെ  3:4  അനുപാതത്തിലുള്ള യാര്‍ഡ്ലി പൗഡറും  ഫെയര്‍  &amp; ലവ്ലി മിശ്രിതം കൂടി പൂശിയതു കണ്ടപ്പോള്‍  ആ കാര്യം  ഉറപ്പിച്ചു. പെണ്ണൊരുത്തിയുണ്ടാക്കിയ മുളകു ചമ്മന്തികൂട്ടി ദോശ കഴിക്കാന്‍ വേണ്ടി ഒരു പ്രവാസി ദുബായില്‍ കാത്തിരിക്കുന്നുണ്ടാകുമെന്ന് ആലോചിച്ചു ചിരിച്ചു.  ചേച്ചിയുടെ കൂടെ ഒന്നര   വയസ്സായ ഒരു മോനും. നല്ല വെളുത്ത് തുടുത്ത അമൂല്‍ ബോയ്. നല്ല ഭംഗി. ഏതോ ഒരു വേലിയേറ്റ വേലിയിറക്ക സമയത്ത്‌  രണ്ട് പേരും കെട്ടിപ്പിടിച്ചതിന്റെ ഫലം. നമ്മള്‍ക്കൊക്കെ മക്കളുണ്ടാകും വല്ല ചൊറിയോ ചിരങ്ങോ ഒക്കെ വന്ന്  മൂട് കീറിയ ട്രൌസറും ഇട്ട്, മൂക്കും ഒലിപ്പിച്ച്. ഇതു കണ്ടോ എന്തൊരു ഓമനത്വം.  എന്തായാലും രണ്ടാളെയും  പരിചയപ്പെട്ടു. എന്റെ വെപ്രാളമെല്ലാം കണ്ടപ്പോള്‍ തന്നെ ആ ചേച്ചിക്ക് മനസ്സിലായി ഞാന്‍ ആദ്യമായി യാത്ര ചെയ്യുകയാണെന്ന്. ഞാന്‍  അല്‍ഭുതത്തോടെ അനുഭവത്തിന്റെ ആ  സമ്പൂറ്ണ്ണ സമാഹാരത്തെ കണ്ട് എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി.&lt;br /&gt;&lt;br /&gt;മൊത്തം എന്റെ പ്രതല വിസ്തീറ്ണം കുറച്ച് ഞാന്‍ ഒന്ന്  അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു. പിന്നെയാണു ഞാന്‍ ഇടതു വശം ശ്രദ്ധിച്ചത്. ഒരു പെണ്‍കിളി. പതിനാറിനടുത്ത് പ്രായം. ആകര്‍ഷണത്തിന്റെ  അള്‍ട്രാ വയലറ്റ്‌ രശ്മികള്‍ ഡയരക്റ്റ്‌ ടെലികാസ്റ്റ്‌ ചെയ്യുന്ന കണ്ണുകള്‍.  അടുത്തെങ്ങും ഞാന്‍ ഇമ്മാതിരി സൗന്ദര്യമുള്ള ഒരു മലയാളികൊച്ചിനെ കണ്ടിട്ടില്ല. വെച്ചൂര്‍ പശുവും ചിറ്റൂര്‍ നെല്ലും മാറി നില്‍ക്കുന്ന സൌന്ദര്യം. കത്തണോ  വേണ്ടയോ എന്ന മട്ടിലുള്ള ബള്‍ബിനെ പോലെ ഒരു ചിരി എനിക്കു വേണ്ടി വെമ്പിനില്‍ക്കുന്നു. ആ ചിരി പുറത്തേക്ക് ചര്‍ദ്ദിക്കേണ്ട സമയമേ വേണ്ടി വന്നുള്ളൂ. പിന്നെയങ്ങോട്ട് സ്വപ്നം കാണാന്‍ തുടങ്ങി. അവളെ ശ്രീകൃഷ്ണ  സീരിയലിലെ രാധയുടെ വേഷത്തില്‍ ഞാനൊന്നു ഇമാജിന്‍ ചെയ്തു.  അവള്‍ പിണങ്ങുന്നതും, എന്റെ അടുത്ത് വരാതിരിക്കുമ്പോള്‍ ഞാനൊന്ന്  പിണങ്ങിയിട്ട് "കുണക്കിയിട്ട കോഴി കുളക്കോഴി " എന്ന പാട്ടു പാടി കയ്യില്‍ ഓടക്കുഴലും പിടിച്ചിരിക്കുന്നതൊക്കെ വെറുതെ ചുമ്മാ ഒറ്റ നോട്ടത്തില്‍ മിന്നി മറഞ്ഞു.  ഒന്നു കൂടി റിവൈന്റ് അടിച്ചു നോക്കിയപ്പോള്‍ ഓടക്കുഴലിനു പകരം ചന്ദനത്തിരിയുടെ കുഴലില്‍ ഓട്ട തുളച്ചാണു എന്നിലെ കൃഷ്ണന്റെ  കലാപരിപാടി. സ്വപ്നത്തില്‍ പോലും ദരിദ്രം. അടുപ്പില്‍ ഊതുന്ന  ചന്ദനത്തിരിയുടെ കുഴല്‍ എടുത്ത് ഓട്ടതുളച്ചതിനു അമ്മ ചീത്ത പറയും എന്ന്  വിചാരിച്ച് ഞാന്‍ വേഗം സ്വപ്നം കാണല്‍ നിര്‍ത്തി.  ആരോ വന്നു തോളില്‍ തട്ടി. സൈഡ് സീറ്റിലെ ഒരു ചേട്ടന്‍ .&lt;br /&gt;&lt;br /&gt;“ഈ ബാത്ത്റൂം എവിടെയാ ? “&lt;br /&gt;&lt;br /&gt;ആദ്യമായി വരുന്ന എനിക്ക് അതെങ്ങനെ അറിയാം.&lt;br /&gt;&lt;br /&gt;“അയ്യോ അറിയില്ല്യാട്ടോ “&lt;br /&gt;&lt;br /&gt;പുള്ളി പോയി .ശ്ശോ!!...  എന്തൊരു വായനാറ്റം.  ഈ  വായനാറ്റം  ഒരു തവണ അനുഭവിച്ചവര്‍  “ഓടയില്‍ നിന്ന്‍ ” എഴുതിയത് ഈ ചേട്ടനാണെന്ന് പോലും തെറ്റിദ്ധരിച്ചു പോകും .  അയാള് വേറെ ആരോടോ ചോദിച്ച്  മല വണ്ടി അവിടെ അണ്‍ ലോഡ്‌ ചെയ്യാന്‍ പോയി .&lt;br /&gt;&lt;br /&gt;കോട്ടുവായിട്ട്   നോക്കിയപ്പോള്‍ ഫളൈറ്റില്‍  ഒരു സിനിമ വച്ചിരിക്കുന്നു. നരസിംഹം. സൗണ്ട് കേള്‍ക്കണമെങ്കില്‍ പൈസ കൊടുത്ത് ഹെഡ്സെറ്റ് വാങ്ങണമത്രെ. ഞാനതിനൊന്നും പോയില്ല. തല്‍ക്കാലം ഊമയായ ലാലേട്ടന്റെ അഭിനയം കാണാം എന്ന് തീരുമാനിച്ചു. അല്ലെങ്കിലും ലാലേട്ടന്‍  അഭിനയിക്കുമ്പോള്‍ നഖവും മുടിയും വരെ അഭിനയിക്കും. പിന്നെന്തിനാ സൗണ്ട് . എന്നാല്‍ ഈ കിടാവിനെയങ്ങ് പരിച്ചയാപ്പെടാം. അപസ്മാരം  ഉള്ളവര്‍ക്ക് വായില്‍ നിന്ന് പത വരുന്നത് പോലെ എനിക്ക് പണ്ടും പെണ്ണുങ്ങളെ കണ്ടാല്‍ ഒരു സാധനം മുചാണി  വിരലില്‍ നിന്ന് ഒരു അരിച്ചു കേറലാണ്.   ഞങ്ങള്‍ പരിചയപ്പെട്ടു. അച്ഛന്റെ അടുത്തേക്ക് ദുബായിലേക്കുള്ള വരവാണത്രെ. നന്നായി.. എന്റെ “ഇല്ല്യാ, പറ്റില്ല്യാ, കുട്ട്യേ,” പറച്ചിലൊക്കെ കേട്ടിട്ടാകണം "ങ്ങ്ള്‍  ത്രിസൂരാണല്ലേ " മലപ്പുറം ഭാഷയിലുള്ള അവളുടെ ചോദ്യം കേട്ടപ്പോള്‍ എല്ലാരും എന്നെ നോക്കി. പിന്നെ പുള്ളിക്കാരിയുടെ കയ്യിലായിരുന്നു മൈക്ക്.  പിന്നെയങ്ങോട്ട് അവളുടെ വക കാളികുട്ടിയുടെ ആട്ടിന്‍ കുട്ടി കാട്ടമിടുന്നതു പോലെ ചോദ്യങ്ങളായിരുന്നു . ഒരു വിധം ഇരുന്നൂറ്റിപത്ത് മാര്‍ക്ക് കിട്ടാവുന്ന ആവെറേജ് ആന്‍സെര്‍  എല്ലാ ചോദ്യത്തിനും കൊടുത്തു.  ദുബായിലൊക്കെ കുന്നത്തെ അമ്മിണീയുടെ നാക്കുപോലെ നീണ്ട റോഡുകളാണെന്നും ആ റോഡിലൂടെ ഒട്ടകങ്ങള്‍ മോണിംഗ് വാക്കിനിറങ്ങുമെന്നൊക്കെ പലരുടെയും അനുഭവ കഥകളില്‍ നിന്ന്‍ വച്ചു കാച്ചി.  വര്‍ത്തമാനം പറഞ്ഞ്   അവളെ  കമ്പനിയാക്കി. എന്റെ വളിച്ച  അസ്ഥാനത്തുള്ള തമാശകള്‍ വരെ കേട്ട് അവളു പൊട്ടി ചിരിച്ചു. ഗള്‍ഫിലെത്തിയാല്‍ എള്ളു നക്കി തിന്നണം അവലു മുക്കി തിന്നണം എന്നുള്ള പാഠങ്ങലെല്ലാം  പഠിക്കേണ്ടതാണെന്നും എങ്ങനെ പണിയെടുക്കാതെ പൈസയുണ്ടാക്കാന്‍  പറ്റണം എന്നതിന്റെ വരെ  ഒരു ദുബായ് ശില്പ്പശാല അവതരിപ്പിച്ചു കൊടുത്തു.  പിന്നെയങ്ങോട്ട് ഷൈന്‍ ചെയ്യാന്‍ വേണ്ടി എന്റെ ഭാഷാപോഷിണിയിലെ എല്ലാ വാക്കുകളും അങ്ങോട്ട്‌ പ്രയോഗിച്ചു.&lt;br /&gt;&lt;br /&gt;ആ സമയം നമ്മുട്ടെ പ്രവാസി ഭാര്യ എന്നെ ഒന്ന് തോണ്ടി&lt;br /&gt;&lt;br /&gt;“മോനെ ഒന്ന് നോക്കുമോ ...ഞാന്‍ ബാത്രൂമില്‍ പോയി വരാം “&lt;br /&gt;&lt;br /&gt;“പിന്നെന്താ” . ഞാന്‍ ഏറ്റു. സ്വന്തം ചേച്ചിയുടെ കുട്ടി കരഞ്ഞാല്‍  തിരിഞ്ഞു നോക്കാത്ത ഞാന്‍ ഈ കുട്ടിയെ നോക്കുന്നു. അല്ലെങ്കിലും പണ്ട്  തൊട്ടേ എന്റെ സ്വഭാവം അങ്ങിനെയാ ആരാനും വേണ്ടി ഇരുമ്പു വരെ ഇടിക്കും അവനവനു വേണ്ടി തവിടു വരെ ഇടിക്കില്ല.&lt;br /&gt;&lt;br /&gt;കുട്ടിയെ എടുത്ത്‌ ഷൈന്‍ ചെയ്യാലോ ..അന്നും ഇന്നും പൂരപറമ്പിലും തിരക്ക്‌ കൂടുന്ന മറ്റേതൊരു  സ്ഥലത്തും, ലൈനടിക്കാന്‍ ഒരു കൊച്ചിന്റെ സ്വാധീനം വളരെ ഗുണം ചെയ്യുമെന്നുള്ള തിയറി എനിക്കറിയാമായിരുന്നു. സംഗതി ഞാനും അവളും തമ്മില്‍ കല്ല്യാണവീടും മരിച്ച വീടും തമ്മിലുള്ള വത്യാസമുണ്ടെന്കിലും ഒന്ന് വളയ്ക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. വിഷുവിനു പാമ്പ് ഗുളിക കത്തിച്ചാല്‍ ഉണ്ടാകുന്ന പാടിന്റെ വലുപ്പത്തില്‍ മുഖത്തൊക്കെ  ചിക്കന്‍പോകസിന്റെ പാടുന്ടെന്കിലും എനിക്കെന്താ ഒരു കുറവ്‌ .&lt;br /&gt;&lt;br /&gt;“ഇങ്ങോട്ട് തരൂ “ രണ്ടും കയ്യും നീട്ടി കൊച്ചിനെ വാങ്ങി. മിസ്‌ മലപ്പുറം എന്റെ വിക്രിയകള്‍ വീക്ഷിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;“ഇതൊക്കെ ഒരു ടെക്നിക്കാണ്. വേണേല്‍ കണ്ടു പഠിച്ചോ “  ഞാന് പറഞ്ഞു .&lt;br /&gt;&lt;br /&gt;പെട്ടന്ന് എന്റെ നെഞ്ചിന്റെ ഭാഗത്ത്‌ ഒരു ചെറു ചൂട്. കൂടെ ഒരു നനവും.  ഞാന്‍ ചെക്കനെ മെല്ലെ പൊന്തിച്ചു. ട്രൌസര്‍ മെല്ലെ താഴ്ത്തി.  അപ്പോള്‍ ഇച്ചിരി മുഖത്തേക്കും ഒരു ചിന്ന പമ്പിംഗ്.&lt;br /&gt;&lt;br /&gt;ഈശ്വരാ ചെക്കന്‍ പണി പറ്റിച്ചു . ശ്രീലങ്കന്‍ ഭൂപടവലുപ്പത്തില്‍ ഷര്‍ട്ടില്‍ മുള്ളിയിരിക്കുന്നു. മുഖം പുണ്യാഹം തളിച്ച്       ശുദ്ധമാക്കിയിരിക്കുന്നു. നമ്മുടെ മിസ്‌. മലപ്പുറം ചിരി തുടങ്ങിയിരിക്കുന്നു. ചിരി  പൊട്ടിചിരിയായി മാറി . ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.  അവളുടെ ചിരി കണ്ടാല്‍ ഞാന്‍ മൂത്രമോഴിച്ചതുപോലെ ആണല്ലോ ..അവളാണെങ്കില്‍ ഒരു തരത്തിലും ചിരി  നിര്‍ത്തുന്ന ലക്ഷണവും  ഇല്ല. ഞാനാകെ ചമ്മി നാശകോശമായി .  അപ്പോഴും അവള്‍ ചിരിച്ചു കൊണ്ടേ ഇരുന്നു. അത് കാണുമ്പോള്‍ എന്റെ “മാനസീക നിലയില്‍ കുഞ്ഞോളങ്ങള്‍ മഞ്ഞ്ജീര മണിയുണര്ത്തി” കൊണ്ടിരുന്നു. ഹരികൃഷ്ണന്‍സ് സിനിമയില്‍ ജൂഹി ചൌള  മമമൂട്ടിയുടെ പാന്റ് തുടയ്ക്കുന്ന സീന്‍ പോലെ ഒരു സീന്‍ ഞാന്‍ അവിടെ പ്രതീക്ഷിച്ചു. ആ പ്രതീക്ഷ മാത്രമേ ഉണ്ടായുള്ളൂ.  ചമ്മലിന്റെ കുപ്പിച്ചില്‍ തോട്ടത്തിലൂടെ നടക്കുന്നതുപോലെയായിരുന്നു പിന്നീട് ഓരോ നിമിഷവും.  പിന്നെ ആ കുട്ടിയോട് ഞാന്‍ മിണ്ടാനെ പോയില്ല. &lt;br /&gt;&lt;br /&gt;ഫ്ലൈറ്റിറങ്ങുംപോഴും പോകുമ്പോഴും എല്ലാം അവള്‍ എന്നെ നോക്കി . ലോകത്തില്‍  മൂത്രം തകര്‍ക്കുന്ന ആദ്യത്തെ  പ്രണയ ദുരന്തമായിരിക്കണം അത്. അപ്പോഴും എന്റെ  ഗതി കേടിനെ അവള്‍ എന്ജോയ്  ചെയ്തു  വീണ്ടൂം ചിരിച്ചുകൊണ്ടേ ഇരുന്നു.&lt;br /&gt;&lt;br /&gt;പുറത്ത്‌  ഞാന്‍ കാറില്‍ കയറാന്‍ നില്‍ക്കുമ്പോള്‍   കളിയാക്കലിന്റെയും  മാനക്കേടിന്റെയും ഭാരം താങ്ങാനാകാതെ താഴ്ത്തിയ ശിരസ്സുയര്ത്തി ജെസ്റ്റ്‌ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോഴും ചിരിച്ചു കൊണ്ട് അവളെന്നെതന്നെ നോക്കുന്നുണ്ടായിരുന്നു.  ആ സമയത്തും അവളുടെ ചുണ്ടില്‍ കളിയാക്കിയ   ചിരിയും എന്റെ ചുണ്ടില്‍ ആ കുരുത്തം കെട്ട ചെക്കന്റെ  മൂത്രത്തിന്റെ പുളിയും  ഉണ്ടായിരുന്നു..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-599043644731489017?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/599043644731489017/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/06/blog-post.html#comment-form' title='86 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/599043644731489017'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/599043644731489017'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/06/blog-post.html' title='മൂത്രത്തില്‍ ചാലിച്ച ആകാശപ്രണയം'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_wWW0gfLdc4o/TA3iptglhlI/AAAAAAAAAM8/dzdPYjZoWlc/s72-c/world_travels.1250852116.inside-the-everest-flight-on-yeti-airways.jpg' height='72' width='72'/><thr:total>86</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-3759211640337828629</id><published>2010-05-24T08:09:00.001+04:00</published><updated>2010-05-24T09:44:58.072+04:00</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><title type='text'>എങ്കിലും എന്റെ വിശാലമനസ്കാ...</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_wWW0gfLdc4o/S_n6q0rJwtI/AAAAAAAAAMU/HI0S1HUGtOk/s1600/visalji+&amp;amp;+erakkadan.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://1.bp.blogspot.com/_wWW0gfLdc4o/S_n6q0rJwtI/AAAAAAAAAMU/HI0S1HUGtOk/s320/visalji+&amp;amp;+erakkadan.jpg" width="250" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഏപ്രിലിന്റെ ഏകദേശം രണ്ടാം പാദത്തിലന്ത്യമായ്‌ ഒരു സ്വരവും മൂന്ന് വ്യഞ്ജനവും കെട്ടിപുണർന്ന എറക്കാടന്റെ പുണ്യനാമത്തിൽ കറുത്ത മഷി പുരണ്ട&amp;nbsp; ടെർമിനേഷൻ ലെറ്റർ കറക്റ്റ്‌ 12.43 നു കിട്ടിയ കാരണമാണോ എന്തോ തൊ ണ്ടയിൽ നിന്നും ഊണിറങ്ങിയില്ല. എന്റെ ഭാവി സ്വപ്നങ്ങളെല്ലാം വൃശ്ച്ചികകാറ്റിൽ തെക്കോട്ട്‌ ചാഞ്ഞു നിൽക്കുന്ന കൊമ്പിലെ മൂവാണ്ടൻ മാങ്ങ പോലെ "പ്ലക്കോ" എന്ന് താഴേക്ക്‌ പോയി. ഉച്ചക്ക്‌ ശേഷം വിഷമിച്ച്‌ ചെയ്ത്‌ കൂട്ടാനുള്ള കാര്യങ്ങൾ ആലോചിച്ച്‌ ഒന്നു മയങ്ങുകകൂടി ചെയ്തു. സാമ്പത്തിക മാന്ദ്യത്താൽ യുവാവ്‌ തൂങ്ങി മരിച്ചു എന്നത്‌ പേപ്പറിൽ വരുന്നതും ഗൂഗിൾ ബസ്സിൽ "നമ്മടെ എറക്കാടൻ തൂങ്ങി മരിച്ചൂത്രെ " എന്ന് ബ്ലോഗർമാർ പറയുന്നതും അനുശോചന കമന്റുകളും വിഷയദാരിദ്ര്യം ഉള്ളതിനാൽ പിഡിയും, വഷളനും വായാടിയുമെലാം ആ വാർത്ത പോസ്റ്റുകൾ ആക്കുന്നതുമൊക്കെ സ്വപ്നം കണ്ടു.&lt;br /&gt;&lt;br /&gt;2 മണിക്ക്‌ തന്നെ എണീറ്റ്‌ ഫ്രെ ഷ്‌ ആയി ജോലി അന്വേഷണം തുടങ്ങി. ജോലി പോയ വിവരം ബസ്സിൽ വിവരം പബ്ലിഷ്‌ ചെയ്തു. ഉടനെ കിട്ടി സഹതാപത്തിന്റെ ശരവർഷങ്ങൾ, നൊമ്പരം മുട്ടയിട്ട്‌ അട വച്ച വാക്കുകൾ, പുച്ഛത്തിന്റെ കോശങ്ങൾ അരിച്ചെടുത്ത പ്രയോഗങ്ങൾ എല്ലാം ഒന്നു തഴുകിപോയി. വെക്കേഷൻ സമയത്ത്‌ അമ്മവീട്ടുകാരു "ആ ചെക്കനെ കൊർച്ചൂസം ഇങ്ങ്ട്‌ അയ്ച്ചൂടെ രമണ്യേ" എന്നു അമ്മയോട്‌ പറയുന്നപോലെ "ആ CV ഒന്ന് മെയിൽ അയച്ച്‌ തന്നേ" എന്ന് കുറേ പേരു പറഞ്ഞു. എല്ലാർക്കും ബസ്സിൽ പാറമടയിൽ മരിച്ചു പോയ അച്ചന്റെ ദയനീയ സ്ഥിതി വെളിവക്കിയ മഞ്ഞ കാർഡ്‌ കൊടുക്കുന്നതു പോലെ 5 മിനുട്ട്‌ കൊണ്ട്‌ ഒരു ഗ്രൂപ്പ്‌ മെയിൽ അയച്ചു. യുവ കവി സോനയോട്‌ മാത്രം ഫോണിൽ വിളിച്ച്‌ കരഞ്ഞ്‌ വിവരം പറഞ്ഞു. എന്റേത്‌ പഴുത്ത്‌ പൊട്ടി വീണ മാന്ദ്യമാണെന്നാൽ അവന്റെ മാന്ദ്യം മൂത്ത്‌ നിൽക്കുന്നു. നല്ലയാളോടാ ജോലിക്ക്‌ വേണ്ടി സഹായം ചോദിക്കുന്നത്‌. എത്തി നോക്കുന്നവന്റെ ചന്തിയിൽ ഏണി വച്ച്‌ നോക്കിയിട്ട്‌ എന്തു കാര്യം. പറഞ്ഞ പോലെ ഞാൻ അവനോട്‌ സൂചിപ്പിക്കുകയും ചെയ്തു. കൊച്ചി രാജാവിൽ ഹരിശ്രീ അശോകൻ പറഞ്ഞ "അടുപ്പിലൂതുന്നവന്റെ ആസനത്തിൽ തന്നെ ഊതടാ" എന്ന ഡയലോഗ്‌ അവൻ സമാധാനം പറയുക കൂടി ചെയ്തപ്പോൾ ഞാൻ പറഞ്ഞത്‌ സീമയുടെ ഡയലോഗാ..."സന്തോഷമായി ഗോപ്യേട്ടാ സന്തോഷമായി". അവനെ പറഞ്ഞിട്ടു കാര്യമില്ല. മാന്ദ്യകാലത്ത്‌ ലക്ഷ്മണന്റെ പണിപോയാൽ ശ്രീരാമൻ വരെ രാവണനാകും എന്നത്‌ ചുരുങ്ങിയ സമയം കൊണ്ടെനിക്കു മനസ്സിലായി.&lt;br /&gt;&lt;br /&gt;ഇതിലും വലിയ മൺസൂൺ മഴ വന്നിട്ടുപോലും ഒരു ചേമ്പില പോലും ഞാൻ തലയിൽ ചൂടിയിട്ടില്ല. പിന്നല്ലേ വെറും ചാറ്റൽ മഴ. എന്റെ ചെറുപ്പത്തിൽ ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത ഒരു അറബിയുടെ പേരിലുള്ള കമ്പനിയിൽ ജോലിയെടുക്കാൻ താൽപര്യമില്ലെന്നു ഞാനും തീരുമാനിച്ചു.. ജോലി പോയ വിവരം എന്തായാലും പെണ്ണിനോട്‌ പറഞ്ഞു. കല്യാണം കഴിഞ്ഞാൽ കരയാൻ വേണ്ടി ഹോർളിക്സ്‌ കുപ്പിയിൽ എടുത്തു വച്ചിരുന്നതിൽ നിന്ന് ഒരു നാഴൂരി കണ്ണീര​‍്‌ അവളും ഒഴുക്കി.&amp;nbsp; ഗുരുവായൂരെ കൃഷ്ണൻ നായര​‍്‌ പോങ്ങനൊന്നുമല്ലല്ലോ. അമർത്തിയങ്ങോട്ട്‌ വിളിച്ചു. എന്റെ വിളിയാളുടെ ഡയഫ്രം തുളച്ചു കാണണം. അല്ലെങ്കിൽ ഇങ്ങനൊരു സംഭവം ഉണ്ടാകുമോ&lt;br /&gt;&lt;br /&gt;&lt;br /&gt;അങ്ങനെ ഞാൻ ദുബായിയോട്‌ വിട പറയുന്നു. എന്റെ നാട്ടിലേക്ക്‌ ഒരു മടക്ക യാത്ര. പിന്നെ ദുബായിയോട്‌ എനിക്ക്‌ വെറുപ്പായി. കിട്ടാത്ത മുന്തിരി പുളിക്കും എന്ന കുറുക്കന്റെ പഴയ കോമ്പ്ലക്സ്‌ വർക്ക്‌ ഔട്ട്‌ ചെയ്തു. നല്ലം പോലെ ഒരു പെണ്ണുണ്ടോ ദുബായിൽ. അറബി പെണ്ണുങ്ങളാണത്രെ...കൂതറകൾ. ഓണപൂക്കളമിടാത്ത, തുളസികതിർ കണ്ടിട്ടില്ലാത്ത, മണ്ണപ്പം ചുട്ടു കളിക്കാത്ത, മഴനനഞ്ഞ്‌ സ്കൂളിൽ പോവാത്ത പങ്കജാക്ഷി ടീച്ചറുടെ കയ്യിൽ നിന്ന് ചൂരൽ കഷായം വാങ്ങാത്ത ബ്രൊയിലർ അറബിച്ചികൾ.&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വീടും നാടും എല്ലാം കാണുന്ന കാര്യമാലോചിച്ചപ്പോൾ&amp;nbsp; കനൽ നിറഞ്ഞ അടുപ്പിലേക്ക്‌ ഒരു കുടം ഐസ്‌ വാട്ടർ ഒഴിച്ചപ്പോലെ ഒരു തോന്നൽ. അതു കൂടി ആയപ്പോൾ എന്റെ നാട്ടിലേക്ക്‌ പോകാനുള്ള ആഗ്രഹം പഞ്ചഗുണീഭവിച്ചു. ദുബായിലെ മണ്ണെണ്ണ സ്റ്റൗവിൽ പാകം ചെയ്ത കോഴിക്കറിയോട്‌ വിട, വക്കടർന്ന എന്റെ സ്റ്റീൽ ഗ്ലാസിനോട്‌ വിട, എന്റെ രക്തത്തിൽ പിറന്ന മൂട്ടകളോട്‌ വിട...ഹോ... കാലത്തിന്റെ കുസൃതികളെനോക്കി ഞാനൊന്നു ചിരിച്ചു.&lt;br /&gt;&lt;br /&gt;&amp;nbsp;മാനേജർ വന്നപ്പോൾ ഞാൻ ഗുഡ്‌ ആഫ്റ്റർ നൂൺ പറഞ്ഞില്ല. "സൗകര്യമില്ലെടൊ" എന്ന് മനസ്സിൽ വിചാരിച്ചു. അയാളെന്നെ ഒന്നു നോക്കി. "എന്ത്യേടോ" എന്നർത്തത്തിൽ ഞാനും തിരിച്ച്‌ നോക്കി. വെറുതെ എന്നെകൊണ്ട്‌ തന്റെ കമ്പനിയിലെ പുരഞ്ചയമായ കണക്കുകളെ സൗഭദ്രമാക്കണ്ട എന്ന് മനസ്സു കൊണ്ട്‌ പറഞ്ഞു മനസ്സിലാക്കി.&lt;br /&gt;&lt;br /&gt;എന്റെ കാബിനിലെ കസേരയും പേപ്പറും കാബിനെറ്റുകളും എന്തിന​‍്‌ ഡെസ്ക്ടോപ്പിൽ കിടക്കുന്ന "മോസില" വരെ "ഞങ്ങളെ വിട്ട്‌ പോക്വാലേ" എന്ന് പറഞ്ഞ്‌ തിരിഞ്ഞിരിക്കുന്നത്‌ എനിക്ക്‌ ശരിക്കും വിഷമമുണ്ടാക്കി.അലസമായ വിരലുകളെ താജ്മഹൽ വരെ പണിത കീബോർഡിൽ അവസാനവട്ടം ഒന്ന് തലോടി.&lt;br /&gt;&lt;br /&gt;വീട്ടിൽ വിവരമറിയിച്ചു.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഞാൻ എന്റെ മാനേജരോട്‌ എന്റെ വിഷമങ്ങൾ പിന്നീട്‌ പറയാൻ നിന്നില്ല. &lt;br /&gt;എങ്കിലും അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ കാബിനിലേക്ക്‌ വിളിച്ചു. &lt;br /&gt;&lt;br /&gt;മൂത്രത്തിൽ കുഞ്ഞ്യേ കല്ലുള്ള&amp;nbsp; സ്വന്തം ഉടലോടു കൂടി മാനേജരുടേ കാബിനിൽ കുഴി നഖമുള്ള എന്റെ പിഞ്ചു പാദം കുത്തി.&amp;nbsp;&amp;nbsp; അതൊരു വാശിയായിരുന്നു. രണ്ടാം ക്ലാസ്സിൽ വച്ച്‌ ചൊറിപിടിച്ച്‌ വേദനിപീച്ച എന്റെ വലത്തെ കാലിനോട്‌ കാലങ്ങൾ ചെന്നുള്ള ഒരു പകരം വീട്ടൽ. കാരണം ക്രൂരനായ മാനേജർക്ക്‌ കൊടുക്കാനുള്ള എന്റെ ഏറ്റവും വലിയ ശിക്ഷ. മാനേജരാണെങ്കിൽ പണ്ടത്തെ ഹിന്ദി മഹാഭാരതത്തിലെ ഭീമൻ വിഭാഗത്തിൽ പെട്ട ഒരാളുടെ ലുക്ക്‌. ദുബായിലെ കപ്പപുഴുക്കിന്റെ ഗുണം. പുള്ളി എന്നെ കാത്ത്‌ നിൽക്കുന്നു.&lt;br /&gt;&lt;br /&gt;വിസ നാളെയേ കാൻസെൽ ചെയ്യൂവേന്ന് പറഞ്ഞ്‌ പുള്ളി എന്റെ&amp;nbsp; ടിക്കറ്റ്‌ തന്നു. ഞാനത്‌ പോക്കറ്റിൽ ഇട്ടു. ഉടവു വീഴാത്തെ&amp;nbsp; ടികട്ടിനേയും കൂട്ടി മനേജരുടെ ഒരു ഔൺസ്‌ കെട്ടിപിടുത്തം, കവിളത്ത്‌ ഒരുമ്മ. റൊമിലെ പോപ്പിനും എന്റെ വാരിയെല്ലിനും, ചിന്ന എറക്കാടന്മാർക്കും കൊടുക്കേണ്ടുന്ന മുത്തമാ...രണ്ടെണ്ണം വേസ്റ്റ്‌ ആയി. മാനേജരുടെ വില്ലൻ ചുമയുടെ&amp;nbsp; ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കിൽ എന്റെ വക രണ്ട്‌ മില്ലി&amp;nbsp; ആചാരചോദ്യങ്ങൾ ചോദിച്ചു. അത്രെയും കാര്യങ്ങൾ ഒന്നര മിനിറ്റുകൊണ്ട്‌ അവസാനിപ്പിച്ചു."&lt;br /&gt;&lt;br /&gt;എന്താ ഇനി പരിപാടി"&lt;br /&gt;എന്ത്‌ സാറെ നാട്ടിൽ പോണം, കല്യാണം കഴിക്കണം "&lt;br /&gt;&lt;br /&gt;"നാട്ടിൽ പോയാൽ ബോറടിക്കില്ലേ"&lt;br /&gt;ഏയ്‌ ഇല്ല സാറെ അതിനല്ലേ ബ്ലോഗ്‌ ഉള്ളത്‌"&lt;br /&gt;&lt;br /&gt;ബ്ലോഗോ&lt;br /&gt;അതെ...ഞാൻ എന്റെ ബ്ലോഗ്‌ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ തുറന്നു കാണിച്ചു കൊടുത്തു.&lt;br /&gt;അദ്ദേഹം ഞെട്ടി&lt;br /&gt;എന്താത്‌....അതെ സാറേ എറക്കാടൻ എന്ന പേരിൽ എഴുതുന്ന ബ്ലോഗർ ഞാനാണ​‍്‌.&lt;br /&gt;&lt;br /&gt;അപ്പോൾ മറ്റു ബ്ലോഗേഴ്സിനെ ഒക്കെ അറിയുമോ&lt;br /&gt;&amp;nbsp;എന്ത്‌ ബ്ലോഗേഴ്സ്‌. ആര​‍്‌ കുമാരനോ, കൂതറയോ, പച്ച ബാക്ക്‌ ഗ്രൗണ്ട്‌ ഫോട്ടോയുമായി കമന്റിടുന്ന ഹം സയോ, ജോലി പോയി തേരാ പാരാ നടക്കുന്ന കുറുപ്പും സുനിൽ പണിക്കരുമോ, ബൂലോക കള്ളുഷാപ്പ്‌ നടത്തി ബൂലോകത്തെ നാറ്റിച്ച നാടകക്കാരനോ, ഉത്സവം ഉജ്വലമാക്കിയ കായംകുളമോ, സെന്റി പോസ്റ്റിട്ട്‌ എന്നും ആളുകളെ കരയിക്കുന്ന മനോരാജോ...പുവർ ബ്ലോഗേഴ്സ്‌. ഞാനങ്ങനെ മനസ്സിൽ ചിന്തിച്ചു..ഹും...കൂതറകൾ&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അറിയും സാർ...&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"ഈശ്വരാ..അപ്പോൾ താൻ ആളു കൊള്ളാലോടോ"&lt;br /&gt;ഇത്തരം ഒരാളെ കമ്പനി ഒരിക്കലും പറഞ്ഞു വിടാൻ പാടില്ല....നമ്മുടെ കമ്പനിക്ക്‌ ഒരു മുതൽ കൂട്ടാണു താൻ. തന്റെ ടെർമിനേഷൻ പിൻ വലിച്ചിരിക്കുന്നു" ബാലരമയിലെ പദപ്രശ്നം പൂരിപ്പിക്കുന്നതുപോലെ എത്ര ലളിതമായ പരിഹാരം.&amp;nbsp; ചെറുപ്പത്തിൽ ഓലടാക്കീസിലിരുന്ന് വെള്ളിത്തിരയിലേക്ക്‌ അഭിമന്യുവിലെ ലാലേട്ടനെ നോക്കിയതിൽ പിന്നെ ആദ്യമായി എന്റെ രണ്ടു കണ്ണും മിഴിച്ച്‌ ഞാൻ അദ്ദേഹത്തെ നോക്കി.&lt;br /&gt;&lt;br /&gt;എത്താ കൊമ്പിലെ കിട്ടാ മാമ്പഴം നേരെ ഉള്ളം കയ്യിലേക്ക്‌ ഡയറക്റ്റ്‌ കാച്ച്‌. മുരുകൻ നേരിട്ട്‌ പ്രത്യക്ഷപെട്ട്‌ വരം തരുമ്പോൾ&amp;nbsp; നാവിൽ ശൂലം കുത്തിയതു കൊണ്ട്‌&amp;nbsp; ഒന്നും ചോദിക്കാൻ കഴിയാത്ത അവസ്ഥ. എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു.&lt;br /&gt;&lt;br /&gt;"ആരാ ഇൻസിപിരേഷൻ" പ്ലേറ്റിൽ കഷ്ണം കഷ്ണമായി വച്ചിരിക്കുന്ന ആപ്പിളിൽ നിന്ന് ഒരു കഷ്ണം എടുക്കാൻ ആംഗ്യം കാട്ടി അദ്ദേഹം ചോദിച്ചു.&lt;br /&gt;പള്ളികൂടത്തിൽ പഠിക്കുമ്പോൾ വാട്ടർ ബോട്ടിലെന്റെ വായിൽ തുപ്പലം ഷെയർ ചെയ്തിട്ടുള്ള നമ്മുക്ക്‌ ഒരു കഷ്ണം ആപ്പിൾ ഒരു വിഷയമേ അല്ല. ഉള്ളതിൽ വലിയൊരു കഷ്ണം വായിലിട്ട്‌ പുഴക്കി കൊണ്ട്‌ ഞാൻ പറഞ്ഞു "അതു ചോദിക്കാണുണ്ടോ സാർ വിശാലമനസ്കൻ എന്ന നമ്മടെ ത്രിശൂർക്കാരൻ ഒരു ഗെഡിയാണ​‍്‌."&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പെട്ടന്ന് സ്വപ്നങ്ങൾക്ക്‌ മുകളിലൂടെ വീണ്ടും&amp;nbsp; ദുബായിലൂടെ ഒരു യാത്ര. കന്നിപോസ്റ്റിൽ ശ്രീക്കു മുന്നേ വിശാലമനസ്കൻ കമന്റിട്ട ഒരു ഫീലിംഗ്‌. റോഡിൽ വച്ച്‌ ഏതെങ്കിലും ഒരു അറബി പെണ്ണ​‍്‌ എന്നെയും പിടിച്ചു നിർത്തി ഉമ്മ വക്കുമെന്നും വട്ടതൊപ്പിയും കൂളിംഗ്‌ ഗ്ലാസും ബർമൂഡയും ഇട്ട്‌ പോപ്കോണും കൊറിച്ച്‌ ബർദ്ദുബായിലെ "ഇടപ്പിള്ളി" ജംഗ്ഷനിൽ നടക്കുമെന്നുമൊക്കെ സ്വപ്നം കണ്ടു. &lt;br /&gt;&lt;br /&gt;ഫാനിന്റെ സർക്കുലർ റൗണ്ടിംഗിനിടക്ക്‌&amp;nbsp; മാനേജരുടെ പുട്ടപർത്തിയിൽ സന്യസിക്കാൻ പോയ മൂന്നാമത്തെ അളിയൻ കൊടുത്ത പാർക്കർ പേന എനിക്കു തന്നു. &lt;br /&gt;"നന്നായി ഇനിയും എഴുതണം" എന്ന് പറഞ്ഞു.&lt;br /&gt;&lt;br /&gt;പെട്ടന്ന് മാനേജർക്ക്‌ ഒരു കാൾ&lt;br /&gt;&lt;br /&gt;&amp;nbsp;"അശകൊശലേ പെണ്ണുണ്ടോ പെണ്ണിനു മിന്നുണ്ടോ...."&lt;br /&gt;&lt;br /&gt;നല്ല റിംഗ്‌ ടോൺ. കഷ്ടം...മാനേജരാണത്രെ...ഞാൻ ഡിഗ്രിക്ക്‌ പടിക്കുന്ന സമയം രാത്രി ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ ചോറു വിളമ്പാൻ പറയുമ്പോൾ അമ്മ ഈ സീരിയലിന്റെ മുന്നിലാകും. അന്ന് തുടങ്ങിയതാ ഈ പാട്ടിനോട്‌ ഒരു ദേഷ്യം. ഇതിപ്പോഴും കഴിഞ്ഞിട്ടില്യേ ഈശ്വരാ....&lt;br /&gt;&lt;br /&gt;പുള്ളി സം സാരിക്കുന്നിതിനിടക്ക്‌ ഓഫീസിലെ ഫിലിപൈനി സെകറട്ടറി വന്ന് എന്തോ ഫയൽ മേശ പുറത്തു വച്ചു. "കണ്ണിമ കൊണ്ട്‌ കടുകു വറക്കുന്ന പെണ്ണിനെ കണ്ടാൽ അടങ്ങുമോ പുരുഷൻ" അത്‌ എവിടെയോ കേട്ടത്‌ ഓർമ്മ വന്നു. മാനേജർ ഫോണിനിടയിൽ അ കുട്ടിയെ ചില ഡാഷ്‌ ഭാഗങ്ങളിലേക്ക്‌ നോക്കുന്നു. രോഷം അടക്കി ഞാനും നോക്കി.&amp;nbsp; സത്യം പറയാലോ, ഒരു സിസ്റ്റേർലി എഫക്റ്റ്‌ തീരെ ഇല്ലാത്ത കുട്ടി. " കേരളത്തിലേക്ക്‌ പോരുന്നോ, നല്ല വളക്കൂറുള്ള മണ്ണാ, നമ്മുക്ക്‌ പോയി കുറച്ച്‌ വിത്ത്‌ പാകാം" എന്നൊക്കെ പറയണം എന്ന് എനിക്കും തോന്നി. എന്റെ ദൃഷ്ടി പതിഞ്ഞാൽ മതി അവർക്ക്‌ ഏനക്കേട്‌ അച്ചിട്ടമാണെന്ന എന്റെ ജാതക കുണ്ടലിനി ഇവിടെയും സത്യമായി. ആ പെണ്ണു ചെരിപ്പ്‌ സ്ലിപ്പായി ദേ കിടക്കണു....&lt;br /&gt;&lt;br /&gt;എനിക്കെന്തൊക്കെയോ പറയണം എന്നുണ്ടായി. അധിക വർത്തമനം പറഞ്ഞ്‌&amp;nbsp; ഹാർപ്പിക്‌ സ്വന്തമാക്കി മാനേജരുടെ കക്കൂസ്‌ കഴുകേണ്ടി വരില്ലേ. മാന്ദ്യത്തിന്റെ ഒരോ പവറേ... മിണ്ടിയില്ല. കണ്ണുകൾ ഇറുക്കിയടച്ചു ഞാൻ. എന്റെ കൃഷണമണികൾക്ക്‌ ശ്വാസം മുട്ടാൻ തുടങ്ങിയപ്പോൾ കണ്ണു തുറന്നു.&lt;br /&gt;&lt;br /&gt;മിസ്റ്റർ എറക്കാടൻ..ഹി..ഹി..അപ്പോൾ നല്ല ബ്ലോഗുകൾ ഇനിയും പിറക്കട്ടെ...എന്റെ പോസ്റ്റുകൾ അദ്ദേഹം ഓടിച്ചു നോക്കി. പെട്ടന്ന് അദ്ദേഹത്തിന്റെ മുഖം പെട്ടന്ന് വലിഞ്ഞ്‌ മുറുകി..&lt;br /&gt;&lt;br /&gt;"സാർ എന്തെങ്കിലും..പ്രശ്നം"&lt;br /&gt;&lt;br /&gt;"ഇത്‌ പോസ്റ്റ്‌ ചെയ്തിരിക്കുന്ന സമയം കാലത്ത്‌ പത്ത്‌ മണി.. ദേ അടുത്തത്‌ ഉച്ചക്ക്‌ മൂന്നു മണി...എല്ലാം അങ്ങനെ ഓഫീസ്‌ ടൈമിൽ അല്ലേ ..... "&lt;br /&gt;&lt;br /&gt;"സാർ അത്‌..."&lt;br /&gt;&lt;br /&gt;"അപ്പോൾ ഇവിടെ പണി നടക്കാറില്ല എന്ന് ചുരുക്കം..."&lt;br /&gt;&lt;br /&gt;ഇനി ഒന്നും നോക്കാനില്ല...ഇതു പോലൊരു ഇറെസ്പോൺസിബിൾ ഇഡിയറ്റിനെ ഈ കമ്പനിക്ക്‌ തീരെ ആവശ്യമില്ല....നിങ്ങൾക്ക്‌ ഈ ടിക്കറ്റിൽ തന്നെ പോകാം..നിങ്ങളെ ടെർമിനേറ്റ്‌ ചെയ്തിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഒന്നും പറയാനുള്ള വോയ്സ്‌ എനിക്ക്‌ ഉണ്ടായിരുന്നില്ല....ഒരു നെടുവീർപ്പും ഇട്ടുകൊണ്ട്‌&amp;nbsp; വാറ​‍്‌ പൊട്ടി ഉപേക്ഷിച്ച ചെരുപ്പ്‌ പോലെ ഓഫീസിന്റെ മൂലക്ക്‌ പോയിരുന്നു. അപ്പോഴും ടെർമ്മിനേഷൻ ലെറ്റർ എന്റെ ഇടനെഞ്ച്ചം പുൽകി കിടന്നിരുന്നു. ബ്ലോഗ്‌ വരുത്തിയ ഓരോ വിനകളെ. &lt;br /&gt;&lt;br /&gt;ബ്ലോഗ്‌ എഴുതാൻ പ്രേരണയായ വിശാലനെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ......എന്നാലും എന്റെ വിശാലാ...&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-3759211640337828629?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/3759211640337828629/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/05/blog-post_24.html#comment-form' title='119 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/3759211640337828629'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/3759211640337828629'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/05/blog-post_24.html' title='എങ്കിലും എന്റെ വിശാലമനസ്കാ...'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_wWW0gfLdc4o/S_n6q0rJwtI/AAAAAAAAAMU/HI0S1HUGtOk/s72-c/visalji+&amp;+erakkadan.jpg' height='72' width='72'/><thr:total>119</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-5199163549012040565</id><published>2010-05-10T14:29:00.000+04:00</published><updated>2010-05-10T14:29:10.095+04:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>ഒരു  ശവരിമല മുരാ.....പുരാണം</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_wWW0gfLdc4o/S-e8YpAJ8gI/AAAAAAAAAMM/YzP5eCy4WTA/s1600/abhi%20swami.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://4.bp.blogspot.com/_wWW0gfLdc4o/S-e8YpAJ8gI/AAAAAAAAAMM/YzP5eCy4WTA/s320/abhi%20swami.jpg" width="166" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഞാൻ മൈക്രോസ്കോപ്പ്‌ പോലും മൈന്റ്‌ ചെയ്യാത്ത ഒരു കീടമായ അനുഭവകഥയാണ​‍്‌ ഇന്നിവിടെ പറയുന്നത്‌.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;മഞ്ഞിൻ തൂവാല കൊണ്ട്‌ മുഖം പൊത്തി ഒരു കൊല്ലം ഒക്ടോബറിനും ഡിസംബറിനും ഇടക്ക്‌ തിങ്ങി ഞെരുങ്ങി നവംബർ വന്ന് ചേർന്നു. ഇടക്കിടെ മെനക്കേടു മഴയുമുണ്ട്‌. മായാവിക്കൊപ്പം ബാലരമയിൽ കളിക്കാൻ പോയ കാലം കഴിഞ്ഞ്‌ തമിഴ്‌നാടൻ മേസ്ത്രിമാർ ഭിത്തിയിൽ സിമന്റ്‌ തേക്കും പോലെ ഫെയർ &amp;amp; ലവ്ലി&amp;nbsp; ക്രീമും കുട്ടികൂറ പൗഡറും ദേഹമാസകലം പൂശി നടന്ന കാലം. വായ തുറന്നാൽ കൊടുങ്ങല്ലൂർ തെറികളുടെ കുഞ്ഞ്യേ ചീളുകളൂം,&amp;nbsp; ഉളുമ്പു വായനാറ്റവും വരുന്ന ഈ സമയത്ത്‌ തല്ലുകൊള്ളിത്തരങ്ങളുടെ ജഡത്തിനരുകിൽ മനസ്സുകൊണ്ടൊരു പുഷ്പചക്രം സമർപ്പിച്ച്‌ ശബരിമലക്ക്‌ മാലയിടാൻ തീരുമാനിച്ചു.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കുറച്ചു ദിവസം പ്രേമവും കൂത്താടലും ഒന്നും വേണ്ടായെന്ന് അവളോട്‌ ഒരു ഒമ്പതുമണി തിരക്കിൽ മുൻപെ പറഞ്ഞിരുന്നു. ചിരിച്ച്‌ തുടുത്ത അവളുടെ കൺതടങ്ങൾ നിറയെ സങ്കടപാടുകളുടെ കരിമഷി പടർന്നു. ബിയറിന്റെ ലഹരിയുള്ള ഒരുമ്മ കൊടുത്ത്‌ സമാധാനിപ്പിച്ചായിരുന്നു അന്ന് അവസാനം വിട്ടത്‌. കുതിരപ്പുറത്ത്‌ കേറി വരുന്ന പിണക്കവും, നനഞ്ഞു കുളിച്ച അവളുടെ വാശിയും കുസൃതികളുടെ ഒരുപാട​‍്‌ അടരുകളുള്ള ചിരിയുമെല്ലാം എനിക്കു ശരിക്കും മിസ്സ്‌ ചെയ്തു.&amp;nbsp; പദാനുപദവർണ്ണനകൾ നിറഞ്ഞ പ്രണയലേഖനമെഴുത്തും തൽക്കാലത്തേക്ക്‌ നിർത്തി വച്ചു. അത്രയുമായപ്പോഴേക്കും നനഞ്ഞ കമ്പിളിപുതപ്പുപ്പോലെ മനസ്സ്‌ ഉള്ളിലിരുന്ന് വിങ്ങി. മലക്ക്‌ മാലയിട്ടാൽ പ്രണയം അങ്ങിനെയാണ​‍്‌. ചീഞ്ഞ മുല്ലപൂവിനെപോലെ. തലയിൽ ചൂടാനും പറ്റില്ല മനസ്സിൽ സുഗന്ധം നിൽക്കുന്നത്‌ കൊണ്ട്‌ കളയാനും പറ്റില്ല. ഇടവഴിയിലൂടെ പോകുമ്പോൾ നാടക നടി കുമാരിചേച്ചിയെ നോക്കി വെള്ളമിറക്കുന്ന പരിപാടിയും നിർത്തി. നാട്ടുകാരായ ഈച്ചകളെ ആകർഷിക്കാനുള്ള അക്കാലത്തെ മിഠായി കടലസായിരുന്നു കുമാരിചേച്ചി. അതും നിർത്തി.&lt;br /&gt;&lt;br /&gt;ചന്ദ്രേട്ടന്റെ ഒപ്പമായിരുന്നു പോക്ക്‌. അനുഭവം കൂടുതലുള്ള മനുഷ്യനല്ലേ. കൂടെ നിന്നു. വയ്യാവേലി എന്ന ഒരു വിളിപ്പേര​‍്‌ സ്വന്തം പേരിനു മുകളിൽ ഒട്ടിപ്പോ നെയിം സ്ലിപ്പ്‌ പോലെ പതിച്ചിട്ടുണ്ടെങ്കിൽ കൂടി ആ പേരു വിളിക്കുന്നതിനോട്‌&amp;nbsp; ചന്ദ്രേട്ടൻ നോ പരാതികൂട്ടക്കാരനായിരുന്നു. അദ്ദേഹം ചിരിക്കുമ്പോഴും പിണങ്ങുമ്പോഴും മീശക്കും താടിക്കുമിടയിൽ മനോഹരമായ ഒരു വെളുത്ത നാണം പാടത്ത്‌ തളം കെട്ടി കിടക്കുന്ന പോക്കു വെയിൽ പോലെ കാണാമായിരുന്നു.&amp;nbsp;&amp;nbsp; നാട്ടിലെ ഒരു പ്രധാനിയാണെന്ന ഭാവം ചന്ദ്രേട്ടനു നല്ലോണം ഉണ്ടായിരുന്നു. കാഷ്വലായി നോക്കിയാൽ സിനിമാ നടൻ വടിവേലുവിന്റെ ഒരു ലുക്ക്‌. ബട്ട്‌ നാലാളു കൂടുന്ന സ്ഥലത്ത്‌ ഒരു വിലയും ഇദ്ദേഹത്തിനില്ല. കാരണം അത്‌ പണ്ട്‌ 6 ബി യുടെ ഭ്രമണപദത്തിൽ മൂന്നാം വർഷവും കറങ്ങിയപ്പോൾ അദ്ദേഹം നാട്ടിലെ ടി ഡി ദാസൻ STD 6B ആയി മാറി. മൂന്നു കൊല്ലത്തെ കയ്യിലിരുപ്പ്‌ കൊണ്ട്‌ പ്രശസ്തിയങ്ങനെ അപ്രവാശ്യത്തെ ഇടവപ്പാതിക്ക്‌ ഒലിച്ച്പോയി &lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പക്ഷെ മണ്ഡലകാലം വന്നാൽ ഇദ്ദേഹം ഗുരുസ്വാമിയുടെ വലകൈ ആണ​‍്‌. ഒരു കൊല്ലം ഗുരുസ്വാമിക്ക്‌ വരാൻ സാധിച്ചില്ല. ചന്ദ്രേട്ടനായിരുന്നു അക്കൊല്ലം നേതൃത്ത്വം.&amp;nbsp; എന്റെ രണ്ടാമത്തെ മലക്ക്‌ പോക്കായിരുന്നു അത്‌...എന്റെ കൂട്ടത്തിലുള്ളവരാണെങ്കിൽ പത്തും പതിനഞ്ചും വട്ടം പൂർത്തിയാക്കിവര​‍്‌. സിനിമയും ലൈനടിയുമായി നടന്നിരുന്ന ഞാൻ പിന്നീട്‌ ദേവീമഹാത്മ്യം മാത്രം കാണാൻ തുടങ്ങി. ദേവിയായി അവതരിച്ച പ്രവീണയുടെ അംഗലാവണ്യം കണ്ട്‌ ആക്രാന്തപുളകിതനായി വർത്തിച്ചിരുന്ന ഞാൻ&amp;nbsp; മാലയിട്ടപ്പോൾ ആത്മീയത കൊണ്ട്‌ പുളകിതനായി മാറിതുടങ്ങി. &lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ആദ്യ പോക്കിൽ കന്നി സാമിയല്ലേ അയ്യപ്പൻ തെറ്റുകളെല്ലാം ക്ഷമിക്കും എന്ന ഒരു എസ്ക്യൂസ്‌ ഉണ്ടായിരുന്നു. രണ്ടാം വട്ടം അതും ഇല്ല. തറ്റ്‌ ചെയ്തിട്ടുണ്ടെങ്കിൽ അനുഭവിക്കുക തന്നെ വേണം എന്ന് എല്ലാവരും പറഞ്ഞു..ബസ്സിൽ യാത്ര ചെയ്യുമ്പോഴൊക്കെ പെണ്ണുങ്ങൾ തിരക്കിൽ അടുത്ത്‌ നിൽക്കുന്നുണ്ടെങ്കിൽ കത്തുന്ന വിളക്കിന്റെ ഇരുവശവും ചൂടുതട്ടാതെ സൂക്ഷിക്കുന്ന പോലെ പരമാവധി ഒതുങ്ങി നിന്നു. അത്രക്കു നിഷ്ഠ.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അയ്യപ്പന്റേയും കർത്താവിന്റേയും മക്കയുടെയുമൊക്കെ ഫോട്ടോകളെ മാലബൾബുകൊണ്ട്‌ മത മൈത്രി കാണിച്ച കിങ്ങിണി ട്രാവൽസിന്റെ പത്തൊൻപത്‌ സീറ്റ്‌ വണ്ടിയിൽ ഇരുപത്തൊന്നു പേർ കിഴക്കേമാനത്തിനു തീപ്പിടിച്ച&amp;nbsp; ഒരു ബുധനാഴച്ച കാലത്ത്‌ യാത്ര പുറപ്പെട്ടു. ബസ്സിന്റെ വിന്റോ സീറ്റിഷ്ടനായ ഞാൻ ആദ്യം തന്നെ അതു പിടിച്ചു. ചന്ദ്രേട്ടന്റെ പത്തിരുപത്തഞ്ചു കൊല്ലത്തെ നിരക്ഷരനെയും സജി അച്ചായനെയും വെല്ലുന്ന ശബരിമല യാത്രാനുഭവകഥകൾ കേട്ട്‌ അങ്ങനെ പമ്പ വരെയെത്തി. &lt;br /&gt;&lt;br /&gt;പമ്പയിൽ എത്തിയ ഉടനെ ഡോളീ വിളികളൂം പത്ത്‌ രൂപക്ക്‌ അഞ്ചു മാല വിളികളും വിശപ്പിന്റെ കൂട്ടിന​‍്‌ വന്നെത്തി.&amp;nbsp; വിശന്നു കണ്ണുകാണാൻ വയ്യാഞ്ഞപ്പോൾ ഹോട്ടലിൽ കയറി ദോശ കഴിക്കാം എന്ന പ്രിലിമിനറി ഒപ്ഷൻ എടുത്തത്‌ ചന്ദ്രേട്ടൻ തന്നെയായിരുന്നു. ഓർഡറും ചെയ്തു. ബാക്കിയുള്ളവർ മലയിൽ എത്തിയേ കഴികുള്ളൂ എന്ന ഭീഷ്മ ശപഥത്തിൽ ആയിരുന്നു. തിരക്കായ കാരണം കാത്തിരുന്നു. ദോശക്കാരൻ ദോശകല്ലിൽ ചിത്രം വരക്കുന്നത്‌ എനിക്ക്‌ നേരിട്ട്‌ കാണാമായിരുന്നു. അമ്മ ചുടുന്ന 24 കാരറ്റ്‌ നിറമുള്ള ദോശയെവിടെ പപ്പട വലുപ്പമുള്ള ഈ ദോശയെവിടെ. എന്തായാലും രണ്ടെണ്ണം ആമാശയത്തെ പുൽകി. തേങ്ങയും പൊട്ടുകടലയുടെയും ഒരു മിക്സ്‌ ചട്ടിണിയും ...നല്ല ടേസ്റ്റ്‌..&lt;br /&gt;&lt;br /&gt;സൂര്യൻ ആകാശത്ത്‌ ചാന്തു കുടഞ്ഞ നേരത്ത്‌ ശരണം വിളിച്ച്‌ നടത്തമെന്തായാലും തുടർന്നു. ആരും പ്രണയിക്കാൻ മിനക്കെടാത്ത സുന്ദരിപെണ്ണിനെ പോലെ അകലേ ഏക്കറുകളോളം കാട്‌. കുറച്ച്‌ കഴിഞ്ഞപ്പോൾ എന്റെ കൂടെ നടന്നിരുന്ന ചന്ദ്രേട്ടൻ എന്ന ഗുരുസ്വാമിയെ കാണാനില്ല. എല്ലാവരും അദ്ദേഹത്തിനു വേണ്ടി വെയിറ്റ്‌ ചെയ്തു. &lt;br /&gt;&lt;br /&gt;സമയം അര മണിക്കൂർ കഴിഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞു. രണ്ടു മണിക്കൂർ കഴിഞ്ഞു. ചന്ദ്രേട്ടനെ കാണുന്നില്ല. എല്ലാവ്ര്ക്കും ആദിയായി. കെട്ടെല്ലാം ഒരു വശത്ത്‌ വിരി വച്ച്‌ ആളെ തിരച്ചിൽ തുടങ്ങി. അനൗൺസ്‌ ചെയ്തു. ഒരു വിവരവുമില്ല. കുറച്ച്‌ കഴിഞ്ഞപ്പോൾ ചുണ്ട്‌ വക്രിച്ച്‌ ഒരു ചെറുപുഞ്ചിരിയുമായി അദ്ദേഹമതാ മെല്ലെ വരുന്നു. എല്ലാരും ചോദിച്ചു എന്തു പറ്റി ചന്ദ്രേട്ടാ..&lt;br /&gt;&lt;br /&gt;"നമ്മളു കഴിച്ച ദോശ പ്രശ്നമുണ്ടാക്കിയെടാ....അത്‌ വയറിനു തീരെ പിടിച്ചില്ല. കുറ്റികാട്ടിൽ പോയി കാര്യം സാധിക്കുകയായിരുന്നു ഇതു വരെ...ഹോ എന്തൊരു ആശ്വാസം......"&lt;br /&gt;&lt;br /&gt;"എന്നിട്ടു ഇപ്പോൾ എങ്ങനെ ശരിയായോ....അതിനെന്തിനാ ഇത്രയും സമയം" &lt;br /&gt;&lt;br /&gt;"പിന്നല്ലാതെ ....ഒന്നോ രണ്ടോ തിരമാലയടിച്ചാൽ ഒഴിവാകുമെന്നാ വിചാരിച്ചത്‌. പക്ഷെ സുനാമിയാ പകരം വീശിയടിച്ചത്‌. ഹോ....അതുകൊണ്ടെന്താ ഒന്ന് എരട്ട പെറ്റ സുഖം..സ്വാമിയേ.. ശരണയമയ്യപ്പാ‍ാ"&lt;br /&gt;&lt;br /&gt;അത്‌ പറഞ്ഞു തീരുമ്പോഴേക്കും ഞാനും കുറ്റികാട്ടിലേക്ക്‌ ഓടി....എന്തിനാണെന്നറിയാമോ....ഒന്ന് ഇരട്ട പെറാൻ.&lt;br /&gt;&lt;br /&gt;അമാവാസിയുടെ കറുത്ത്‌ ഇരുട്ടിൽ അവസാനബസ്സിന്റെ പുകപോലെ എന്റെ ശഷ്പവൃഷ്ടി വഴിനീളെ കണ്ട്‌ കൂടെ വണ്ടിയിൽ വന്ന 40 കണ്ണുകളും ആ കാഴ്ച്ചയിൽ പൊട്ടി ചിരിച്ചു.&lt;br /&gt;&lt;br /&gt;"സ്വാമിയേ ശരണപയ്യപ്പാ‍ാ....."&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചിത്രത്തിനു കടപ്പാട്‌ :&amp;nbsp; സജീവേട്ടൻ, അച്ചായൻ, പിന്നെ കുളമാക്കിയ എന്നോടും &lt;br /&gt;&amp;nbsp;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-5199163549012040565?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/5199163549012040565/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/05/blog-post.html#comment-form' title='70 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/5199163549012040565'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/5199163549012040565'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/05/blog-post.html' title='ഒരു  ശവരിമല മുരാ.....പുരാണം'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_wWW0gfLdc4o/S-e8YpAJ8gI/AAAAAAAAAMM/YzP5eCy4WTA/s72-c/abhi%20swami.jpg' height='72' width='72'/><thr:total>70</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-3941956227854592295</id><published>2010-04-26T14:06:00.002+04:00</published><updated>2010-04-26T14:17:49.306+04:00</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><title type='text'>പിൻ തുടരുന്ന ഗുലുമാലുകൾ</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_wWW0gfLdc4o/S9VlFHvCpVI/AAAAAAAAAKY/qX8JO2HVWgc/s1600/abhi+police.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/_wWW0gfLdc4o/S9VlFHvCpVI/AAAAAAAAAKY/qX8JO2HVWgc/s320/abhi+police.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;ഗ്രഹപ്പിഴ കാലത്ത്‌ ഗൃഹം പണിയണമെന്ന് ഒരു പറച്ചിലുണ്ട്‌...സംഗതി കറക്റ്റാ..... കഷ്ടകാലം പിടിച്ച പകലുണർന്ന ഒരു ഏഴുമണി സമയം നോക്കി ചെറിയ വീട​‍്‌ പണിയാൻ ഞാനും തീരുമാനിച്ചു. &lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; എന്റെ സഞ്ചാര&amp;nbsp; സാഹിത്യത്തിലെ മറക്കാനാവാത്ത ഒരേടായിരുന്നു അത്‌. ദുബായിൽ നിന്ന് സാമ്പത്തിക മാന്ദ്യം ഉച്ചിയിലടിച്ചപ്പോൾ ഞാറ്റുവേലകളുടെ നാടിന്റെ പച്ചപ്പ്‌ എവിടെയോ മണക്കാൻ തുടങ്ങി. അല്ലെങ്കിൽപിന്നെ എന്നെക്കാൾ ഉയർന്ന പോസ്റ്റിലിരിക്കുന്ന എത്രയോ വല്യ ശമ്പളക്കാരെ പിരിച്ചു വിടാതെ എന്നെ വിട്ടപ്പോൾ സ്വാഭാവികമായി കമ്പനിയോട്‌ എനിക്ക്‌ ദേഷ്യം തോന്നി. അതല്ലെങ്കിലും അങ്ങിനെയാണല്ലോ. പാല​‍്‌ തട്ടി മറിച്ചിട്ട അമ്മായിക്കല്ലല്ലോ അടി കിട്ടിയത്‌, മറിച്ച്‌ നക്കി കുടിച്ച പൂച്ചക്കില്ലേ തവി കൊണ്ട്‌ ഏറ​‍്‌ കിട്ടുക.&amp;nbsp; വേനലും മഞ്ഞും കഴിഞ്ഞ്‌ ആർത്തലച്ച്‌ ഒരു മഴക്കാലം മരുഭൂമിയിലെ ഈ മണൽകൂനകളിൽ പെയ്യും എന്ന് വിചാരിച്ചിട്ട്‌ മൂന്നാമത്‌ വർഷവും കഴിഞ്ഞു..&lt;br /&gt;&lt;br /&gt;&amp;nbsp;പിരിച്ച്‌ വിട്ടാൽ എന്ത്‌ ചെയ്യും വേറെ നിവർത്തിയില്ലല്ലോ...നാട്‌ തന്നെ ശരണം. ഭിക്ഷയായി കിട്ടുന്ന ലീവിന്റെ ഔദാര്യമില്ലാതെ വിസ കാൻസെൽ ചെയ്ത്‌ കയ്യിൽ കിട്ടിയ സാധനങ്ങളൊക്കെ കടലാസുപെട്ടിയിൽ പെറുക്കിയിട്ട്‌ കൊണ്ട്‌ വണ്ടി കേറി. കുന്നോളം മോഹിച്ച്‌ കുന്നികുരുവോളം പോലും നേടാൻ സാധിക്കാത്ത പ്രവാസത്തിന​‍്‌ ഒരു രക്തസാക്ഷി കൂടി നാട്ടിൽ വന്നെത്തി എന്ന് ചെത്തുകാരൻ പപ്പനാവൻ ചേട്ടൻ വരെ പറഞ്ഞു നടന്നു തുടങ്ങും. അതാണ​‍്‌ ഏറ്റവും വല്ല്യ കഷ്ടം. ശമ്പളം കിട്ടുന്ന മാസാവസാനങ്ങളെ മനസ്സിൽ വിചാരിച്ച്‌ കിടന്ന രാത്രിയെ അട്ടത്ത്‌ കയറ്റിവച്ച്‌ സ്വസ്ഥമായി കുറച്ചു നാൾ ഉറങ്ങണമെന്ന മോഹം അങ്ങിനെ പൂവണിഞ്ഞു. അതെ.. ഉഷ്ണമാപിനികളെ തോൽപ്പിക്കുന്ന ദുബായ്‌ നഗരത്തോട്‌ മാസലാമ പറഞ്ഞു.&lt;br /&gt;&lt;br /&gt;മൂന്നു കൊല്ലം ഗൾഫിൽ നിന്നപ്പോൾ നാട്ടുകാരുടെ നിറം മാറിയപ്പോൾ എനിക്ക്‌ രൂപപരിണാമം തന്നെ സംഭവിച്ചു എന്ന് കുഞ്ഞിക്കാളി പറഞ്ഞപ്പോഴാണ​‍്‌ തടിച്ച്‌ കുട്ടപ്പനായ വിവരം നുമ്മ അറിഞ്ഞത്‌. പ്രവാസത്തിന്റെ മുറിപ്പാടുകൾ നക്കി തോർത്തി വീട്ടിലങ്ങിനെ ഇരിക്കുമ്പോൾ അച്ഛനു ഭാഗത്തിൽ കിട്ടിയ 7 സെന്റിൽ ഒരു വീടു&amp;nbsp; വക്കാനുള്ള തീരുമാനം വന്നത്‌ ഉണ്ടിരുന്ന നായർക്ക്‌ വിളി തോന്നിയതു പോലെയായിരുന്നു. ഇരുള​‍്‌ വാ പിളർന്ന ഒരു ഒരു രാത്രിയിൽ വീട്ടുകാരുടെ നിർബന്ധം കൂടിയായപ്പോൾ എന്റെ ആഗ്രഹം ദ്വിഗുണീഭവിച്ചു എന്നത്‌ ഒരു വാസ്തവം മാത്രം. അധ്വാനം കൊണ്ട്‌ പണിത വീട്ടിലിരുന്ന് പ്ലാവില കുമ്പിളിൽ വറ്റു നിറച്ച്‌ വായിലേക്ക്‌ കമഴ്ത്തി വയറു നിറക്കാനൊരു മോഹം.&lt;br /&gt;&lt;br /&gt;പോക്കറ്റാണെങ്കിൽ&amp;nbsp; പോസ്റ്റിനുള്ള വകുപ്പു കിട്ടാത്ത&amp;nbsp; ബ്ലോഗറെ പോലെയായിരുന്നു. കാരണം&amp;nbsp; എന്റെ എക്കണോമിക്കൽ സ്റ്റാറ്റസും വളരെ താഴയായിരുന്നു. തുപ്പലു കൂട്ടി എണ്ണാൻ മാത്രമുള്ള പൈസയൊന്നും എന്റെ കയ്യിലുണ്ടായിരുന്നില്ല. ഓർമ്മയുടെ ചില്ലു ജാലകം മെല്ലെ തുറന്നപ്പോൾ കടം ചോദിക്കാൻ വിചാരിച്ചവരുടെ മുഖം മെല്ലെ തെളിഞ്ഞു. ഫോൺ എടുത്ത്‌ കറക്കി കുത്തിയപ്പോൾ പലരും ഓരോന്ന് പറഞ്ഞ്‌ മെല്ലെ എസ്കേപ്പാകുന്നു. അതോടെ ആ പരിപാടി ഉപേക്ഷിച്ചു. ചളി പുരണ്ട സ്കൂൾ കുപ്പായങ്ങളെ പോലെ ഞാനും&amp;nbsp; അതു കണ്ട്‌ മുഷിഞ്ഞു. എന്തായാലും കുറച്ച്‌ ലോണെടുക്കാം. അങ്ങിനെയൊരു&amp;nbsp; തീരുമാനത്തിൽ എത്തി. ലോണിന്റെ നിറം ചാർത്തിയ സന്ധ്യകളാണ​‍്‌ ഇനി വരാനിരിക്കുന്നത്‌ എന്ന് അറിഞ്ഞിട്ട്‌ കൂടി ആ സാഹസത്തിനു തന്നെ മുതിർന്നു.&lt;br /&gt;&lt;br /&gt;നിലാവിന്റെ വീഞ്ഞൊഴിയ ഒരു രാത്രിയിൽ രണ്ടാമത്തെ വാളിനു മുൻപാണ​‍്‌ പഞ്ചായത്ത്‌ മെമ്പർ സുന്ദരേട്ടനാണ​‍്‌ ലോൺ ശരിയാക്കി തരാം എന്ന് എഗ്രീ ചെയ്തത്‌. അദ്ദേഹത്തിന്റെ അനുജനും ഞാനും ഒരേ ക്ലാസിൽ ഒരേ ബഞ്ചിൽ ഇരുന്ന് പഠിച്ചത്‌ അദ്ദേഹത്തിനും അറിയാം.&amp;nbsp; സ്കൂളു വിടാനുള്ള നോസ്റ്റാൾജിയ കൊണ്ടോ എന്തോ രണ്ട്‌ മൂന്നു കൊല്ലം അവൻ കൂടുതലും പഠിച്ചിരുന്നു. അത്‌ മാത്രവുമല്ല എന്റെ എല്ലാ പ്രണയങ്ങളുടെയും ഒരു ഫെ സിലിറ്റേറ്റർ ആയിരുന്നു അവൻ.&lt;br /&gt;&lt;br /&gt;അതൊക്കെ പോട്ടെ...&amp;nbsp; അങ്ങനെ ഫെഡറൽ ബാങ്കിലെ പരിചയം വച്ച്‌ അദ്ദേഹം മാനേജരുമായി സംസാരിച്ചപ്പോൾ ഭൂമി അച്ഛന്റെ പേരിലല്ലേ..അപ്പോൾ എനിക്ക്‌ ലോൺ കിട്ടില്ലത്രെ....എന്തോ സാമ്പത്തിക മാന്ദ്യം അയതു കൊണ്ട്‌ അവർക്ക്‌ ലോൺ കൊടുക്കൽ തൽക്കാലം നിർത്തിയത്രെ... എന്റെ അക്കൗണ്ടാണെങ്കിൽ&amp;nbsp; ഇപ്പോൾ ശൂന്യം... പൈസ അയക്കുന്നത്‌ ഉണ്ടി വഴിയായതു കാരണം ബാങ്കിൽ ചേർന്ന പാടെയുള്ള സംഭവങ്ങളെ ഉള്ളൂ.... എന്തൊക്കെയാണെങ്കിലും അവസാനം കരഞ്ഞു കാലു പിടിച്ച്‌ ലോൺ ശരിയായി. അവർ വേണ്ട സാധനങ്ങളുടെ ലിസ്റ്റ്‌ തന്നു.&lt;br /&gt;&lt;br /&gt;പിന്നെ കടലാസുപണികൾക്കായി ഒറ്റക്ക്‌ ബൈക്കിലുള്ള കന്നിപാച്ചിൽ ആരംഭിച്ചു. വിശപ്പിന്റെ വെയിലു കാളിയ ഒരു ഉച്ചനേരത്ത്‌ നികുതിയടച്ച രസീതും കൊണ്ട്‌ പഞ്ചായത്തിൽ നിന്നും പാട്ടും പാടി വരുന്ന വഴിക്ക്‌ ചെറിയ ഒരു പോലീസ്‌ ചെക്കിംഗ്‌. ഞാൻ ആകെ വിറച്ചു. കൈ കാട്ടി, എന്റെ കൂമ്പിനെ തഴുകാൻ കൊതിയോടെ നോക്കുന്ന പോലീസുകാരന്റെ ശൂന്യതയിൽ നിവർത്തിയ കൈകൾ നോക്കി ഇളിച്ചതു അകലെ നിന്നേ കണ്ടു. വണ്ടി നിർത്ത്‌. ലൈസൻസും ഹെൽമെറ്റും&amp;nbsp; ഇല്ല..ബാക്കി എല്ലാം ഒക്കെയാണ​‍്‌. കല്യാണ സദ്യകളിൽ കറികൾക്കിടയിലു കാണുന്ന പൂവൻ പഴം പോലെ കോൺസ്റ്റബിൾമാരുടെ ഇടയിലെ SI നെ ഞാൻ കണ്ടു.&amp;nbsp; അവരുടെ സ്ഥിരം മെരട്ടൽ തുടങ്ങി. ഞാൻ ധൈര്യത്തോടെ പറഞ്ഞു: &lt;br /&gt;&lt;br /&gt;"പഞ്ചായത്ത്‌ മെമ്പർ സുന്ദരന്റെ അനിയനാ ഞാൻ"&amp;nbsp; വാക്കുകളുടെ കൂടെ പൊങ്ങച്ചത്തിന്റെ സാമ്പിൾ വെടികെട്ട്‌ കലർത്തിയാണ​‍്‌ അത്രയും പറഞ്ഞു നിർത്തിയത്‌. കഞ്ഞി മുക്കിയ ഖദറിന്റെ മഹത്വം പോലീസുകാരന​‍്‌ അറിയാതിരിക്കുമോ?&lt;br /&gt;&lt;br /&gt;"നിനക്കെന്താടാ കൊമ്പുണ്ടോ... നീ എന്നാൽ അവനെ വിളിച്ച്‌ വാ..ബാക്കി ഞാൻ സുന്ദരനോട്‌ പറഞ്ഞോളാം"&lt;br /&gt;&lt;br /&gt;&amp;nbsp;പെട്ടന്ന് തന്നെ സുന്ദരേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. ഞാൻ ചേട്ടന്റെ സ്വന്തം അനിയനാണെന്ന പറഞ്ഞിരിക്കുനത്‌ എങ്ങിനെയെങ്കിലും രക്ഷിക്കണം. വേഗം ഫോൺ എസ്‌ ഐ ന്റെ കയ്യിൽ കൊടുക്കാൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;"എന്റെ അനിയനാ സാറെ...അവനെ വിട്ടേക്ക്‌..."&lt;br /&gt;&lt;br /&gt;"ഇവനൊരു കള്ള ലക്ഷണം ഉണ്ടല്ലോ സുന്ദരാ.....താനിങ്ങോട്ട്‌ വാ.....അതാ നല്ലത്‌"&lt;br /&gt;&lt;br /&gt;സുന്ദരേട്ടൻ പത്ത്‌ മിനിട്ടിനുള്ളിൽ തന്നെ എവിടുന്നോ തപ്പി പിടിച്ച്‌ എത്തി.&lt;br /&gt;&lt;br /&gt;"സാറെ അവൻ ഗൾഫിലാണെന്നതിന്റെ ഒരു കൊറുവുണ്ട്‌ അവന്റെ സ്വഭാവത്തില​‍്‌...ഞാൻ വീട്ടുകാരും അവന്റെ തണലിലല്ലേ ജീവിക്കുന്നത്‌. പക്ഷെ ആള​‍്‌ പാവമാ..വിട്‌ സാറെ."&lt;br /&gt;&lt;br /&gt;പക്ഷെ പുലിക്കളിക്ക്‌ പറ്റിയ പാകത്തിൽ കുംഭവയറുള്ള എസ്‌ ഐ ക്ക്‌ എന്നെ കാണുമ്പോൾ വീണ്ടുംകലിയെളകും. അവസാനം ഒരു തീരുമാനത്തിലെത്തി. ഹെൽമറ്റിടാത്തതിനു ഒരു നൂറൂ രൂപയെങ്കിലും ചാർജ്‌ ചെയ്യണം.&lt;br /&gt;&lt;br /&gt;ശരി നൂറല്ലേ കൊടുക്കാമെന്നു ഞാനും വിചാരിച്ചു. &lt;br /&gt;"സുന്ദരൻ പൊയ്ക്കോ" എന്ന് എസ്‌ ഐ പറഞ്ഞു.&lt;br /&gt;&lt;br /&gt;"ഞാനിവിടെ ഗ്രാമസഭയുടെ മീറ്റിംഗ്‌ നടക്കുന്നതിനിടക്ക്‌ നിന്ന് പോന്നതാ...എന്തായാലും ഞാൻ പോട്ടെ..."&lt;br /&gt;&lt;br /&gt;അദ്ദേഹം ബൈക്ക്‌ സ്റ്റാർട്ടാക്കി പോയി.&lt;br /&gt;&lt;br /&gt;"നല്ല മനുഷ്യന്റെ അനുജനായി ജനിച്ചിട്ട്‌ നാണക്കേട്‌. ശ്ശെയ്‌.......നന്നായി കൂടെടാ...ഉം...പേര​‍്‌ പറ..."&lt;br /&gt;&lt;br /&gt;ഇതിലും വലിയ വെള്ളിയാഴച്ച വന്നിട്ട്‌ വാപ്പ പള്ളിയിൽ പോയിട്ടില്ല എന്ന മട്ടിൽ ഞാനെന്ന എറക്കാടൻ പേര​‍്‌ പറഞ്ഞു.&lt;br /&gt;&lt;br /&gt;വീട്ടുപേര​‍്‌ ?&lt;br /&gt;&lt;br /&gt;വരിക്കാശ്ശേരി മനയുടേ പ്രൗഡിക്കൊപ്പം നിൽക്കുന്ന വീട്ടുപേരും പറഞ്ഞു കൊടുത്തു.&lt;br /&gt;&lt;br /&gt;"ഉം" ഇരുത്തിയൊന്നു മൂളി&lt;br /&gt;&lt;br /&gt;നിയപാലകരാണത്രെ. എഴുതുന്നത്‌ കണ്ടില്ലേ. കാക്ക കാഷ്ടിച്ചപോലെ...പേന പിടിക്കാതെ കീ പാഡിൽ ഞെക്കിയും കുത്തിയും കണക്കുകൂട്ടുന്ന എനിക്കത്‌ കണ്ടപ്പോൾ തീരെ പിടിച്ചില്ല.&lt;br /&gt;&lt;br /&gt;"സഹോദരന്മാരയിട്ട്‌ സുന്ദരൻ മാത്രെ ഉള്ളൂ."&lt;br /&gt;"അതെ ഒരാളു മാത്രം...." ചിരി വരുന്നുണ്ടെങ്കിൽ കൂടി ഞാൻ അത്‌ അമർത്തി. പാവം പോലീസുകാരനെ പറ്റിക്കുന്ന ഒരു അവസ്ഥ.&lt;br /&gt;അച്ഛന്റെ പേര​‍്‌...&lt;br /&gt;ആരുടെ...? എന്റെയോ..? സുന്ദരേട്ടന്റെയോ?&lt;br /&gt;&lt;br /&gt;ഓൺ ദി സ്പോട്ട്‌ ആയിരുന്നു ഉത്തരം. എസ്‌ ഐ എന്റെ മുഖത്തേക്ക്‌ ഒന്ന് സൂക്ഷിച്ച്‌ നോക്കി...... മറ്റേതൊരു ഋതു വന്നാലും ഇപ്പോഴും തിരികെ കിട്ടാത്ത ഒരു കാറ്റ്‌ അപ്പോഴെന്നെയൊന്നു തഴുകി. പിന്നത്തെ കാര്യം ഞാൻ പറയണ്ടല്ലോ....... വേഗം വീട്ടിൽ പോയി ഉള്ളി സാമ്പാറു കൂട്ടി ചോറുണ്ണാം എന്ന ചപല മോഹത്തിന്റെ ഭാണ്ഡകെട്ട്‌ ആ നിമിഷം ഞാൻ ശൂന്യതയിലേക്ക്‌ പറത്തി വിട്ടു. പോലീസിൽ നിന്ന് കിട്ടാൻ പോകുന്ന കരഘോഷങ്ങളുടെയും ഇടിമുഴക്കത്തിന്റെയും പുരസ്കാരങ്ങളുടെ പെരുമഴകളെയും മനസ്സിൽ കണ്ട്‌ സ്തബ്ദനായി ബൈക്കിൽ ചാരിയപ്പോൾ ചൂടായി നിന്ന സെയിലൻസറിന്റെ മുകളിൽ കാലു കൊണ്ട്‌ ശീ‍ീ... എന്നൊരു ശബ്ദവും, പച്ചയിറച്ചി കരിയുന്ന ഒരു മണവും മൂക്കിലേക്ക്‌ കയറി പോയത്‌ ഞാനറിഞ്ഞേയില്ല. കാരണം പോലീസുകാരന്റെ വായിൽ കിടന്ന സരസ്വതി അപ്പോഴേക്കും കാബറേ ആടാൻ തുടങ്ങിയിരുന്നു.&amp;nbsp; തെറികളുടെ ജുഗൽബന്ദി മുഴങ്ങികേട്ടു കൊണ്ടേയിരുന്നു. പോലീസുകാരന്റെ ഉള്ളം കൈകൾ എന്റെ കവിളിണകളെ ചുംബിക്കാൻ മോഹിച്ചിരുന്നിട്ടുണ്ടാകുമോ... എന്തോ... അത്‌ നിങ്ങളൂഹിച്ചാ മതി....&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-3941956227854592295?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/3941956227854592295/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/04/blog-post_26.html#comment-form' title='69 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/3941956227854592295'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/3941956227854592295'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/04/blog-post_26.html' title='പിൻ തുടരുന്ന ഗുലുമാലുകൾ'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_wWW0gfLdc4o/S9VlFHvCpVI/AAAAAAAAAKY/qX8JO2HVWgc/s72-c/abhi+police.jpg' height='72' width='72'/><thr:total>69</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-622973909962460499</id><published>2010-04-12T09:25:00.000+04:00</published><updated>2010-04-12T09:25:13.928+04:00</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><title type='text'>സിന്ധുമേനോനും എറക്കാടനും തമ്മിൽ എന്താ ബന്ധം</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_wWW0gfLdc4o/S8Kt0GaorqI/AAAAAAAAAJo/5GlIdPENipo/s1600/Untitled-1+copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/_wWW0gfLdc4o/S8Kt0GaorqI/AAAAAAAAAJo/5GlIdPENipo/s320/Untitled-1+copy.jpg" wt="true" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കാലമങ്ങനെ കുലംകുത്തിയൊഴുകി ഒഴുകി 2004-2005 വരെ എത്തി നിൽക്കുന്ന സമയം. അന്ന് എല്ലാരും കൂടി അതിരപ്പിള്ളിയിലേക്ക്‌ നടത്തിയ ഒരു ടൂറാണ​‍്‌ സിന്ധു മേനോനെ എന്നെ ഇത്രമാത്രം മറക്കാൻ പറ്റാതാക്കിയത്‌. ഗൾഫിൽ വരുന്നതിനു മുൻപുള്ള അവസാന അടിച്ചുപൊളി, നാലഞ്ചു ദിവസം വീട്ടിൽ നിന്നും നാട്ടിൽ നിന്നും ശല്യം മാറികിട്ടൽ അങ്ങിനെയുള്ള തീരുമാനങ്ങളുമായി ഞാൻ സമ്മതിച്ചു എങ്കിൽ കൂടി അവിടേക്കൊരു ടൂർ പ്ലാൻ ചെയ്തത്‌ പ്രകാശനായിരുന്നു. രണ്ട്‌ മൂന്നു ദിവസം ഭാര്യയും അമ്മയും തമ്മിലുള്ള ശീത സമരത്തിൽ നിന്ന് ഒരു മോചനം. അത്രയേ അവനും പ്രതീക്ഷിച്ചിട്ടുണ്ടാകുള്ളൂ. എന്തോ, ഞങ്ങൾ അഞ്ചു പേരും അതായത്‌ കണ്ണനും പ്രകാശനും ദാസനും ഗണേശനും പിന്നെ പറമ്പിൽ കൂർക്ക നടാൻ വച്ച കാശുമെടുത്ത്‌ ശ്രീ ശ്രീ എറക്കാടൻ തിരുമേനിയും കൂടി യാത്ര പുറപ്പെട്ടു. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഞങ്ങളുടെ തേർവ്വാഴ്ച്ച രണ്ടു ദിവസത്തേക്ക്‌ ഇല്ലെന്നറിഞ്ഞാൽ നാട്ടിലെ പെണ്ണുങ്ങളെല്ലാം നെഞ്ചും വിരിച്ച്‌ വിജയശാന്തി ലെവലിൽ സമാർട്ട്നെസ്സ്‌ കാണിക്കാൻ പുറത്തിറങ്ങും എന്നറിഞ്ഞിട്ടു കൂടി ഞങ്ങൾ പുറപ്പെട്ടു. എന്തായാലും ഒരു കേയ്സ്‌ ബിയറും രണ്ടുമൂന്ന് കുപ്പിയുമായി ഞങ്ങൾ യാത്ര ആന്ദകരമാക്കാൻ തീരുമാനിച്ചു. യാത്രക്കിടയിൽ പ്രകാശന്റെ പതിവു വാൾ ഇടക്കിടെ വടക്കാഞ്ചേരി - ത്രിശൂർ ദേശീയ പാതയെ പുൽകി കൊണ്ടേ ഇരുന്നു. നേരെ തളിക്കുളം ബീച്ച്‌. അതിനു ശേഷം. അവസാനം അതിരപിള്ളിയിൽ എത്തി. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;അടിച്ചു പൊളിക്കൽ തുടങ്ങിയതിനിടെ ആരോ പറഞ്ഞു അവിടെ ഏതൊ സിനിമയുടെ ഷൂട്ടിംഗ്‌ നടക്കുണ്ടെന്ന്. എങ്കിൽ ഒന്നു പോയി എത്തി നോക്കി കളയാം എന്ന് ഞങ്ങളും വിചാരിച്ചു. എല്ലാവരും നല്ല ഫിറ്റ്‌. ബിയർ അടിച്ചിട്ടാണെങ്കിലും എന്റെയും മുണ്ടിന്റെ കോന്തല മണ്ണിനെ ഉമ്മവച്ചുകൊണ്ട്‌ തന്നെയാണ​‍്‌ കിടന്നിരുന്നത്‌. ഒരു നിശ്ച്ചിത പരിധിക്കപ്പുറം ഷൂട്ടിംഗ്‌ കാണുവാൻ ആളുകൾക്ക്‌ പ്രവേശനമില്ല. ഫിറ്റാണെങ്കിലും നടി സിന്ധുമേനോനെ ഞങ്ങൾ എല്ലാവരും തിരിച്ചറിഞ്ഞു. ഡയറക്ടർ ഐ വി ശശി. വെള്ളതൊപ്പിയിട്ട്‌ അടുത്ത്‌ സീനിനുള്ള തയാറെടുപ്പിലാണ​‍്‌. പെട്ടന്ന് ഞാൻ നാടോടിക്കാറ്റിലെ ശ്രീനിവാസനെ ഓർത്തു പോയി ഒരു ചാൻസ്‌ ചോദിച്ചാലോ..വേണ്ട. ആ സമയം മനസ്സിന്റെ പശ്ചാത്തലത്തിൽ ധൂമപടലങ്ങൾക്കിടയിലൂടെ "രാഗേന്തു കിരണങ്ങൾ" അലയടിച്ചു വന്നു. "രാജേട്ടാ" എന്നു വിളിക്കുന്ന സീമചേച്ചിയെ ഓർമ്മ വന്നു. അവസാനം ഇപ്പോഴത്തെ അവസ്ഥയിൽ എന്നിലെ നടൻ അവിടെ കിംഗ്‌ ഫിഷർ ബിയറിന്റെ താരാട്ട്‌ കേട്ട്‌ ഉറങ്ങിക്കോട്ടെ എന്ന തീരുമാനത്തിലെത്തി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;എന്തായാലും തിരക്കിനിടക്ക്‌ ഞങ്ങളും എത്തി നോക്കാൻ തുടങ്ങി. ജീവിതത്തിൽ അദ്യമായാണ​‍്‌ സിനിമാ ഷൂട്ടിംഗ്‌ കാണുന്നത്‌. എന്തായാലും സിന്ധുമേനോനല്ലേ ഒന്നു വിശദമായി കണ്ടുകളയാം എന്നും വിചാരിച്ചു. എന്റെ അപ്പുറത്തും ഇപ്പുറത്തും ഒക്കെ വേറേ ഏതോ ആളുകൾ എന്തായാലും എന്റെ കൂടെ വന്നവർ എവിടെ പോയി എന്ന് ചിന്തിച്ചിരിക്കുന്ന സമയത്ത്‌ മുന്നിൽ നിന്ന ഒരു കോട്ടയം അച്ചായൻ അയാളുടെ കൂട്ടുകാരനൊട്‌ നല്ല വിടൽസ്‌ ആണ​‍്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;" എന്റെ ഈശോ ഇന്നലെ നിങ്ങൾ വരണം എന്നാ പീസാ ഉണ്ടായിരുന്നെന്നറിയാമോ, ഹും...സിന്ധു മേനോന്റെ കുളിസീനായിരുന്നു ഇന്നലെത്തെ ഷൂട്ട്‌. ഞങ്ങളിന്നലെ പോകാനിരുന്നതാ. ഇന്നും വല്ലതും ഉണ്ടാകുമെന്നു വിചാരിച്ചാ തങ്ങിയത്‌. സമയം കുറെയായി ഇതു വരെ ഒന്നും നടന്നിട്ടില്ല."&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അയാളുടെ കണ്ണുകളിൽ കണ്ട സീൻ നമ്മുക്ക്‌ അതു പോലെ ഒപ്പിയെടുക്കാൻ പറ്റുമായിരുന്നു. അത്രക്കും ആത്മാർത്ഥതയോടുകൂടിയുള്ള പറച്ചിൽ. എന്തു ചെയ്യാം ഞങ്ങളൊരു ഹതഭാഗ്യവാന്മാർ. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഞാൻ മെല്ലെ ഏന്തി വലിഞ്ഞു നോക്കുന്നതിനിടെ എന്റെ വലുതു കൈ അറിയാതെ വലതു വശത്തു നിൽക്കുന്ന ആളുടെ തോളത്ത്‌ പിടിച്ചു. അദ്ദേഹം എന്റെ കൈ മെല്ലെ തട്ടി മാറ്റി. എന്തൊരു മനുഷ്യനാടപ്പാ എന്ന രീതിയിൽ ഞാൻ നോക്കിയപ്പോൾ അയാൾ എന്നെ രൂക്ഷമായി നോക്കുന്നു. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;നരസിംഹം സിനിമയിൽ "എന്താ ഇന്ദുചൂഡന്റെ ഫ്യൂച്ചർ പ്ലാൻ" എന്ന് തിലകൻ ലാലേട്ടനോട്‌ ചോദിച്ചിട്ട്‌ നോക്കുന്നതുപോലെ എന്നെയൊന്നു നോക്കി&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഞാൻ പിന്നെ വാശിപ്പിടിക്കാൻ പോയില്ല. മെല്ലെ കയ്യെടുത്തു. ഷൂട്ടിംഗിലേക്ക്‌ ശ്രദ്ധ വച്ചു. അതിനിടക്ക്‌ അയാളെ ഒന്നു കയ്യിലെടുക്കാം എന്നു വിചാരിച്ച്‌ ഞാൻ ചിരിച്ചു, എന്നിട്ട്‌ ചോദിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"ഇന്നലെ ഉണ്ടായിരുന്നോ ഇവിടെ"&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"ഉം"&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അപ്പോൾ ഇന്നലത്തെ സിന്ധുമേനോന്റെ സീൻ മുഴുവൻ ഇയാളു കണ്ടിട്ടുണ്ടാകണം. ഞാൻ മനസ്സിൽ ചിന്തിച്ചു. എന്തായാലും പത്തമ്പത്‌ വയസ്സായാലും കിളവൻ ആളു കൊള്ളാലോ. ഹും.....&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;"അപ്പോൾ ഇന്നലത്തെ സീനോക്കെ കണ്ടിട്ടുണ്ടാവും.. ലേ..."&lt;/div&gt;&lt;div style="text-align: justify;"&gt;"എന്തു സീൻ" അയാൾ നെറ്റി ചുളിച്ചിട്ടുണ്ടായിരുന്നു അതു പറയുമ്പോൾ.&lt;/div&gt;&lt;div style="text-align: justify;"&gt;"ശ്ശോ..ഒന്നുമറിയാത്ത പോലെ ...സിന്ധുവിന്റെ....മറ്റത്‌...."&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"എന്തോന്നാ ഇയാളു പറയുന്നത്‌....".&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"ചേട്ടാ...അവരു പറയുന്നത്‌ ഞാൻ കേട്ടു..ഇന്നലെ സിന്ധു മേനോന്റെ കുളിസീനാ ഷൂട്ടു ചെയ്തതെന്നു. അപ്പോൾ ചേട്ടനും കണ്ടിട്ടുണ്ടാവും എന്നെനിക്കറിയാം..ഹി..ഹി."&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"ഹും..നിന്നെയൊന്നും പറഞ്ഞിട്ടു കാര്യമില്ലടാ....നീയൊന്നും നന്നാവില്ല...സിന്ധുവിനു നിന്റെ പ്രായത്തിൽ ഒരു സഹോദരനുണ്ട്‌ അതറിയോ നിനക്ക്‌. നീയാണ​‍്‌ ആ സഹോദരനെങ്കിൽ നീയിങ്ങനെ പറയുമോ. "&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഹും...ഇയാൾടെ ഒരു സദാചാരം. താനൊന്നു പോ ചങ്ങാതി. തന്നോടു ചോദിച്ച എന്നെ തല്ലിയാൽ മതി. അല്ല പിന്നെ...താനവളുടെ തന്തയൊന്നുമല്ലല്ലോ..ഇത്രക്കു ധാർമികരോഷം കൊള്ളാൻ."&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"സോറി മോനെ. ഞാൻ വെറുതെ പറഞ്ഞതാ. ഇന്നലെ ചുട്ട സീനാ ഉണ്ടായിരുന്നത്‌" എന്ന് അയാളു വിനയ കുനിയനായി പറയുമെന്നു വിചാരിച്ച നിങ്ങൾക്ക്‌ തെറ്റി. പൂയ്‌..പൂയ്‌ &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"അതേടാ....എനിക്കു ദെണ്ണമുണ്ട്‌...ധാർമികരോഷം കൊള്ളുകയും ചെയ്യും..കാരണമറിയണോ നിനക്ക്‌.....ഞാനാ അവളെ ഒണ്ടാക്കിയത്‌....അതേടാ.....നീ പറഞ്ഞ പോലെ അവളുടെ തന്ത........" അത്രയും പറഞ്ഞു കൊണ്ട്‌ നിർത്തി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;വലത്തെ കയ്യ്‌ വേണോ ഇടത്തേ കയ്യ്‌ വേണോ എന്ന് അദ്ദേഹത്തിന​‍്‌ ഒരു കൺ ഫ്യൂഷനും ഉണ്ടായിരുന്നില്ല. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അയ്യപ്പന്റെ അമ്പലത്തിലു കേളി കൊട്ടാൻ പോയപ്പോൾ ദക്ഷിണയുടെ കൂടെ അമ്പലകമ്മിറ്റി തന്ന കസവുമുണ്ട്‌ ഞാൻ നല്ല ബന്ധ്വസ്സമായി മടക്കി കുത്തി. പിന്നത്തെ എന്റെ അവസ്ഥ ഞാൻ പറയണ്ടല്ലോ....ഗജിനി സിനിമയിൽ വില്ലൻ നായികയായ അസിനെ ഇരുമ്പു ദണ്ഡുകൊണ്ട്‌ അടിക്കുമ്പോളുണ്ടായ "ണേ" എന്ന ഒരു ശബ്ദം ഞാൻ എവിടുന്നോ കേട്ടു. ഒരു നിമിഷം ചുറ്റും നിൽക്കുന്ന ആളുകളെ നെ ഗറ്റീവിൽ കാണുന്ന പോലെ തോന്നി. ഒലിച്ച ചോറ്റുപാത്രത്തിന്റെ അരികെ കിടന്ന നനഞ്ഞു കുതിർന്ന നോട്ടുബുക്കിനെ പോലെ എന്നെ ആരോ എടുത്ത്‌ വണ്ടിയിലേക്ക്‌ കൊണ്ട്‌ പോയത്‌ വളരെ വ്യക്തവും ശക്തവുമായി എനിക്ക്‌ ഓർമ്മയുണ്ട്‌. ജീവിതത്തിലാദ്യമായി ചോരയുടെ മാദകഗന്ധവും രുചിയും ഒരുമിച്ച്‌ മനസ്സിലായി. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;വൈകുന്നേരം വരെ അവരെല്ലാം അതിരപ്പിള്ളിയിൽ അടിച്ചു പൊളിച്ചിട്ടും ഞാൻ വണ്ടിയിൽ നിന്ന് പുറത്തിറങ്ങിയതേ ഇല്ല. അന്നത്തെ ഹിറ്റ്‌ പാട്ടായ "ലജ്ജാവതിയേ" എന്ന ഗാനത്തിന്റെ പശ്ച്ചാത്തലത്തിൽ മൃതസഞ്ചീവനീ മന്ത്രം ജപിച്ച്‌ കൊണ്ട്‌ ഇരുന്നു. പിറ്റേ ദിവസം എന്റെ മുഖം വീർത്തത്‌ ISI മാർക്കുള്ള മുണ്ടി നീരാണെന്ന് അമ്മയെ പിടിച്ചു സത്യമിട്ടിട്ടും ആരു വിശ്വസിക്കാനാ....ബ്ലഡി ഇഡിയറ്റ്സ്‌....&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മ്യാവൂ: &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;1, ഇന്നും ടിവിയിൽ സിന്ധുമേനോൻ അഭിനയിച്ച പടം വരുമ്പോൾ ഞാനീ സംഭവം ഓർക്കും. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;2, സിന്ധുമേനോൻ തന്നെ അവരുടെ അച്ഛന്റെ മുഖം മറന്നാലും ഞാൻ ഈ ജന്മത്ത്‌ മറക്കൂല.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;3, സിനിമയിൽ അഭിനയിക്കാനുള്ള എന്റെ മോഹം ഞാനവിടെ ഉപേക്ഷിച്ചു. കാരണം ഭാവിയിൽ സിന്ധുമേനോൻ എങ്ങാനും നയികയായാലോ. അന്നും അവരുടെ കൂടെ അച്ഛൻ കാണില്ല്യേ. അപ്പോൾ എന്റെ ദേശീയ അവാർഡ്‌ നഷ്ടപ്പെട്ടാലോ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;4, ആ പടം ഇതു വരെ പുറത്തിറങ്ങിയോ എന്നറിയില്ല. പെട്ടിയിലാണെന്നാണ​‍്‌ അറിവ്‌. അഥവാ ഇറങ്ങിയാൽ ഒരു കള്ള സിഡിയിൽ കോപ്പി ചെയ്തു വക്കണം.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;5, സ്വപ്നത്തിൽ പോലും അതിരപ്പിള്ളിയിലേക്ക്‌ ഒരു ടൂർ ജീവിതത്തിൽ ഉണ്ടാകില്ല.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-622973909962460499?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/622973909962460499/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/04/blog-post_12.html#comment-form' title='80 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/622973909962460499'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/622973909962460499'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/04/blog-post_12.html' title='സിന്ധുമേനോനും എറക്കാടനും തമ്മിൽ എന്താ ബന്ധം'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_wWW0gfLdc4o/S8Kt0GaorqI/AAAAAAAAAJo/5GlIdPENipo/s72-c/Untitled-1+copy.jpg' height='72' width='72'/><thr:total>80</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-8390076387687820645</id><published>2010-04-05T10:01:00.002+04:00</published><updated>2010-04-05T10:41:34.758+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഒരു യാത്ര കൂടി</title><content type='html'>&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;തന്റെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു യാത്ര തന്നെയാണിതെന്ന് രമേശനു മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. ഉള്ളിൽ നിന്ന് എവിടെയോ എന്തൊക്കെയോ പൊഴിയുന്നു. ട്രെയിനിന്റെ ശബ്ദം ചങ്കിൽ കിടന്നടിക്കുമ്പോൾ വിഷമത്തിന്റെ ശക്തി കൂടുകയാന​‍്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;റെയിൽ വേ സ്റ്റേഷനിലേക്ക്‌ പോകാൻ ബസ്സിൽ കയറുമ്പോഴും യാത്ര പറഞ്ഞ സമയത്ത്‌ അവസാനവട്ടവും കാതിൽ ചൊരിഞ്ഞ "സൂക്ഷിച്ച്‌ പോണേ" എന്ന ആധിയുടെയും കരുതലിന്റെയും സ്വരം അലയടിച്ചു കൊണ്ടേയിരുന്നു. ആ സമയം പോക്കറ്റിൽ അച്ഛനറിയാതെ അമ്മ ചുരുട്ടി തന്ന മുഷിഞ്ഞ നോട്ടുകൾ ചുരുളു നിവർത്താൻ തുടങ്ങി. അതിൽ ഏതോ പലവ്യഞ്ചനത്തിന്റെ പൊടിയുണ്ടെന്നു തോന്നുന്നു. അതിനോടൊപ്പം അച്ഛന്റെ വിയർപ്പിന്റെ മണം രമേശന്റെ പോക്കറ്റിനെ പുണരാൻ തുടങ്ങി. ഓരത്ത്‌ നിന്നും കൊണ്ട്‌ പൂക്കൾ വിരിഞ്ഞ ധാവണിയുടുത്ത്‌ കരഞ്ഞ രാധയുടെ മുഖം പിന്നെയും പിന്നെയും തേങ്ങുന്നതും രമേശനു മറക്കാനെ പറ്റുന്നില്ല . അവൾ അവസാനം തന്ന ഉമ്മ ആ സമയം നിറഞ്ഞ കണ്ണുനീരിനെ പരിണയിച്ച്‌ ഒലിച്ചു പോയിരിക്കുന്നു. അവനും കണ്ണു തുടച്ചു. മൂക്കാതെ നിന്ന ചാമ്പക്കാ നിറമുള്ള അവളുടെ മുഖം ഇപ്പോൾ ചുവന്നിട്ടുണ്ടാകുമെന്ന് അവൻ ഭാവനയിൽ കണ്ടു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;" ഞാൻ കാത്തിരിക്കും" അവൾ അത്രയും പറഞ്ഞ്‌ മുഖം പൊത്തി ഓടിയത്‌ ഇപ്പോഴും മറയാതെ തന്റെ മനസ്സിലുണ്ട്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കന്മദം പൊഴിക്കുന്ന പാറകെട്ടുകളും, കുഴഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങളും, ഇരുട്ടുവീണുകുലച്ച വാഴതോപ്പുകളും സമ്മാനിച്ച അരുത്‌ കളുടെ നിഷേധങ്ങൾ അവസാനിപ്പിച്ച്‌ കൊണ്ടുള്ള യാത്ര. വിലക്കുകളൂടെ ചൂരലുകൾ ഇല്ലാത്ത ഒരു യാത്ര ആരംഭിക്കുകയാണ​‍്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ആദ്യമായി പെട്ടിയിൽ പിടിച്ചപ്പോൾ കൈ വിറച്ചു. ആദ്യസ്പർശനം വിറയാർന്നതാണെന്ന് അന്നറിഞ്ഞില്ല. വിടപറഞ്ഞയാത്രയിൽ പിന്നീട്‌ തിരിച്ച്‌ വരവുണ്ടെന്ന ആശ്വാസം മാത്രമാണ​‍്‌ ഇപ്പോൾ കൂട്ട്‌. ആ ഒരു ചിന്തയിലേറ്റി കാലം നല്ല ഒരു നാളെ വരുത്തും എന്ന ആശ്വാസം മാത്രമെ മനസ്സിൽ ഉള്ളൂ. വട്ടകണ്ണാടിയിലെ മീശയുടെ കറുപ്പ്‌ വേണ്ടായിരുന്നു എന്ന് ഇപ്പോൾ രമേശനു തോന്നി. എന്നും തന്റെ എന്നും പഴയ ആ കണ്ണിമാങ്ങാചുണപുരണ്ട കാറ്റിനോട്‌ സല്ലപിക്കാനൊരു മോഹം. കുളി കഴിഞ്ഞാൽ രാസ്നാദിപൊടിക്കൊപ്പം സ്നേഹം തലയിൽ തിരുമ്പുന്ന അമ്മയുടെ ചിത്രം തെളിഞ്ഞു വന്നു. കണ്ണുകൾ ഈറനാകുന്നു. എന്തു ചെയ്യാം തന്റെ വിധി. കണ്ണുകൾ തുടച്ചത്‌ ആരെങ്കിലും കണ്ടുവോ...ഇല്ല...&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇരിക്കപൊറുതിയില്ലായ്മ മൂത്ത്‌ സിഗരറ്റ്‌ എടുത്ത്‌ ചുണ്ടിനിടയിൽ വച്ചു. അത്രക്കും ടെൻഷൻ തന്നെ. കാര്യങ്ങളെ കുറിച്ച്‌ ആലോചിച്ചപ്പോൾ ചുണ്ടുകൾക്കിടയിൽ കിടന്ന് അവ ഇക്കിളിയാകാൻ തുടങ്ങി. ആരോടോ വെറുപ്പു കാണിക്കുന്നതുപ്പോലെ രമേശന്റെ മൂക്കും വായും പുക കുഴലുകളായി മാറി. പിന്നെയും പിന്നെയും യാത്ര പറഞ്ഞ വേണ്ടപെട്ടവരുടെ കൈകളുടെ വിടപറച്ചിൽ തികട്ടി വരുന്നു. സങ്കട നനവുള്ള പുകച്ചുരുളുകളായി രമേശൻ ഊതി ഊതി വിടാൻ തുടങ്ങി. മനസ്സിന്റെ നീറ്റലുകൂടിയാകുമ്പോൾ സിഗരറ്റിനു ഒരു പ്രത്യേക എരിച്ചിൽ. സ്വാതന്ത്ര്യത്തിന്റെ വലിയ ഇടനാഴികൾ വേണ്ടായിരുന്നു എന്ന ചിന്ത വേട്ടയാടാൻ തുടങ്ങുന്നു. അവന്റെ വിഷമങ്ങളിൽ പങ്കുചേർന്നിട്ടാണോ മഴത്തുള്ളികൾ തൂങ്ങിയാടുന്ന ട്രെയിനിലെ ജനൽ കമ്പികൾ വിഷമം സഹിക്ക വയ്യാഞ്ഞ്‌ തുള്ളികളെ അപാരതയുടെ അകലങ്ങളിലേക്ക്‌ വലിച്ചെറിയുന്നതെന്ന് തോന്നി. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;തനിക്ക്‌ ഇനിയും തുഴയാനുള്ളത്‌ എത്രയോ വലിയ ആഴങ്ങളാണെന്നതു തെളിഞ്ഞു വരൂമ്പോൾ രമേശന്റെ മനസ്സ്‌ അടുപ്പുപോലെ പുകഞ്ഞു. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"ഈശ്വരാ..... വേറെ ആരും ജോലി ലഭിച്ച്‌ നാടു വിട്ടിട്ടില്ലേ " അതൊക്കെ കൂടി ആലോചിക്കുന്ന സമയത്ത്‌ പോലും വീട്ടിൽ അമ്മ മച്ചിലേക്ക്‌ നോക്കി പ്രാർത്ഥിക്കുന്നതു മനസ്സിൽ കണ്ടു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;രാശിപലകയിലെ കളങ്ങളില​‍്‌ പലവട്ടം കവടികൾ നിരത്തി ഗണിച്ച്‌ ഗുണിച്ചപ്പോൾ യൗവ്വനത്തിന്റെ കുതിച്ചുചാട്ടങ്ങളുടെ തിരുത്തികുറിക്കലുകൾ ആരംഭിക്കുന്ന സമയം തുടങ്ങി എന്ന് കണിയാൻ പറഞ്ഞ സമയത്തെ ശരിക്കും രമേശൻ ശപിച്ചു. എന്റെ നാടും വീടും വിട്ട്‌ എനിക്കു ഒരു സ്ഥലത്തേക്കും പോകണ്ട. എവിടെയോ പോയി എന്തൊക്കെയോ നേടിയിട്ട്‌ എന്തു കാര്യം.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ആൽത്തറകളുടെ കിന്നാരവും ഒഴുകുന്ന പുഴയുടെ താരാട്ടും തനിക്കന്യമാകാൻ പോകുന്നു എന്നത്‌ രമേശന്റെ ചിന്തയെ അതുംഗ പദത്തിലെത്തിക്കാൻ തുടങ്ങി. വീണ്ടും ഒരു സിഗരറ്റുകൂടി എടുത്ത്‌ കത്തിച്ചു. ട്രൈനിൽ തീരെ തിരക്കില്ല. തന്റെ കമ്പാർട്ട്‌മന്റിൽ ആകെയുള്ളത്‌ ഒരു വയസ്സൻ മാത്രം. ബോംബെക്കു തന്നെയാണെന്ന് തോന്നുന്നു. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;നേരം ഇരുട്ടി തുടങ്ങുന്നു. കിടക്കാം. ഇനി ആരെ കാത്തിരിക്കുന്നു. നെരിപ്പോട്‌ പോലെ ആ രാത്രിയിൽ നഷ്ടപെടലിന്റെ കരിമ്പടവും പുതച്ച്‌ കിടക്കാം. അല്ലാതെ ഇന്ന് തനിക്കെന്താണ​‍്‌ കൂട്ട്‌. അമ്മ കവറിലക്കി തന്ന അച്ചാരിന്റെ ഗന്ധം ചുറ്റും അലയടിക്കുന്നുണ്ട്‌. രാധയുടെ ചിത്രം ഒരിക്കൽ കൂടി പേഴ്സിൽ നിന്ന് എടുത്ത്‌ നോക്കി. അതിനു പശ്ച്ചാത്തലമെന്നോണം ട്രെയിനിന്റെ ചക്രശ്വാസം ഈണത്തിൽ കൊതുകു മൂളുന്നത്‌ പോലെ ചെവിയിൽ തലോടികൊണ്ടിരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;രമേശൻ ഒന്നു കൂടി നെടുവീർപ്പിട്ട്‌ പ്രാർത്ഥിച്ച്‌ കിടന്നു. ഉറക്കം വരുന്നില്ല. എന്നാണ​‍്‌ തന്റെ ആദ്യ യാത്ര തുടങ്ങിയത്‌. അതെ, പള്ളികൂടത്തിലേക്ക്‌ തന്നെ. കല്ലുപെൻസിൽ കൊണ്ട്‌ സ്ലേറ്റിൽ എഴുതി പഠിച്ച നാളുകൾ. പേരു തുന്നിയ ശീലക്കുടയും കൊണ്ട്‌ കൈ വീശി പോയ ആദ്യ യാത്ര. നാരങ്ങാവെള്ളത്തിലെ അവസാന തുള്ളി പഞ്ചസാരയിലേക്ക്‌ നാവ്‌ നങ്കൂരമിട്ട പ്രായം. മാവുകളിലേക്ക്‌ എറിഞ്ഞ്‌ കൈ തളരുന്ന പ്രായം. അൽപം കൂടി മുതിർന്നപ്പോൾ മുടിയന്മാരായി കോളേജിലേക്കും ബന്ധുവീടുകളിലേക്കുമുള്ള യാത്രകളായിരുന്നു. വിലക്കപ്പെട്ട കളിപ്പാട്ടങ്ങൾ സ്വന്തമാക്കുന്ന സമയം. ആകുലതകൾ പശ്ച്ചിമഘട്ടവും കടന്ന വേളകൾ, നെഞ്ചോട്‌ ചേർത്ത പുസ്തകങ്ങളുള്ള പെൺകൊടികളെ വലവീശിയ സമയം. അന്നൊക്കെ കടകൾക്ക്‌ മുന്നിൽ പലകകൾ വീഴുന്നത്‌ വരെ കവലയിലെ ഇട്ടാവട്ടങ്ങളിലെ ചർച്ചകൾ വീട്ടുകാരെ കാണാതെ പല അരുതായ്മകൾക്കുള്ള അകമ്പടിയുമായി. രാധ എത്രയോ തെന്നെയൊർത്ത്‌ വേവലാതിപ്പെട്ടിരിക്കുന്നു. പാവം. എല്ലാം ഇന്നലെയെന്നോണം ഓർമ്മ വരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഗൾഫീന്നു ലീവിനു വന്ന തോമസുചേട്ടനാണ​‍്‌ തന്റെ അറിവിൽ യാത്രയുടെ കാരണവർ എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു. &lt;/div&gt;&lt;div style="text-align: justify;"&gt;" എടാ ചെക്കാ എന്നെങ്കിലും ഒരിക്കൽ നമ്മൾ എവിടേക്കെങ്കിലും പോയേ പറ്റൂ. എന്റെ കാര്യം തന്നെയെടുത്തു നോക്ക്യേ. ഒരിക്കൽ ബോംബെക്കു പോയതാ ഞാനും. അവിടുന്ന് നേരെ ഗൾഫിലേക്ക്‌. നിനക്കും ഇതു തന്നെ അവസ്ഥ. നീ ഇപ്പോൾ ബോംബേക്കു പോകുന്നു. അതു കഴിഞ്ഞു ചിലപ്പോൾ ഗൾഫിലേക്ക്‌. എണ്ണപനയുടെ നാട്ടിലേക്കുള്ള ആദ്യ പോക്കിൽ കുഴിച്ചിട്ട സ്വർണ്ണം മാന്തിയെടുക്കനുണ്ടായ ആകുലതയുടെ മണിമുഴക്കം കാതിലേപ്പോഴും മുഴങ്ങുന്നു. പിന്നീടുള്ള പ്രവാസ യാത്രകൾ ജീവിതത്തിന്റെ ശപിക്കപെട്ട നിമിഷങ്ങളായി മാറിയിരുന്നു. മൂന്നു വർഷം മൂന്നു ദിവസം പോലെ കഴിയെണേ എന്ന് പ്രാർത്ഥിച്ച്‌ കഴിഞ്ഞ ദിനങ്ങള് മുപ്പതു വർഷമായിട്ടും തുഴച്ചിൽ നിർത്താൻ കഴിയാതെ പോകുന്ന ജീവിത നൗകാ പ്രയാണം. സർവ്വേശ്വരന്റെ അടുത്തേക്കുള്ള യാത്രയുടെ വിസയും ബോർഡിംഗ്‌ പാസും കിട്ടുന്നതു വരെ തുടരുന്നു. നിലക്കാത്ത ഒരു യാത്ര അപ്പോഴും ഒന്നു മാത്രം, ശിഖിരങ്ങൾ സൂര്യനെ തേടിയും വേരുകൾ ഭൂമിയിലെ നനവുകൾ തേടിയും".&lt;br /&gt;&lt;br /&gt;രമേശൻ ഒരു നല്ല നാളെക്കു വേണ്ടി കോട്ടുവായിട്ടുകൊണ്ട്‌ തിരിഞ്ഞു കിടന്നു. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-8390076387687820645?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/8390076387687820645/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/04/blog-post.html#comment-form' title='53 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/8390076387687820645'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/8390076387687820645'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/04/blog-post.html' title='ഒരു യാത്ര കൂടി'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><thr:total>53</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-6520025314674767523</id><published>2010-03-23T09:04:00.003+04:00</published><updated>2010-05-05T08:37:32.132+04:00</updated><title type='text'>കുമാരസംഭവത്തിനെതിരെ എറക്കാടൻ.....</title><content type='html'>&lt;div class="separator" style="clear: both; text-align: justify;"&gt;&lt;span style="color: black;"&gt;നിങ്ങളറിഞ്ഞോ മലയാള സാഹിത്യലോകം നശിച്ചൂ.........&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="color: black;"&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="color: black;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="color: black;"&gt;അങ്ങിനെ &lt;a href="http://dreamscheleri.blogspot.com/"&gt;കുമാരനും&lt;/a&gt; പുസ്തകമിറക്കാൻ പോകുന്നു. അതിൽ പ്രതിഷേധിച്ചു കൊണ്ട്‌ മലയാള സാഹിത്യത്ത്യ ലോകത്തിനു വേണ്ടി എറക്കാടൻ വിലപിക്കുന്ന ഇന്നത്തെ എല്ലാ മുഖ്യധാരാ ദിനപത്രങ്ങളിലും വന്ന ചിത്രം ചുവടെ കൊടുക്കുന്നു . &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="color: black;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="color: black;"&gt;"കുട്ടികളുടെ അപ്പി കോരാനോ റമ്മടിക്കുമ്പോൾ ടച്ചിംഗ്സിനായി മിച്ചറിടാനോ കപ്പലണ്ടി പൊതിയാൻ മറ്റോ നിലവാരമുണ്ടോ എന്ന് കണ്ടറിയണം"&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="color: black;"&gt;&lt;/span&gt;&amp;nbsp; &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;img border="0" height="360" src="http://2.bp.blogspot.com/_wWW0gfLdc4o/S6hI4s0Rn3I/AAAAAAAAAJQ/C9l_NOLng9M/s400/kumaraettan+org.jpg" vt="true" width="400" /&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;ചുമ്മാതാണ​‍്‌ ബൂലോകരെ....കടലും ആനയും എത്ര കണ്ടാലും കുമാരസംഭവം എത്ര വായിച്ചാലും മതിയാവാത്ത സംഭവങ്ങളാണെന്ന് നമുക്ക്‌ എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ​‍്‌. രണ്ടാഴ്ച്ചയിൽ കുമാരന്റെ ഒരു പോസ്റ്റില്ലെങ്കിൽ പാലൊഴിക്കാത്ത ചായ പോലെ ബൂലോകമങ്ങു നേർത്ത്‌ പോകും. കാലൊടിഞ്ഞ മരബഞ്ചിലിരുന്ന്, എണ്ണപുരണ്ട ചില്ലലമാറയിലെ പഴം പൊരിയും കടിച്ച്‌, അരഞ്ഞാണം കഴിഞ്ഞ ബീഡിയും വലിച്ച്‌ ചിരിക്കുടുക്കാ പോസ്റ്റുകൾ സമ്മാനിച്ച ബൂലോകത്തിന്റെ സ്വന്തം കുമാരൻ. വ്രണിത യൗവ്വനങ്ങൾക്കും കൗമാരത്തിനും വാർദ്ധക്യത്തിനും പൊട്ടിച്ചിരി സമ്മാനിച്ച കുമാരൻ. അർത്ഥവും അലങ്കാരവും ഇല്ലാതെ തമാശയും ചിലപ്പോൾ മനസ്സിലൊരു നീറ്റലും സമ്മാനിച്ച കുമാരൻ. ഐസ്ക്യൂബിനോളം തണുത്ത മനസ്സിനെയും ഹാസ്യം കൊണ്ട്‌ ഉരുക്കികളയുന്ന കുമാരൻ. കാറ്റലലകളില​‍്‌ പൊട്ടിതകരാത്ത കൊതിയൂറും നർമ്മത്തെ ലഹരിയോടെ തന്ന കുമാരൻ, പൊട്ടാത്ത അമിട്ടു കുറ്റി ചിരികളൊക്കെ എട്ടും പത്തും നിലയിൽ പൊട്ടിച്ച കുമാരേട്ടൻ. അങ്ങിനെ എത്ര എത്ര വർണ്ണനകൾ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അദ്ദേഹത്തിന്റെ ബ്ലോഗിലെ ഏതെങ്കിലും ഒരു പോസ്റ്റ്‌ ഒന്നോടിച്ചു നോക്കിയാൽ മതി, അരനാഴികനേരം കൊണ്ട്‌ മുഴുവൻ പോസ്റ്റുകളും വായിച്ചു തീർത്തല്ലാതെ ബ്രൗസർ ക്ലോസ്‌ ചെയ്യില്ല. മധുരങ്ങൾ നുണഞ്ഞു നടക്കാൻ പാകത്തിലുള്ള ഏതൊരു മനസ്സിനേയും ചിരിപ്പിച്ച കോലുമിട്ടായി പോലെയുള്ള പോസ്റ്റുകള​‍്‌. പ്രവാസത്തിന്റെ അത്തറുമണം ഇല്ലാത്ത പോസ്റ്റുകള​‍്‌. മൂട്ടപോലെ മനസ്സിലേക്ക്‌ മിന്തിക്കയറുന്ന പോസ്റ്റുകള​‍്‌. അരുചിയുടെ ഉപ്പു രസമില്ലാത്ത പോസ്റ്റുകള​‍്‌. ഗൾഫിൽ ഞങ്ങൾ പുട്ടുവേവിക്കുന്നതിന്റെയും ദോശചുടുന്നതിന്റെയും ഗന്ധങ്ങൾക്കിടയിൽ ഓർത്തോർത്ത്‌ പൊട്ടിച്ചിരിപ്പിച്ച പോസ്റ്റുകള​‍്‌. ഏതൊരു പുതിയ ബ്ലോഗർക്കും "ഇവിടെ വായിച്ചു വളരൂ" എന്ന് ചങ്കു കാട്ടി തന്ന പോസ്റ്റുകള​‍്‌. കൊതിപ്പിക്കുന്ന പല പോസ്റ്റുകളും കാട്ടി ബ്ലോഗിലേക്ക്‌ പുതിയവന്മാരെ മാടി വിളിച്ച പോസ്റ്റുകള​‍്‌. അവസാന വരികളിൽ പോലും ആസ്വാദനത്തിന്റെ ഒടുക്കത്തെ തുള്ളിയും ഊറ്റികുടിക്കത്തക്ക രീതിയിലുള്ള പോസ്റ്റുകള​‍്‌. ഒന്നു കൂടി ആലോചിച്ചാൽ കിനിഞ്ഞ്‌ ഊറി ഊറി ചിരിക്കുന്ന പോസ്റ്റുകള​‍്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇതു നമ്മുടെ കുമാരന്റെ പുസ്തകമല്ലേ !!!. ആണുങ്ങൾ പുസ്തകമിറക്കുമ്പോൾ നമ്മുക്കിങ്ങനെ അസൂയപ്പെടാനല്ലേ പറ്റൂ. കൊടകരപുരാണത്തിനു ശേഷം നർമ്മത്തിന്റെ ഭാഷയിൽ ഓർമ്മകുറിപ്പുകളുടെ ചില താളുകൾ. വായിക്കുക... വിജയിപ്പിക്കുക. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പുസ്തകത്തെ സംബന്ധിച്ച വിശദവിവരങ്ങളെ കുറിച്ച്‌ കുമാരസംഭവങ്ങളിലെ അടുത്ത പോസ്റ്റിൽ നിങ്ങൾക്ക്‌ അറിയാവുന്നതാണ​‍്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇത്രയുമൊക്കെ ഞാനെഴുതിയപ്പോൾ നിങ്ങൾക്ക്‌ ഒരു സംശയം തോന്നാം. ഇത്രയും ആളുകൾ ബൂലോകത്തുണ്ടായിട്ടും നാട്ടിലുള്ള കുമാരനെ കുറിച്ചെഴുതാൻ ദുബായിലുള്ള ഇവന​‍്‌ എന്തിന്റെ കഴപ്പാണെന്ന്. ശരിയല്ലേ...അതിനുത്തരം ഞാൻ തന്നെ പറയാം. പണ്ട്‌ ഏതോ ഒരു കവി കണികൊന്നയോട്‌ ചോദിച്ചത്രേ. " നീ എന്തേ കണികൊന്നേ പൂക്കുന്നൂ " എന്ന് . കണികൊന്ന അപ്പോൾ പറഞ്ഞു " എനിക്കു പൂക്കാതിരിക്കാനുമാകില്ല.... ഞാൻ കണികൊന്നയല്ലേ....&amp;nbsp; ഇതു വിഷുക്കാലമല്ലേ"എന്നതുപോലെ "ഇതെനിക്ക്‌ എഴുതാതിരിക്കാനുമാകില്ല.... കാരണം ഞാൻ എറക്കാടനല്ലേ...എഴുതുന്നത്‌ നമ്മുടെ കുമാരനെ കുറിച്ചല്ലേ.... ഇതു ബൂലോക കാലമല്ലേ"&amp;nbsp; &lt;/div&gt;&lt;div style="text-align: justify;"&gt;അത്ര മാത്രമേ എനിക്കു പറയാനുള്ളൂ&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;എന്ന് നിങ്ങളുടെ സ്വന്തം&lt;br /&gt;&lt;br /&gt;എറക്കാടൻ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-6520025314674767523?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/6520025314674767523/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/03/blog-post_23.html#comment-form' title='48 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/6520025314674767523'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/6520025314674767523'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/03/blog-post_23.html' title='കുമാരസംഭവത്തിനെതിരെ എറക്കാടൻ.....'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_wWW0gfLdc4o/S6hI4s0Rn3I/AAAAAAAAAJQ/C9l_NOLng9M/s72-c/kumaraettan+org.jpg' height='72' width='72'/><thr:total>48</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-5463251924433647212</id><published>2010-03-16T11:11:00.000+04:00</published><updated>2010-03-16T11:11:57.085+04:00</updated><title type='text'>എട്ട്‌ സുന്ദരികളും  ഞാനും</title><content type='html'>&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_wWW0gfLdc4o/S58uHfoCBII/AAAAAAAAAJI/p7mqRKsaOjo/s1600-h/Untitled-1+copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/_wWW0gfLdc4o/S58uHfoCBII/AAAAAAAAAJI/p7mqRKsaOjo/s320/Untitled-1+copy.jpg" vt="true" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പ്രണയം അറിയാൻ തുടങ്ങിയതെപ്പോഴാണെന്നറിയില്ല. പക്ഷെ അറിഞ്ഞപ്പോഴോക്കെ വിധി അതിൽ നിന്നും എന്നെ തട്ടി മാറ്റിയത്‌ എന്തുകണ്ടിട്ടാണെന്നു എനിക്കറിയില്ല. എന്റെ ജീവിനില്ലാത്ത പ്രണയകഥകൾ എത്രയോവട്ടം എന്നെ വേട്ടയാടിയ ദുസ്വപ്നങ്ങളിലെല്ലാം മാറി മറഞ്ഞപ്പോൾ നെഞ്ചിൽ എന്തൊ ഒരു കിരു കിരുപ്പ്‌. ജീവിതം എന്ത്‌ എന്നറിയാത്ത അഞ്ചു വയസ്സിനുള്ളിൽ എന്നെ സ്വാധീനിച്ച എട്ട്‌ സുന്ദരിമാരെകുറിച്ച്‌ എഴുതുവാനാണു എന്റെ തൂലിക ഇവിടെ ചലിപ്പിക്കുന്നത്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;എന്നെ പ്രസവിച്ച്‌ അമ്മ ബോധമില്ലാതെ കിടക്കുമ്പോൾ ആദ്യമായി ലോകം കണ്ട ഞാൻ ആരെ പ്രണയിക്കണം എന്ന കൺഫ്യൂഷനിലായിരുന്നു. കാരണം എന്റെ ചുറ്റുവട്ടത്ത്‌ സുന്ദരികളായ നഴ്സ്മാരും ഒരു ഡോക്റ്ററും ഉണ്ടായിരുന്നു. അവരുടെ മുന്നിൽ കരഞ്ഞാൽ മോശമല്ലേ എന്ന് വിചാരിച്ച്‌ ജനിച്ചവഴിക്കു ഞാൻ കരഞ്ഞു പോലുമില്ലത്രെ. എല്ലാ നഴ്സുമാർക്കും ഒരു ചെറുപുഞ്ചിരിനൽകി അതിൽ പേരറിയാത്ത ഒരു നഴ്സിന്റെ മാറിലേക്ക്‌ ചാഞ്ഞിട്ടും ആ നഴ്സ്‌ എന്റെ പ്രേമം മനസ്സിലാക്കിയോ എന്ന് അറിയില്ല. അഞ്ചു മിനിട്ടു സമയം മാത്രം, ആ നഴ്സിന്റെ മാറിൽ നിന്നു പിന്നീട്‌ വിട്ടകന്ന് അമ്മയുടെ അടുത്തേക്കു മാറിയപ്പോൾ ഉണ്ടായ നൊമ്പരം എന്നെ വിടാൻ എത്ര ദിവസങ്ങൾ എടുത്തെന്നോ? എന്റെ ആദ്യ പ്രേമം അവിടെ നിന്ന് തുടങ്ങി..&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അമ്മ എന്നെ പ്രസവിച്ചു കിടന്ന ആശുപത്രിയിൽ എന്റെ ബെഡിനടുത്ത്‌ അതേ സമയം പ്രസവിച്ച്‌ കിടന്ന ചേച്ചിയുടെ ചോരകുഞ്ഞിനെ ഞാൻ നോക്കിയപ്പോൾ ഉടലിട്ട പ്രേമം ശരിക്കും എന്റെ അബോധമനസ്സിൽ ഇപ്പോഴും ഒരു മിന്നൽ കണക്കെ വരാറുണ്ട്‌. അന്നവളെന്നെ നോക്കി ചിരിച്ചപ്പോൾ ഞാൻ തെറ്റിദ്ധരിച്ചതാണോ എന്നു തോന്നിയപ്പോൾ അതിലെ നിന്നു ഞാൻ പിൻ തിരിയുമ്പൊഴും എന്റെ മനസ്സിൽ അവൾ ഉണ്ടായിരുന്നില്ലേ. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പ്രസവിച്ച്‌ 28 മത്തെ ദിവസം നടത്തുന്ന പേരിടൽ കർമദിനത്തിൽ വന്ന അടുത്തവീട്ടിലെ ചേച്ചിയുടെ മകൾക്ക്‌ 6 മാസമെ പ്രായമായിട്ടുള്ളൂ എങ്കിൽ കൂടി ഞാൻ അവളെ നോക്കി ചിരിച്ചപ്പോഴെക്കും അതേസമയം എവിടെ നിന്നോ വന്ന എതോ ഒരു കൂതറ ചേച്ചി എന്റെ കവിളത്ത്‌ ഉമ്മ വച്ചു. പ്രായം ചെറുതാണെങ്കിലും വച്ചത്‌ ഉമ്മയായ സ്ഥിതിക്ക്‌ അവൾ എന്നെ സംശയിച്ച്‌ കൊഞ്ഞനം കുത്തി എന്നൊട്‌ പിണങ്ങി വിട്ടകന്നു. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ആറാം മാസം നടത്തുന്ന ചോറൂണിനു ഗുരുവായൂരമ്പലനടയിൽ അമ്മാവന്റെ മടിയിൽ ഗോപിക്കുറിയും തൊട്ട്‌ ഇരിക്കുമ്പോഴും എന്റെ കണ്ണു അപ്പുറത്തെ സൈഡിൽ നിന്നു അച്ചന്റെ തോളത്ത്‌ കിടന്ന് ഗുരുവായൂരപ്പനെ തൊഴുന്ന ഒരു പട്ടുകോണകക്കാരിയിലായിരുന്നു. തള്ളവിരൽ വായിലിട്ട്‌ അവളെന്നോട്‌ "ഹായ്‌" എന്നു കാണിച്ചപ്പോൾ തിരിച്ച്‌ "ഹായ്‌" പറയാൻ ഞാനോരുങ്ങുകയും ചെയ്തതാണു, പക്ഷെ അപ്പോഴെക്കും അമ്മാവൻ എന്റെ മുലപ്പാൽ മാത്രം കുടിച്ച്‌ ശീലിച്ച വായിൽ ചോറു കുത്തിനിറച്ചു...കണ്ണും പൂട്ടി ചോറുരുള ഇറക്കുമ്പോഴേക്കും അവളെയുംകൊണ്ട്‌ അവളുടെ അച്ചൻ നടന്നകന്നിരുന്നു. വിരഹവേദനയാൽ ഞാനപ്പോൾ കരഞ്ഞകരച്ചിൽ ആലോചിക്കാൻ കൂടിവയ്യ. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പോളിയോ കൊടുക്കാൻ പുത്തൻ കുപ്പായവും വട്ടതൊപ്പിയുമായി എട്ടാം മാസത്തിൽ എന്നെ അംഗൻ വാടിയിലേക്കു അമ്മയുടെ തോളത്തിട്ടു ഉണ്ണിമോൻ ചേട്ടന്റെ ഓട്ടോറിക്ഷയിൽ കൊണ്ടുവന്നപ്പോൾ അംഗൻ വാടി പരിസരം ശരിക്കും എന്റെ പ്രായത്തിലുള്ള ബാലികമാരെകൊണ്ട്‌ നിറഞ്ഞിരുന്നു. അന്നും എന്നെ നോക്കി ചിരിച്ച്‌ വളച്ച ഒരു കുട്ടിയോട്‌ തിരിച്ച്‌ ഒരു വാക്കു പറയാൻ തുടങ്ങിയപ്പോഴേക്കും ആ റൂമിലാകെ എന്റെ ചന്തിയിൽ സൂചി അമർന്നിറങ്ങിയിരുന്നതിന്റെ നിലവിളി മുഴങ്ങിയിരുന്നു. വേദനയാൽ പുളയുന്ന എന്നെ നോക്കി അവൾ " ഇതുപോലും സഹിക്കൻ പറ്റാത്തവനണോ നീ..." എന്നർത്ഥത്തിൽ പുച്‌ ഛ ഭാവത്തിൽ നിന്നു എന്റെ അപ്പുറത്തു നിന്നവനോടു ചിരിച്ചപ്പോൾ ആ പ്രണയം അങ്ങിനെ അവിടെ ഒടുങ്ങി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അച്ചന്റെ കൂടെ രണ്ടാം വയസ്സിൽ പൂരം കാണാൻ എന്നെ തോളത്തുകയറ്റി കൊണ്ടു പോയപ്പോൾ മേളത്തിനും ആനകൾക്കും ആയിരക്കണക്കിനു ജനങ്ങൾക്കും ഇടക്ക്‌ എന്നെ നോക്കി ചിരിച്ച പൊരികച്ചവടക്കാരിയുടെ മകൾക്ക്‌ എന്നോടിരിഷ്ടം തോന്നിയപ്പോൾ എന്റെ കയ്യിലുള്ള ബലൂൺ അച്ചനറിയാതെ ഞാനവൾക്ക്‌ ഇട്ടു കൊടുത്തു. ബലൂൺ കിട്ടിയപ്പോൾ അവളുടെ മുഖത്തെ പുഞ്ചിരിയുടെ നറുകണമപ്പോഴെക്കും മദമിളകിയ ആന കാരണം തകർന്ന് തരിപ്പിണമായിപ്പോയി&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മൂന്നാം വയസ്സിൽ തിരുവെള്ളക്കാവു അമ്പലത്തിൽ ആദ്യാക്ഷരം കുറിക്കാൻ നാണുവെഴുത്തച്ചൻ മടിയിൽ ഇരുത്തി എന്റെ കൈ പിടിച്ച്‌ ഹരിശ്രീ എന്ന് എഴുതിച്ചപ്പോൾ അപ്പുറത്ത്‌ എഴുത്തിനിരുന്നിരുന്ന മാധവേട്ടന്റെ മോളെ നോക്കി ഹരിശീയിലെ ശ്രീ എന്നത്‌ എഴുതി ലവ്‌ ചിഹ്നമായപ്പോൾ എഴുത്തച്ചൻ എന്റെ മുഖത്തു നോക്കി പുഞ്ചിരിച്ച്‌ എന്റെ കാത്‌ പിടിച്ച്‌ തിരുമ്പിയ സമയം അവൾ അയ്യെ എന്നു കാണിച്ച്‌ എന്നെ കളിയാക്കിച്ചിരിച്ചപോൾ ആ പ്രണയം അവിടെയും അവസാനിച്ചു.....( അവളുടെ പേരു കാവ്യ എന്നായിരുന്നു, മാധവേട്ടന്റെ പേരു കൂട്ടി അവളെ കാവ്യാമാധവൻ എന്ന് എല്ലാവരും വിളിച്ചു...സിനിമയിൽ വന്നു നിഷാലിനെ കല്യാണം കഴിക്കുകയും ചെയ്തു...അടുത്തിടെ ടി വി യിൽ വിവാഹമോചനം നടത്തുകയാണെന്നു പറഞ്ഞു...എന്നെ വിളിച്ച്‌ "ചേട്ടനെ മറക്കാൻ ആവുന്നത്ര ശ്രമിച്ചു സാധിക്കുന്നില്ല അതു കൊണ്ടാ ഇങ്ങനെ ഒരു തീരുമാനം" എന്നും പറഞ്ഞു......സത്യായിട്ടും...!!!!)&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;നാലാം വയസ്സിൽ പ്രണയിച്ച അമ്മായിയുടെ മകളോട്‌ എപ്പോഴാണു ആ വികാരം തോന്നിയതെന്നറിയില്ല .....മണ്ണപ്പം ചുട്ടു കളിക്കുമ്പോഴാണോ, അതൊ അമ്മയും അച്ചനും കളിച്ച്‌ കെട്ടിപിടിച്ച്‌ കിടന്നപ്പോഴോ. പറയാതെ പോയ ആ പ്രണയത്തിൽ പിന്നീടെപ്പൊഴോ തോന്നിയ ഒരു ശൂന്യത വലുതായപ്പോൾ കല്യാണനിശ്ചയതലേന്നു അവൾ ആ പ്രണയം തുറന്നു പറഞ്ഞപ്പോൾ എന്നിലെ വിഡ്ഡി ഇളിച്ചുനിന്നു. (പണ്ടാരമടങ്ങാൻ അത്‌ എങ്ങാനും തിരിച്ചു വരാതിരുന്നാൽ മതിയായിരുന്നു) &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ബ്രാക്കറ്റിൽ ഉള്ളത്‌ വെറുതെയാണെങ്കിലും ബാക്കിയൊക്കെ സത്യാമാണെന്നു അമ്മ പറയാറുണ്ട്‌. നഷ്ടപ്രേമങ്ങളെ ഉള്ളിലൊതുക്കി ഇന്നും ഞാൻ ജീവിക്കുന്നു. ആ അഞ്ചു വയസ്സിനുള്ളിലെ എന്റെ എട്ട്‌ സുന്ദരികളെയും ഓർത്ത്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_wWW0gfLdc4o/S58t87V5c5I/AAAAAAAAAJA/nG_eleHFZnU/s1600-h/kkkkkkkkkkkkkkkk.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="111" src="http://2.bp.blogspot.com/_wWW0gfLdc4o/S58t87V5c5I/AAAAAAAAAJA/nG_eleHFZnU/s400/kkkkkkkkkkkkkkkk.jpg" vt="true" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;(ഈശ്വരാ ആ പെണ്ണുങ്ങൾ മുകളിലുള്ളവരൊന്നുമാവല്ലേ എന്നാ എന്റെ പ്രാർത്ഥന.)&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;(അഗ്രഗേറ്ററിൽ വരാത്തതു കൊണ്ട്‌ ഒരു റീപോസ്റ്റ്‌ കൂടെ)&lt;/div&gt;&lt;br /&gt;&lt;br /&gt;ചിത്രങ്ങൾ :&amp;nbsp;എന്റെ സ്വന്തം. അമ്മച്ചിയാണേ സത്യം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-5463251924433647212?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/5463251924433647212/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/03/blog-post_16.html#comment-form' title='48 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/5463251924433647212'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/5463251924433647212'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/03/blog-post_16.html' title='എട്ട്‌ സുന്ദരികളും  ഞാനും'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_wWW0gfLdc4o/S58uHfoCBII/AAAAAAAAAJI/p7mqRKsaOjo/s72-c/Untitled-1+copy.jpg' height='72' width='72'/><thr:total>48</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-842540498405378705</id><published>2010-03-08T09:08:00.000+04:00</published><updated>2010-03-08T09:08:44.462+04:00</updated><title type='text'>വേണ്ടപ്പെട്ടവന്റെ മരണം ഒരു ഫ്ലാഷ്‌ ബാക്ക്‌</title><content type='html'>&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;(പ്രിയ വായനക്കാരെ..... നിങ്ങളുടെ വീട്ടിലുള്ളവരോ, നാട്ടിലുള്ളവരോ, ബന്ധുക്കളോ ആയ ആരെങ്കിലും മരണപെട്ടുപോയിട്ട്‌ നിങ്ങളതു കാണുവാൻ പോയ ആ ഒരു നിമിഷം മനസ്സിലേക്കൊന്ന് കൊണ്ട്‌ വരിക. അതിനു ശേഷം വായന തുടരുക.)&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_wWW0gfLdc4o/S5SGK5t_4wI/AAAAAAAAAIU/79nKzoPUpuo/s1600-h/savam.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="213" kt="true" src="http://1.bp.blogspot.com/_wWW0gfLdc4o/S5SGK5t_4wI/AAAAAAAAAIU/79nKzoPUpuo/s320/savam.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ചന്ദനത്തിരിയുടെ ഗന്ധം മൂക്കിലേക്ക്‌ പാഞ്ഞ്‌ കയറുന്നു. വേലിയോടും മതിലിനോട്‌ ചേർന്നുനിന്നും ആളുകൾ പിറു പിറുക്കുന്നു. വടക്കു ഭാഗത്ത്‌ തനിക്കിരിക്കാൻ ഇനി മൂവാണ്ടൻ മാവിന്റെ കൊമ്പും നേന്ത്രവാഴ ഇലയും ഉണ്ടാകില്ലല്ലോ എന്ന് വിചാരിച്ച്‌ കാക്ക നിർത്താതെ കരയുന്നുണ്ടാകും. പശ്ച്ചാത്തലത്തിൽ രാമായണം മുഴങ്ങും. അതെ...ചില സമയങ്ങളിൽ നാടിനെയോ വീടിനേയോ കുറിച്ച്‌ ആലോചിക്കുമ്പോൾ മരണവീടിന്റെ ഈ ദു:ഖാന്തരീക്ഷം ഉറുമ്പ്‌ കുത്തി നോവിക്കുന്നതുപോലെ ഇടക്കിടെ ഒന്നു നോവിപ്പിക്കും. കത്തിച്ചു വച്ച നിലവിളക്കും, നാഴിയിലും ഇടങ്ങഴിയിലും നിറച്ച്‌ വച്ച അരിയും നെല്ലും, രണ്ടായി പകുത്ത നാളികേരവും ശവത്തിനരികിൽ നിശബ്ദസാക്ഷികളായി അപ്പോൾ നിൽക്കും. തലേദിവസം കഞ്ഞികുടിച്ചതിനു ശേഷം വലിച്ചെറിഞ്ഞ പ്ലാവിലകുമ്പിളുപോലും അവസാനം കടിച്ചു തുപ്പിയ തേങ്ങാകൊത്തിനൊപ്പം ഒന്നു തേങ്ങും. തലമുറകളുടെ ചവിട്ടേറ്റ്‌ തഴമ്പിച്ച വീടിന്റെ ചവിട്ടുപടികൾ അന്നാദ്യം ദു:ഖം ഉള്ളിൽ കടിച്ചമർത്തി നാട്ടുകാർക്കായി തന്റെ തലകുനിച്ച്‌ കൊടുക്കും. മരിച്ചയാളുടെ അവസാന വിയർപ്പ്‌ പതിഞ്ഞ കുപ്പായം തുരുമ്പു പിടിച്ച ആണികളിൽ കിടന്ന് അപ്പോഴും ആടിക്കൊണ്ടിരിക്കും. പെൺ മക്കളുടെ അലറി വിളിച്ചുള്ള കരച്ചിലുകളുടെ തനിയാവർത്തനം അപ്പോഴും മുഴങ്ങും.&lt;/div&gt;&lt;div style="text-align: justify;"&gt;വിഷാദം നിറഞ്ഞ്‌ ചുളിവുകൾ വീണ പല നെറ്റിത്തടങ്ങളും, കൈ അച്ചുതണ്ടാക്കിയ താടികളും, വിരഹത്തിന്റെ നിഴൽ പടർന്ന ഹൃദയങ്ങളും വീടിന്റെ പല മൂലക്കും നമ്മുക്ക്‌ ആ സമയം കാണാൻ കഴിയും. അടക്കാനാവാത്ത വിതുമ്പലുകളും അടക്കി പിടിച്ച തേങ്ങലുകളും നേർത്ത നെടുവീർപ്പുകളും, നിശ്വാസങ്ങളും ഇടക്കിടെ അതിനു കൂട്ടു ചേരും. അതൊന്നും നടക്കുന്നത്‌ അറിയാതെ ചെറിയ കുട്ടികൾ ഇടവഴിയിലോ അപ്പുറത്തെ വീട്ടിലോ കളിക്കുന്നുണ്ടാവും. വിശന്നിരിക്കുന്ന ആ വീട്ടിലെ വളരെ ചെറിയ കുട്ടികളെ ഒക്കത്ത്‌ വച്ച്‌ പെണ്ണുങ്ങൾ മാറിനിന്ന് അവരുടെ വിശപ്പടക്കുന്നുണ്ടാകും. ഭക്ഷണം കൊടുക്കുമ്പോഴും ഇടക്കിടക്ക്‌ കണ്ണുകൾ നിറഞ്ഞ്‌ തുളുമ്പും.ആ സമയം അകലെ വളപ്പിൽ നിന്ന് മാവ്‌ മുറിക്കുന്ന ശബ്ദം ഒരു പ്രത്യേക താളത്തിൽ കേൾക്കാം. അപ്പോൾ വിറകുവെട്ടുകാരുടെ മഴുവിനു ചെണ്ടക്കോലിനേക്കാൾ താളബോധം കൈ വരും. ആ സമയം അകലെ നിന്ന് വന്നണഞ്ഞ മക്കൾ ആ കാലിൽ വന്ദിച്ച്‌ അന്ത്യസ്പർശനത്തിന്റെ വിടപറച്ചിലിൽ ആരംഭിച്ചിരിക്കും. അതിനെ മുറിച്ചെന്നവണ്ണം ആരുടെയോ കാൾ വന്ന് പരിചയക്കാരന്റെ മൊബെയിൽ "ലജ്ജാവതി" പാടികൊണ്ടിരിക്കും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;തോർത്ത്‌ മുണ്ട്‌ തോളത്തിട്ട്‌ എല്ലാത്തിനും മുൻ കൈ എടുത്ത്‌ ഒരാൾ ഉറക്കമിളച്ച കണ്ണുകളൊടെ മുറ്റത്തുണ്ടാകും. ഒരു നിമിഷം ഒന്നാലോചിച്ചു നോക്കൂ അത്‌ നമ്മൾ തന്നെ ആയിരുന്നില്ലേ?. കണ്ണീരിന്റെ തണുപ്പുള്ള അത്തരം ഓർമ്മകളിലേക്ക്‌ പോകുമ്പോൾ കണ്ണുകൾ കടലായി മാറും, "പോട്ടടാ" എന്ന് ആരെങ്കിലും വന്ന് തോളിൽ തട്ടി ആശ്വസിപ്പിക്കും. വേദനയുണ്ടെങ്കിലും അത്‌ വിഴുങ്ങും. ഇപ്പോൾ ഓർമ്മകളിലോട്ട്‌ നങ്കൂരമിട്ട്‌ നെഞ്ചിലൊന്നു തൊട്ടു നോക്കിയലറിയാം ആ മിടിപ്പിന്റെ തീവ്രത. ആകുലതകൾ മുഖത്തു കാണിച്ച്‌ അകലെ നിന്ന് വിവരം അറിഞ്ഞ്‌ വരുന്ന വരുന്ന ദമ്പതികളെ കാണാം. നേർ രേഖയിൽ വരുന്ന രണ്ടുപേരിൽ നിന്ന് ഭാര്യ നേരെ അകത്തേക്കു പോകും. ഭർത്താവ്‌ പാതി വഴിയിൽ കുട്ടിയേയും കൊണ്ട്‌ പരിചയമുള്ള ആരുടെയെങ്കിലും അടുത്തേക്കു വഴിമാറുകയും ചെയ്യും. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പൊങ്ങച്ച വർത്തമാനങ്ങൾ പറയുന്ന വകയിലെ അമ്മാവന്മാരും വല്യപ്പന്മാരും മുറ്റത്ത്‌ കസേരയിട്ട്‌ മുറുക്കി ചുവപ്പിച്ച്‌ മരണം കാണാൻ വന്ന ആരുടെയെങ്കിലും കുറ്റവും പറഞ്ഞിരിക്കുന്നുണ്ടാവും. ഏതെങ്കിലും തണലിന്റെ തണുപ്പിൽ. കൊഴിഞ്ഞ പല്ലുകൾക്കിടയിലൂടെ ഏറ്റവും കടുപ്പമുള്ള ചർച്ചകള​‍്‌ പരന്നു വീഴും. അതിന്റെ മിക്കവാറും ഇരകൾ ഗൾഫുകാരോ അടുത്തിടെ അടിപിടി നടത്തിയ ആരെങ്കിലുമോ ആകുകയും ചെയ്യും. മരിച്ചയാളെ അവസാനം കണ്ടപ്പോൾ വരെ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്ന സ്ഥിരം മൊഴിയും അവിടെ ഉയർന്നു വരും. അവരെ കുറിച്ച്‌ പിന്നീടുള്ള പറച്ചിലുകളിൽ ശൂന്യതയിൽ നിന്ന് അൽഭുതങ്ങളുടെ ആകാശത്തേക്ക്‌ മരിച്ചയാളുടെ ചെയ്തികളെ ഉയർത്തും. അപരിചിതരായ ബന്ധുക്കളുടെ മുഖത്ത്‌ നൊമ്പരത്തിൽ ചാലിച്ച ചെറുപുഞ്ചിരി വിടരും. &lt;/div&gt;&lt;div style="text-align: justify;"&gt;നെറ്റിയിൽ പൂശിയ ഭസ്മക്കുറിയുടെ കാൽപ്പനികതയോടെ സുസ്മരവേദനായുള്ള ആ കിടപ്പ്‌ കണ്ടാൽ ജീവനുള്ളതിനേക്കാൾ ചൈതന്യമുണ്ടെന്നു നമ്മുക്ക്‌ തോന്നുമായിരുന്നു. പെട്ടന്ന് അവസാനം നമ്മളുമായി ബന്ധപെട്ട ആ നിമിഷം ഒരു കൊള്ളിയാൻ പോലെ ഒന്നു മിന്നും. പെട്ടന്ന് കണ്ണിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടും. ചിതൽ പിടിച്ച ആ ഓർമ്മ പുസ്തകങ്ങൾ തുറന്നു നോക്കുമ്പോൾ കണ്ണുനീർ തുള്ളികൾ കരയുന്ന കർക്കിടകം പോലെ ധാരയായി ഒഴുകും. അപ്പോഴും അവരുടെ ചുണ്ടിനെ ചുംബിക്കാൻ വേണ്ടി ജനലിന്മേലോ മേശപ്പുറത്തോ ഇരിക്കുന്ന ബീഡികെട്ടുകൾ കൊതിക്കും, കൈതലം പുണരാൻ ഊന്നു വടികൾ വിതുമ്പും, വിരൽ സ്പർശമേൽക്കാൻ മുറുക്കാൻ ചെല്ലങ്ങളിലെ തളിർ വെറ്റിലകൾ തുടിക്കും, ചാരുകസേരകൾ തരിക്കും. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;സംസ്കാരം കഴിഞ്ഞാൽ അരയിൽ ഒളിപ്പിച്ച തോർത്ത്‌ മുണ്ടുകൾ തോളത്തിട്ട്‌ ആളുകൾ ഒന്നൊന്നായി കൊഴിഞ്ഞു പോകും. അവസാനം അടുത്തവീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിന്റെ പുകയോടൊപ്പം അപ്പുറത്തെ ശവശരീരം ദഹിപ്പിച്ച പുക കൂടി ചേർന്ന് ഉയരുന്നതും നമ്മുക്ക്‌ കാണാം. ആലോചിക്കുമ്പോൾ ഒരു ദുസ്വപ്നം പോലെ മനസ്സിലും എവിടെയോ പുകഞ്ഞു പൊന്തും. അപ്പോഴും ഇരിക്കാൻ വേറെ ഇടം കിട്ടിയ കാക്ക വെള്ളം കോരാൻ ഉപയോഗിക്കുന്ന കപ്പിയുടെ കര കര ശബ്ദത്തേയും ഭേദിച്ച്‌ കരയുന്നുണ്ടായിരിക്കും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-842540498405378705?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/842540498405378705/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/03/blog-post.html#comment-form' title='41 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/842540498405378705'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/842540498405378705'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/03/blog-post.html' title='വേണ്ടപ്പെട്ടവന്റെ മരണം ഒരു ഫ്ലാഷ്‌ ബാക്ക്‌'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_wWW0gfLdc4o/S5SGK5t_4wI/AAAAAAAAAIU/79nKzoPUpuo/s72-c/savam.jpg' height='72' width='72'/><thr:total>41</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-2719783110162678599</id><published>2010-02-27T10:43:00.001+04:00</published><updated>2010-02-27T11:21:19.809+04:00</updated><title type='text'>അരുന്ധതി</title><content type='html'>&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_wWW0gfLdc4o/S4i-ipjL25I/AAAAAAAAAIM/ZIuYBsrYwpk/s1600-h/554781_f520.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" kt="true" src="http://4.bp.blogspot.com/_wWW0gfLdc4o/S4i-ipjL25I/AAAAAAAAAIM/ZIuYBsrYwpk/s320/554781_f520.jpg" width="268" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇടകാലം മുറുകി മുറുകി കാലം വല്ലാതങ്ങ്‌ കയറിപോയിരിക്കുന്നു. അതെ, മദ്ദളത്തിൽ അരങ്ങേറ്റം കഴിഞ്ഞതിൽ പിന്നെ ഇത്രയും കാലം കയറ്റി ഞാൻ കൊട്ടിയിട്ടേയില്ല, കൊട്ടാൻ സാധിച്ചിട്ടില്ല എന്നു പറയുന്നതാവും ശരി. എന്നാലും വളരെ കാലം സാധകം ചെയ്ത ഓരു വാദ്യക്കാരനെപോലെയായിരുന്നു എന്റെ അന്നത്തെ കേളിയിലെ കൈവഴക്കം. ഒറ്റനോട്ടത്തിൽ എന്റെ കൊട്ട്‌ ഇതിനു മുൻപ്‌ കണ്ടിട്ടുള്ള ആർക്കും ഇന്ന് ഞാൻ കൊട്ടുമ്പോൾ എന്തോ എനിക്കു സംഭവിച്ചിട്ടുണ്ടെന്ന് തോന്നും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ശരിയാണ‍്‌, എനിക്കെന്താണു സംഭവിച്ചത്‌. ഇലത്താളം പിടിക്കുന്ന നാട്ടുകാരനും കൂട്ടുകാരനുമായ മണികണ്ഠേട്ടനും എന്നൊട്‌ ചോദിച്ചു. എന്തു സംഭവിച്ചുവെന്ന്. വിയർത്തുകുളിച്ച് കൊണ്ട് ഞാൻ മദ്ദളത്തിൽ കവിതകൾ തീര്‍ക്കുകയാണ‍്‌. ഇടകാലത്തിൽ നിന്നും ഇരികിടയിലേക്കെത്തിയപ്പോൾ ചെണ്ടക്കാരൻ കുട്ടേട്ടൻ ശരിക്കും വിയർത്തുവെന്നു തോന്നുന്നു..&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അങ്ങിനെ കവിത തീര്ക്കാ ന്‍ എന്താണ് കാരണം. അറിയാതെ കൊട്ടിന്റെ എണ്ണങ്ങൾ വരുന്നതിനു പകരം അവളുടെ മുഖമായിരുന്നു. അതെ....അരുന്ധതി....ദൈവം യാതൊരു കരുണയും കാട്ടാത്ത ഒരു നിഷ്കളങ്കമായ പെൺകൊച്ച്‌. എന്തിനാണവളെ പരിചയപ്പെട്ടത്‌. അരുന്ധതിനക്ഷത്രത്തെ കണ്ടാൽ ഒരു വർഷത്തേക്ക്‌ മരണമില്ല എന്ന് പഴമക്കാർ പറയാറുണ്ട്‌. ശരിയാണ്. അതു പോലെത്തന്നെയാണ് അവൾ. കവികൾ പറയുന്നതു പോലെ ഒരു കാവ്യസങ്കൽപ്പം. അതും കേരളത്തിലെ ഒരു വാദ്യക്കാരൻ ഈ പഞ്ചാബിൽ വന്ന്... എനിക്കറിയില്ല എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അതൊക്കെ ഒരു നിമിത്തമാണ്. അല്ലെങ്കിൽ ആശാന്റെ കൂടെ സാധാരണ വരുന്ന അയ്യപ്പേട്ടന്‌ ടൈഫോയിഡ്‌ പിടിക്കാനും പകരം ഞാൻ കൂടെ വരാനും വിധി എന്നല്ലാതെ എന്തുപറയാൻ...ഫൈനൽ ഇയർ ബി കോമിന്റെ സ്റ്റഡി ലീവു സമയത്താണ‍്‌ സംഭവം. ആശാൻ ഒരു വൈകുന്നേരമാണു വീട്ടിലേക്കു വന്ന് പറഞ്ഞത്‌, പഞ്ചാബിൽ ഒരു പഞ്ചവാദ്യവും പത്തു ദിവസവും കേളിയും ദീപാരധനയും ഉച്ചപൂജയും എല്ലാം വേണമത്രെ....ഞാൻ കൂടി ചെന്നാൽ ആശാനു കേളിക്കും മറ്റുമെല്ലാം എന്നെ വിടാം.പഞ്ചവാദ്യത്തിനു ഇലത്താളവും പിടിക്കാം. എന്തെങ്കിലുമാവട്ടെ പഞ്ചാബിലേക്കല്ലേ..ഇതേവരെ സ്ഥലം കണ്ടിട്ടുമില്ല. പോയികളയാം എന്നും വിചാരിച്ച്‌ പുറപ്പെട്ടതാണ‍്‌......ഇവിടെയെത്തി താമസമെല്ലാം ഏർപ്പാടാക്കി തന്നത്‌ അച്ചുവേട്ടനായിരുന്നു....എനിക്കും ആശാനും ഒഴികെയുള്ള ബാക്കിയെല്ലാവർക്കും ഹോട്ടലിൽ ആയിരുന്നു റൂമും ഭക്ഷണവും ആശാന്റെ പഴയ പരിചയക്കാരനും ആരാധകനും ആസ്വാധകനും ആയത്റ്റിനാൽ അച്ചുവേട്ടന്റെ വീട്ടിൽ ഞാനും ആശാനും. ആശാന്റെ കാര്യങ്ങൾ നോക്കാനാണു എന്നെ കൂടെ നിർത്തിയത്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അച്ചുവേട്ടൻ പഞ്ചാബ്‌ നാഷണൽ ബാങ്കിലെ മാനേജരാണ്‌. ഭാര്യ ഭാനുചേച്ചി, രണ്ടുപേരും ഒരു മകനോട്‌ എന്ന സ്നേഹമായിരുന്നു എന്നോട്‌ കാണിച്ചിരുന്നത്‌. ഒരേ ഒരു മകൾ അരുന്ധതി.....പ്ലസ്‌ ടുവിനു പഠിക്കുന്നു......ഒരു വീട്ടിൽ വിശ്വാസത്തോടെ കേറ്റി കിടത്തിയിട്ട്‌ എരപ്പത്തരം കാണിക്കുന്ന സ്വഭാവം ഇതുവരെ ഉണ്ടായിട്ടില്ല. എന്നിട്ടും അവളുമായി എങ്ങിനെയാണ്‌ അടുത്തത്‌.....അതു ഏതുതരം സ്നേഹമായിരുന്നുവെന്ന് ഇപ്പോഴും അറിയില്ല....പെങ്ങൾമാരില്ലാത്ത എനിക്ക്‌ അവൾ പെങ്ങളായിരുന്നോ? അതോ അപ്പോഴും കോളേജിൽ മുറക്ക്‌ കാമുകിമാരുണ്ടായിട്ടും അവളോട്‌ എന്താണൊരു പ്രത്യേകത തോന്നിയത്‌.....അതോ ഒരു ചേട്ടത്തിയമ്മ ലുക്ക്‌ ആയിരുന്നോ. എനിക്കറിയില്ല....എന്തായാലും ഞാൻ അവളുമായി പരിചയപ്പെടുമ്പോൾ ഞാൻ വളരെ ചൂടായി. സാധാരണ എല്ലാവരോടും ചിരിച്ച്‌ കളിക്കാറുള്ള ഞാൻ അവളോട്‌ മാത്രം എന്തിനാണു ചൂടായത്‌. അതെ എനിക്കു നല്ല ഓർമ്മയുണ്ട്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അവിടെ ചെന്നതിന്റെ രണ്ടാം ദിവസം ഉച്ചപൂജ കഴിഞ്ഞ്‌ അടുത്തുതന്നെയുള്ള അച്ചുവേട്ടന്റെ വീട്ടിലേക്ക്‌ ഞാൻ മദ്ദളവും കൊണ്ട്‌ പോകുമ്പോൾ പിന്നിൽ നിന്ന് വന്ന് മദ്ദളത്തിൽ അവൾ രണ്ടടി. ഞാൻ ആദ്യമൊന്നും പറഞ്ഞില്ല. പിന്നീട്‌ മദ്ദളം താഴെ വച്ച്‌ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുമ്പോൾ വീണ്ടും അവൾ വന്ന് മദ്ദളത്തിൽ കളിക്കുന്നു. ഞാൻ നന്നായി ശകാരിച്ചു. അവൾ പെട്ടന്ന് കരഞ്ഞു. പൊട്ടി പൊട്ടികരഞ്ഞു. എനിക്കാകെ എന്തോപോലെയായി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"ഞാൻ അപ്പൊഴത്തെ ദേഷ്യത്തിനു ചീത്തപറഞ്ഞതാ... കാര്യമാക്കണ്ടാ...പ്ലീസ്‌......ആരെങ്കിലും കണ്ടാൽ തെറ്റിദ്ധരിക്കും...."&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പെട്ടന്നു മുഖം പൊത്തിയിരുന്ന അവൾ മെല്ലെ കൈ മാറ്റി എന്നോടിങ്ങനെ പറഞ്ഞു" അയ്യടാ......ഞാൻ കരയുണു....പറ്റിച്ചേ........"&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അവൾ എന്നെ പറ്റിച്ചതാണെന്നു എനിക്ക്‌ മനസ്സിലായി. ഞാൻ എന്തായാലും ഒരു സോറി പറഞ്ഞു. ആ പരിചയം പിന്നീട്‌ അഞ്ചാറുദിവസത്തിനുള്ളിൽ വളർന്ന് വലുതായി. മൂന്നു നേരവും ഞാൻ അമ്പലത്തിൽ കൊട്ടുമ്പോൾ അവൾ അത്‌ കാണുവാൻ വന്നിരുന്നു. അച്ചുവേട്ടനും വളരെ സന്തോഷമായി. കാരണം മകൾ ഇത്ര സന്തോഷമായിട്ട്‌ അവർ കാണുന്നത്‌ ആദ്യമായാണത്രെ. ആ ഏഴു ദിവസം കൊണ്ട്‌ ഞാൻ അവൾക്ക്‌ ഒരവിഭാജ്യഘടകമാകുകയായിരുന്നു. അവളുടെ ഫ്രണ്ട്സുകളെയെല്ലാം പരിചയപ്പെടുത്തി ഞാനവളുടെ ക്ലോസ്‌ ഫ്രണ്ടാണെന്നു പറഞ്ഞു. അപ്പോൾ അവളുടെ കണ്ണിൽ എന്തോ ഒരു പ്രത്യേകത ഞാൻ കണ്ടു. അവസാനം എട്ടാം ദിവസം കാലത്തെ കൊട്ടു കഴിഞ്ഞു. അവളുമായി സംസാരിക്കുന്ന സമയത്ത്‌ അവൾ പറഞ്ഞു;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;" നാട്ടിലേക്ക്‌ പോകണോ?...."&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അതെന്താ....&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒന്നൂല്യ.....&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"ഇത്രനാളും ഇങ്ങനെ കമ്പനിയായിട്ട്‌....പെട്ടന്ന് പോകുമ്പോൾ ഒരു വിഷമം......”&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"ശ്ശെ ....അതൊക്കെ രണ്ട്‌ ദിവസം അതങ്ങ്ട്‌ കഴീമ്പോൾ താനെന്നെ മറക്കും......”&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പെട്ടന്നു തന്നെ അവൾ ഒന്നു വിതുമ്പി.......അവൾ പറഞ്ഞു "ഞാനൊരു കാര്യം പറഞ്ഞാൽ എന്നോട്‌....എന്തെങ്കിലും....തോന്ന്വൊ.....&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;“ഇല്ല കുട്ടി പറയൂ.”&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;“എനിക്കൊരു കല്യാണമുണ്ടായിരുന്നെങ്കിൽ ഞാൻ ചേട്ടനെ കല്യാണം കഴിച്ചേനെ....”.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഞാനൊന്നു ഞെട്ടി, എങ്കിലും ചോദിച്ചു. “അതിനെന്താ.....പ്രശ്നം..”.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"അത്‌.....അത്‌.......ആർക്കും അറിയാത്ത എനിക്കും അച്ചനും അമ്മക്കും മാത്രമറിയുന്ന രഹസ്യം......ഞാനൊരു കാൻസർ പേഷ്യന്റാ.....എനിക്കാകെ രണ്ടോ മൂന്നോ കൊല്ലം കൂടിയെ ആയുസ്സുള്ളൂ......പിന്നെ ഈ പൊട്ടിച്ചിരിയും ബഹളവും അതെല്ലാം ഒരോ കോപ്രായങ്ങള‍്‌ അത്ര തന്നെ......പക്ഷെ....ഇപ്പോള്‍... എനിക്ക്‌ ശരിക്കും.......ജീവിക്കാൻ കൊതി തോന്നുന്നു....ഏട്ടാ.....എന്താപ്പൊ പറയാ....എവിടെയോ...ഒരു....ഒരു....എനിക്കറിയില്ലാ....അതെങ്ങിനെപറയണം ന്ന്......" &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഞാനാകെ തളർന്നു പോയി.....സത്യത്തിൽ ഞാൻ ഇത്രയും വിഷമിച്ച ഒരു സന്ദർഭം ഉണ്ടായിട്ടില്ല. ഭഗവാനെ എത്ര ആളുകൾ ഭൂമിയിൽ വെറുതെ ജീവിക്കുന്നു. ഈ പാവം കുട്ടിയോട്‌ എന്തിനാണു ദൈവം ഇങ്ങനെ ഒരു ക്രൂരത. ഞാൻ ആകെ ഒരു പരവശനായി. എന്തായാലും അവൾക്ക്‌ വേണ്ടി ഞാൻ ഇന്ന് ആത്മാർത്തമായി ദൈവത്തിനോട്‌ പ്രാർത്ഥിക്കണം. അങ്ങിനെ ദീപാരാധനക്ക്‌ ഞാൻ കേളി കൊട്ടികൊണ്ടിരിക്കുകയാണിപ്പോൾ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അതാണുതുടക്കത്തിൽ പറഞ്ഞത്‌. അതെ ഇരികിട കൊട്ടി കേറി. ചെണ്ടകൊട്ടുന്ന കുട്ടേട്ടനു ഞാൻ കൊട്ടുന്നതിനനുസരിച്ച്‌ താളം പിടിക്കാൻ പറ്റുന്നില്ല. പക്ഷെ എന്റെ മനസ്സിൽ അവളായിരുന്നു. ആ കേളി വെറും ഒരു ദീപാരാധന ചടങ്ങു മാത്രമല്ല. ഭഗവാനോടുള്ള പ്രാർത്ഥനയായിരുന്നു. ഭഗവാനേ. എന്റെ ഭഗവാനേ. അവളുടെ അസുഖം മാറ്റണേ. കലാശം കൊട്ടി. കേളി അവസാനിച്ചു. മദ്ദളം ഊരി താഴെ വച്ചു. എല്ലാവരും ഭഗവാനെ തൊഴുമ്പോൾ എന്റെ നേരെ മുന്നിൽ വന്ന് കൈ കൂപ്പി നിൽക്കുന്നു. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അവൾ.......അതെ....അരുന്ധതി, അമ്പലത്തിൽ എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുന്നു. പക്ഷെ അവൾ പൊട്ടി കരഞ്ഞുകൊണ്ടിരിക്കുകയാണ‍്‌. അവൾക്കറിയാം ഞാനന്ന് കൊട്ടുകയായിരുന്നില്ല. അവൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. അന്ന് രാത്രി ഞങ്ങൾ എല്ലാവരും കൂടി ഭക്ഷണം കഴിച്ചു. അത്ര ദിവസം സ്മാർട്ടായ ഞാനും അവളും അപ്പോഴെല്ലാം ഗ്ലൂമിയായിരുന്നു. പിറ്റേന്ന് എനിക്കെന്ത്‌ മറുപടി പറയണമെന്നോ യാത്ര പറയണമെന്നോ എനിക്ക്‌ അറിയുമായിരുന്നില്ല. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അച്ചുവേട്ടൻ എക്സാം കഴിഞ്ഞിട്ട്‌ അദ്ദേഹത്തെ വിളിക്കാൻ പറഞ്ഞു. ജോലിക്ക്‌ വല്ലതും ആയിരിക്കും. അവൾ അന്ന് തന്ന ഫോട്ടൊയും കൊണ്ട്‌ ഞാനും ആശാനും പടിയിറങ്ങുമ്പോൾ കട്ടിളപടിയിൽ പാതി മുഖം മറച്ച്‌ കണ്ണീരിൽ മുങ്ങിയ കണ്ണുകളും കവിളുകളുമായി അവൾ കൈ വീശി കാണിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പിന്നീട്‌ നാട്ടിൽ എത്തിയപ്പോൾ ഇടക്കിടെ വിളിച്ചിരുന്നു. പിന്നെ ഒരിടെ വിളി നിന്നു. വിളി മാത്രമല്ല നിന്നത്‌. ആ പൊട്ടിച്ചിരിയും കുലുക്കവും ആ നിഷ്കളങ്കതയും ശാലീനതയും എല്ലാം എല്ലാം.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ദുബായിൽ വച്ചാണു ഞാനാ വിവരമറിയുന്നത്‌. ആശാൻ വിളിച്ച്‌ പറഞ്ഞു. നാലാം ക്ലാസിൽ പടിക്കുമ്പോൾ ചെറിയച്ചൻ തല്ലിയപ്പോൾ കരഞ്ഞതിനു ശേഷം ഞാൻ വീണ്ടും ഈ ഇരുപത്തിരണ്ടാം വയസ്സിൽ കരഞ്ഞു. പിന്നീട്‌ വല്ലപ്പോഴുമൊക്കെ ഇപ്പോഴും അച്ചുവേട്ടനെ വിളിക്കാറുണ്ട്‌. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അവളുടെ മരണത്തിനു പത്തു ദിവസത്തിനു ശേഷം കമ്പനിയിൽ എനിക്ക്‌ ഒരു ലെറ്റർ കിട്ടി. മരിക്കുന്നതിനു മുൻപ്‌ അവൾ എഴുതിയതായിരുന്നു.......&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;സങ്കടത്തിൽ ചാലിച്ച ഒരു കത്ത്‌....&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഹൃദയം തുറന്ന ഒരു കത്ത്‌......&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ആ കത്തിന്റെ അവസാനത്തിൽ ഇങ്ങനെ എഴുതിയിരുന്നു. "&lt;strong&gt;അടുത്ത ജന്മം എനിക്കായിട്ട്‌ മാറ്റിവക്കണേ......പ്ലീസ്‌ " &lt;/strong&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇന്നും നാട്ടിൽ ലീവിനു വരുമ്പോൾ ഏതെങ്കിലും അമ്പലത്തിലെ ഉത്സവം കാണുമ്പോൾ ഞാൻ അവളെ ഓർക്കാറുണ്ട്‌......&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മുക്കുവനെ സ്നേഹിച്ച ആ മാലാഖയെ......ഒരു പക്ഷെ ചിലപ്പോൾ മാനത്ത്‌ ഏതെങ്കിലും നക്ഷത്രമായിവന്ന് എന്നെ നോക്കി എല്ലാ ദിവസവും രാത്രി അവൾ ചിരിക്കുന്നുണ്ടാവാം. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;strong&gt;ഒരു അരുന്ധതി നക്ഷത്രമായ്‌.............&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;(ഇന്ന് അവൾ മരിച്ചതിന്റെ ഓർമ്മദിവസം. എനിക്ക്‌ നൽകാൻ ഇതു മാത്രം റി പോസ്റ്റ്‌ ചെയ്യുന്നു)&lt;/strong&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-2719783110162678599?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/2719783110162678599/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/02/blog-post_27.html#comment-form' title='52 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/2719783110162678599'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/2719783110162678599'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/02/blog-post_27.html' title='അരുന്ധതി'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_wWW0gfLdc4o/S4i-ipjL25I/AAAAAAAAAIM/ZIuYBsrYwpk/s72-c/554781_f520.jpg' height='72' width='72'/><thr:total>52</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-1797328054595187109</id><published>2010-02-21T10:01:00.001+04:00</published><updated>2010-02-21T10:26:24.700+04:00</updated><title type='text'>ഒരു പ്രണയലേഖന കഥ</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_wWW0gfLdc4o/S4DL2Aq1E0I/AAAAAAAAAIE/UiWkbaa46Ps/s1600-h/Love+Letter+2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" ct="true" height="320" src="http://4.bp.blogspot.com/_wWW0gfLdc4o/S4DL2Aq1E0I/AAAAAAAAAIE/UiWkbaa46Ps/s320/Love+Letter+2.jpg" width="227" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp;ഉരുട്ടിയെഴുതിയ കറുത്ത അക്ഷരങ്ങൾക്കിടയിൽ തന്റെ ഇണയുടെ മുഖം തെളിയുന്നു, നുണക്കുഴി കാട്ടി പുഞ്ചിരി തൂകി ആ മുഖം പെട്ടന്ന് ദേഷ്യത്തോടെ നിൽക്കും, പരിഭവം പറയും. കണ്ണോടു കണ്ണുനോക്കി നാഴികകൾ ചിലവഴിക്കും. അതെ...പ്രണയത്തിന്റെ&amp;nbsp;കാൽപ്പനിക ഭാവങ്ങൾ സമ്മാനിച്ചവ ആയിരുന്നു പ്രണയ ലേഖനങ്ങൾ. ഒരു നോട്ട്‌ ബുക്കിന്റെ പേജിൽ അല്ലെങ്കിൽ ഇരുപത്തഞ്ചു പൈസയുടെ ഒരു വലിയ പേപ്പറിൽ അതുമല്ലെങ്കിൽ അച്ഛനോ അമ്മാവനോ ഗൾഫിൽ നിന്ന് കൊണ്ടുവരുന്ന പൂക്കളുടെ ചിത്രമുള്ള ലെറ്റർപ്പാഡുകളിൽ, അങ്ങിനെയെത്ര പ്രേമലേഖനങ്ങൾ നമ്മുടെയൊക്കെ കണ്ണില്‍ വസന്തം വിരിയിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ നൂറും പാലും കലർത്തിയെഴുതിയ കത്തുകള്‍. ചിലതിനു ഒരു പക്ഷെ കണ്ണീരിന്റെ നനവുണ്ടാകും, ചിലതിനു പേടിയുടെ കറുത്ത ചുവയുണ്ടാകും... എന്നാലും ചുരുട്ടി കൂട്ടിയ കടലാസുകൾ അവളുടെ ഞെളിപിരികൾ കണ്ടറിഞ്ഞ ഡസ്കിലോ ബഞ്ചിന്റെ അടിയിലോ, ഹംസങ്ങളായ കൂട്ടുകാരിയുടെ കയ്യിലോ കലുങ്കിനു മുന്നിലൂടെ പോകുമ്പോൾ സൈക്കിളിൽ പിൻ തുടർന്ന കൊടുക്കുന്നതോ തിരികെ ലഭിക്കുന്നതോ ആയ നിര്മ്മുലസുഖത്തിനെ എത്ര ഓർത്താലാണു മതി വരുക. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ചിലപ്പോൾ അവളുമാർ ഇരിക്കുന്ന ബഞ്ചിൽ പോയി “നിന്നെയെനിക്കിഷ്ടമാണ‍്‌” എന്ന മൂന്നക്ഷരം വിറക്കുന്ന കൈകള്‍ കൊണ്ട് എഴുതിയിടും, അമ്പേറ്റ് പുളയുന്ന ഒരു ഹൃദയചിഹ്നവും കൂട്ടിനുണ്ടാകും. എന്നിട്ട്‌ പിറ്റേ ദിവസം ചെന്ന് അവൾ മറുപടി എഴുതിയിട്ടുണ്ടോ എന്നു ആകാംക്ഷയോടെ നോക്കും. കത്തിനു മറുപടി കിട്ടിയാൽ ഉച്ചയൂണിനൊപ്പം അവളുടെ സ്നേഹത്തിന്റെ എരിവും കൂടെയുണ്ടാകും. കലണ്ടറുകളിൽ ചുവന്ന അക്കം വരരുതേ എന്ന പ്രാർത്ഥനയോടെ തലേദിവസം എഴുതിയ പല കത്തുകൾക്കും ജനലിലൂടെ പരന്ന നിലാവിന്റെ സുഖമുണ്ടായിരുന്നു. രാത്രിയില്‍ പ്രണയലേഖനങ്ങൾ എഴുതുമ്പോൾ ചിലപ്പോൾ അമ്മയുടെ കാലടി പെരുമാറ്റം കേട്ടാലോ അല്ലെങ്കിൽ മുറ്റത്തു അത്താഴം കഴിഞ്ഞ്‌ ഉലാത്തുന്ന മുതിർന്നവരുടെ ഏമ്പക്കമോ ചുമയോ കേൾക്കുമ്പോഴോ പെട്ടന്നു പുസ്തകത്തിനിടയിലേക്ക്‌ ഊളിയിടും. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കത്ത്‌ തുറക്കുമ്പോള്‍ ആദ്യം കാണുക&amp;nbsp;"കുത്തു"കൾക്ക്‌ മുന്നിലുള്ള തേനില്‍ ചാലിച്ച ചെല്ലപേരുകള്‍ ആയിരുന്നു. അപ്പോള്‍ അവളുടെ മുഖം കത്തില്‍ തെളിഞ്ഞുവരും. കല്ലിട്ട കുളം പോലെ മനസ്സ്‌ ഒന്ന് തുള്ളികളിക്കും. കത്തുകള്‍ വായിക്കുമ്പോള്‍ മനസ്സിന്റെ അമ്പലത്തില്‍ ഉത്സവം കൊടിയേറും. ആ സമയം ദീവെട്ടി വെളിച്ചവും പഞ്ചവാദ്യവും പഞ്ചാരിമേളവും ഒക്കെ സംഗീതാത്മകമായി മനസ്സിൽ തെളിഞ്ഞുവരും. ഇടത്തേ ചെവിക്കു താഴെയുള്ള അവളുടെ മറുകിനെകുറിച്ചും ചുണ്ടിന് മുകളിലുള്ള കാക്കാപുള്ളിയെ കുറിച്ചും കാന്ത ശക്തിയുള്ള കണ്ണുകളെ കുറിച്ചും അവളുടെ പൊട്ടിനെ കുറിച്ചും, കാതിലെ മോട്ടുകമ്മലിനെ കുറിച്ചും, മതിവരുവോളം കാമുകന്‍&amp;nbsp;വർണ്ണിച്ച വരികൾക്ക്‌ വയലാറിന്റെ പ്രേമകവിതകളെക്കാള്‍ കാല്പ്പമനിക ഭാവമുണ്ടായിരുന്നു. ഒരു പക്ഷെ ആദ്യ ചുംബനം അക്ഷരങ്ങളിലൂടെ പകര്ന്ന്പ്പോൾ അവന്റെയോ അവളുടെയോ ഈറനണിഞ്ഞ കൺപീലികൾ കൂമ്പിപ്പോകുന്നത് കാണാമായിരുന്നു. കത്തിലെ പിണക്കങ്ങളിൽ ഇരുവരുടെയും മനസ്സ്‌ പാലക്കാടൻ പാളങ്ങളിലെ തലങ്ങും വിലങ്ങും പായുന്ന തീവണ്ടികളെപ്പോലെ ചീറി പാഞ്ഞിരുന്നു. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; തലേദിവസം അവൾക്ക്‌ വേണ്ടി എഴുതിവക്കുന്ന കത്തുകൾക്ക് രാവിലെ മഷിയുടെ ഒരു തരം സുഗന്ധമുണ്ടായിരിക്കും. ഉച്ചക്കേത്തെത്തുമ്പോൾ ചോറ്റുപാത്രത്തിനെ ഉമ്മ വച്ച് മോരിന്റെയോ പപ്പടത്തിന്റെയോ മണമായി പരിണമിക്കും. വൈകുന്നേരമാകുമ്പോഴേക്കും സ്കൂൾ കുപ്പായങ്ങളെപ്പോലെ മുഷിയാൻ തുടങ്ങും. വായിച്ചാലും വായിച്ചാലും മതിയാവാത്ത കത്തുകൾ പോയ കാലത്ത്‌ നിന്നൊരു ചരട്‌ നീണ്ടു ചെല്ലും പോലെ ആ കത്ത്‌ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ഏന്തോ ഒന്നു അതിലുണ്ടായിരുന്നു. ചുരുക്കി പറഞ്ഞാല്‍ കൗമാരത്തെ നിമിഷാർദ്ധം കൊണ്ട്‌ അപ്പൂപ്പന്‍ താടി കണക്കേ പറത്തിയ സ്വപ്നത്തിന്റെ സൂത്രധാരന്‍ ആയിരുന്നു അത്തരം പ്രണയലേഖനങ്ങൾ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ആറരയുടെ ചുവന്ന ഇരുട്ടില്‍ ചിരിച്ചും പരിഭവം പറഞ്ഞും എഴുതുന്ന കത്തുകള്‍ പാതിയെത്തുമ്പോള്‍ ചിലപ്പോള്‍ കുശുമ്പ് മൂത്ത് പേന വിട്ട് വിട്ട് എഴുതാന്‍ തുടങ്ങും. തോഴനായ പേനയെ ശകാരിച്ച് വീണ്ടും എഴുത്ത് തുടങ്ങും. പ്രണയത്തെ കുറിച്ച് അറിയാമായിരുന്ന&amp;nbsp;അപ്പൂപ്പന്മാർ അത് കണ്ട് ചിരിക്കും. അപ്പോള്‍ കുമ്മായ ചുമരില്‍ മുറുക്കി തുപ്പലുകള്‍ പൊട്ടിടും. ഭാഗവതരുടെ തംബുരു ചുമക്കുന്ന ശിഷ്യരെപ്പോലെ ആയിരുന്നു കത്തിന്റെ കൂടെ കൊടുക്കുന്ന പനിനീര്‍ പൂക്കളും മിടായികളും. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കാലമിങ്ങനെയാണ‍്‌ നമ്മളിൽ നിന്ന് എന്തെങ്കിലുമൊക്കെ കെടുത്തി കളഞ്ഞുകൊണ്ടിരിക്കും. വെറുതെയാണെന്നറിഞ്ഞിട്ടും കുട്ടിയാകാൻ മോഹിപ്പിക്കുന്ന ഇത്തരം ഒരു കാലം വേണമെന്ന് എല്ലാ മനസ്സും ഇപ്പോഴും കൊതിക്കുന്നു. ശരിയല്ലേ.?&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ചിത്രം : ഗൂഗിളമ്മായി തന്നത്‌&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-1797328054595187109?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/1797328054595187109/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/02/blog-post_21.html#comment-form' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/1797328054595187109'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/1797328054595187109'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/02/blog-post_21.html' title='ഒരു പ്രണയലേഖന കഥ'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_wWW0gfLdc4o/S4DL2Aq1E0I/AAAAAAAAAIE/UiWkbaa46Ps/s72-c/Love+Letter+2.jpg' height='72' width='72'/><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-2118940713473926099</id><published>2010-02-13T17:51:00.000+04:00</published><updated>2010-02-13T17:51:47.179+04:00</updated><title type='text'>വാലന്റൈൻ സ്പെഷ്യൽ - പൂരപ്പറമ്പിലെ അവൾ</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_wWW0gfLdc4o/S3at5otQ27I/AAAAAAAAAH8/p-DFzrKZ3wQ/s1600-h/untitled.bmp" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" ct="true" height="320" src="http://3.bp.blogspot.com/_wWW0gfLdc4o/S3at5otQ27I/AAAAAAAAAH8/p-DFzrKZ3wQ/s320/untitled.bmp" width="298" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: justify;"&gt;ആലിലകൾ ചുവന്ന പട്ടുടുത്ത കോമരങ്ങളെ പോലെ ഉറഞ്ഞു തുള്ളുന്നുണ്ടാവും. ഉയരത്തിൽ നിന്ന് പൂരപറമ്പുകളിലെ എല്ലാ കാഴ്ച്ചകളും ഒരു പക്ഷെ കൊടിമരത്തോടൊപ്പം അരയാലും കാണുന്നുണ്ടായിരിക്കും. ഉത്സവത്തെ കുറിച്ച്‌ മനസ്സിന്റെ കാൻ വാസ്സിൽ ചില ചിത്രങ്ങൾ വരച്ചാൽ ആദ്യം വരുന്നത്‌ ആനപിണ്ടത്തിന്റെ സുഖമുള്ള ഒരു നാറ്റമായിരിക്കും. നാറ്റത്തെ വരക്കാൻ ബുദ്ദിമുട്ടാണെന്ന മുടന്തൻ ന്യായം അവിടെ അപ്രായോഗികമാകും. അതിനു വേണ്ടി മൂക്കിലെ ചെമ്പകരോമങ്ങൾ വകഞ്ഞു മാറികൊടുക്കും. &lt;/div&gt;&lt;div style="text-align: justify;"&gt;ഇത്തരം പൂരദിവസം മൺ പുറ്റുകളിൽ മാളങ്ങൾ തിരയുന്ന പാമ്പിനേപോലെ തന്റെ ഹൃദയമിടിപ്പ്‌ തൊട്ടറിഞ്ഞവൾക്കായി മിഴികളുടെ ഒരു പരതൽ പതിവായിരുന്നു. അതെ.... അവളെ ഒരു മാത്ര കണുവാൻ വേണ്ടി കൃഷ്ണമണികൾ വലത്തോട്ടും ഇടത്തോട്ടും ഊഞ്ഞാലാടാൻ തുടങ്ങും. പൂഴിമണ്ണിൽ കിടക്കുന്ന കാറിതുപ്പിയതിനുമേൽ ചവുട്ടി അവളുടെ പട്ടുപാവാടയെ തിരയും. കദനയുടെ ശബ്ദം കേൾക്കുമ്പോൾ ഒന്നു ഞെട്ടി യാഥാർത്ഥ്യത്തിലേക്ക്‌ തിരിച്ചു വരും. എത്തിയില്ലെന്നറിയുമ്പോൾ കല്ലുപതുച്ച ഇടവഴികളിലേക്ക്‌ കണ്ണുകൾ പായും. പശ്ചാത്തലത്തിൽ പഞ്ചാരിയോ പാണ്ടിയോ അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ടാകും. കുട്ടികളുടെകരച്ചിലുകളും പൂരകച്ചവടക്കാരുടെയും പീപ്പികളുടെയും കലപിലകളും അതിനെന്നവണ്ണം താളം പിടിക്കും. നീലവാനത്തെ പൂത്തുമ്പികൾ പോലും അവനുകൂട്ടായി ആ തിരക്കിൽ അവളെ തിരയും. ഉമിനീരിറക്കുമ്പോൾതൊണ്ടയിലെ മുഴപോലും കയറ്റിറക്കത്തിനിടയിൽ അവളുണ്ടോ എന്ന് തിരക്കിലേക്ക്‌ ഒന്നെത്തിനോക്കും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അവളില്ലാത്ത പൂരപറമ്പ്‌ ആളുകൾ തിങ്ങിനിറഞ്ഞിട്ടും ശവപറമ്പ്‌ പോലെ ശൂന്യമായി ചിലർക്ക്‌ തോന്നി. കൂട്ടുകാർ കൈ പിടിച്ച്‌ വലിക്കുമ്പോഴും ഒരിക്കലും അവൾ വരില്ലെന്നറിയാം. എന്നിട്ടും നിഴലിനു നിറം വരുമെന്ന പോഴത്തരം ചിന്തിച്ച പലരുടെയും മനസ്സ്‌ അവൾക്ക്‌ വേണ്ടി എത്തിനോക്കി. അപ്പോഴും ആനപുറത്തിരുന്ന് വേൺചാമരം വീശുന്നയാളുടെ കക്ഷത്തിൽ നിന്ന് വരുന്ന വിയർപ്പുനാറ്റത്തെ ആന ചെവികൊണ്ട്‌ ആട്ടിപായിക്കുന്നുണ്ടാകും. തൊലി പൊളിക്കാത്ത അടക്കാ വലുപ്പമുള്ള ആനയുടെ കണ്ണിന്റെ ഏതെങ്കിലും ഒരു ഓരത്ത്‌ അവളുടെ പ്രതിബിംബം കാണുന്നുണ്ടോ എന്നു കണ്ണും കൂർപ്പിച്ച്‌ നോക്കും. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇര വിഴുങ്ങുന്ന പാമ്പിനെപ്പോലെ സൂര്യനെ കുന്നുകൾ വിഴുങ്ങുന്നുണ്ടാകും . വെടികെട്ടിന്റെ മായാപ്രപഞ്ചത്തിൽ ഉയർന്നുപൊട്ടിയ അമിട്ടുകുറ്റിയുടെ മിന്നലിൽ ഒരു നിമിഷം അവളുടെ രൂപം മിന്നിമറയും. പാതിസെക്കന്റിൽ അമിട്ടിന്റെ കരുണയിൽ കിട്ടിയ ആ മുഖം വീണ്ടും തിരയും. ത്രിസന്ധ്യ സമയം കേളി കൊട്ടിക്കേറുന്ന ദീപാരാധന നടയിൽ അവൾ ഹാജരുണ്ടാകും. അമ്പിളി കലപോലെ കുഞ്ഞു ചന്ദനകുറിയും തൊട്ട്‌, പച്ച പട്ടുപാവാടയും ഉടുത്ത്‌ അവൾ വരുന്നുണ്ടാകും. അമ്പലപടികളിലെത്തുമ്പോൾ മെല്ലെ കുനിയും, ഒരു കൈ മാറത്ത്‌ അമർത്തി മറുകൈ കൊണ്ട്‌ പടികൾ തൊട്ട്‌ തലയിൽ തൊടും. പിന്നിയിട്ട മുടിയപ്പോൾ പുറത്തുനിന്നും തോളിലൂടെ താഴേക്ക്‌ തൂങ്ങും. ആ സമയം തുപ്പലം പുരളാത്ത ചുണ്ടുകൾ എന്തോ മന്ത്രിക്കും. ദീപസ്തംഭത്തിനു മുന്നിൽ നിൽക്കുമ്പോൾ അവളുടെ രണ്ടു കൈപത്തികളും ഇണചേരും. അടക്കി നിർത്താൻ പറ്റാത്ത പല കണ്ണുകളും അതു കാണും. ദേവസന്നിധിയിൽ വച്ച്‌ പുണർന്ന് കിടക്കുന്ന രണ്ട്‌ കൈകളിലേയും കുപ്പിവളകൾ അപ്പോൾ കയ്യിന്റെ താഴേക്ക്‌ തളർന്ന് ഊർന്നിറങ്ങും. മുടിക്കിടയിൽ തിരുകിയ തുളസിയിലകൾ അപ്പോൾ കൊഞ്ഞനം കുത്തുന്നുണ്ടാകാം. അതും നോക്കി നമ്മൾ ചിരിക്കും. കൂട്ടിപെരുക്കൽ കഴിഞ്ഞു കേളി ഇടകാലം തുടങ്ങിയാൽ ചെണ്ടയുടെയും മദ്ദളത്തിന്റെയും നാദം പ്രണയത്തിന്റെ ഈരടികളായി മാറും. ഉണങ്ങലരി പായസം നുണയുന്ന ചോണനുറുമ്പുകൾപോലും ആ സമയം തലപൊക്കി അവളെ ഒന്നു നോക്കി വെള്ളമിറക്കും. &lt;/div&gt;&lt;div style="text-align: justify;"&gt;അവസാനം പ്രണയത്തിന്റെ വാക്കുകളെ ഗണപതിക്ക്‌ ഉടച്ചെറിഞ്ഞ്‌ ഇരുട്ടിനെ മുറിച്ചു കൊണ്ട്‌ അവൾ മറയും. കാമുകഹൃദയങ്ങൾ അപ്പോൾ ഞെട്ടിൽ നിന്നും വേർപ്പെട്ട കണ്ണിമാങ്ങയെന്നവണ്ണം വേദനിക്കും. പക്ഷെ കിനിഞ്ഞു വരുന്നത്‌ ചുണക്കു പകരം കണ്ണീരാകും എന്നു മാത്രം. രാത്രിപൂരത്തിന്റെ ശബ്ദത്തിലും അവളുടെ നാദമായിരിക്കണം അനുഭവപ്പെട്ടിരുന്നത്‌. അവളാണെന്ന വിശ്വാസത്തിൽ തലയിണയെ കെട്ടിപിടിച്ച്‌ കിടന്നപ്പോൾ തലയിണയും കണ്ണിൽചോരയില്ലാതെ ചതിച്ചു. കാരണം തലയിണ തലമുടിയുമായി അനുരാഗബദ്ധയായി അലിഞ്ഞുചേർന്നിരുന്നു. മനസ്സുകൊണ്ട്‌ കയ്യിൽ ദർഭപുല്ലണിഞ്ഞ്‌ ആ പ്രണയത്തിനു പിണ്ടമിട്ട്‌ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ഉറക്കത്തിലേക്ക്‌ മെല്ലെ ഊളിയിടും. കാഴ്ച്ചക്കപ്പുറത്തെ സുന്ദരസ്വപ്നങ്ങളിലേക്ക്‌........&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-2118940713473926099?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/2118940713473926099/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/02/blog-post_13.html#comment-form' title='33 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/2118940713473926099'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/2118940713473926099'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/02/blog-post_13.html' title='വാലന്റൈൻ സ്പെഷ്യൽ - പൂരപ്പറമ്പിലെ അവൾ'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_wWW0gfLdc4o/S3at5otQ27I/AAAAAAAAAH8/p-DFzrKZ3wQ/s72-c/untitled.bmp' height='72' width='72'/><thr:total>33</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-5786878339004435737</id><published>2010-02-08T14:49:00.002+04:00</published><updated>2010-02-08T15:46:15.816+04:00</updated><title type='text'>മരിക്കാത്ത ഓർമ്മകൾ</title><content type='html'>&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div align="center" style="text-align: justify;"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_wWW0gfLdc4o/S2_5fFRtTCI/AAAAAAAAAH0/sBiwipks9KU/s1600-h/untitled.bmp" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" kt="true" src="http://3.bp.blogspot.com/_wWW0gfLdc4o/S2_5fFRtTCI/AAAAAAAAAH0/sBiwipks9KU/s320/untitled.bmp" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പ്രസവവേദനയെടുത്ത്‌ പെണ്ണ​‍്‌ നിലവിളിക്കുന്നുണ്ടാകും....ആ സമയം ചിമ്മിനി വിളക്കിൽ നിന്നും ഓടിട്ട വീടിന്റെ ഉത്തരത്തിൽ മുട്ടുന്ന വിധം പുകയും ഉയരുന്നുണ്ടാകും. ആ സ്വർണ്ണവെളിച്ചത്തിൽ വീട്ടിലുള്ളപെണ്ണുങ്ങളെല്ലാം താടിക്കു കയ്യും കൊടുത്ത്‌ അവളെ തുറിച്ച്‌ നോക്കും. അന്നേരം പുറത്ത്‌ തവളയുടെ നിലവിളിക്കൊപ്പം ഇടവഴിയിൽ നിന്നും ഒരു ഇരമ്പൽ. അതെ...വണ്ടിയെത്തി. സമാധാനമായി...ഒരു നാടിന്റെ ആശ്രയമായ വാഹനമാകും അത്‌. നാടിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ അത്തരം ഒരു വണ്ടിയും ഒരു മനുഷ്യനും എല്ലാ ഗ്രാമങ്ങളിലും ഉണ്ടാകും. കാലൻ കോഴികൾ കൂവുന്ന പാതിരാത്രികളിൽ പോയി വിളിച്ചാലും രതിസുഖം പോലും പാതി വഴിയിൽ ഉപേക്ഷിച്ച്‌ യാതൊരു മടിയും കൂടാതെ പെട്ടന്നു പുറപ്പെടാൻ തയ്യാറായിട്ടുണ്ടാകും അവർ. നിമിഷാർദ്ധം കൊണ്ട്പാതി ഉറക്കത്തിൽ നിന്ന് എണീക്കുകയാണെങ്കിൽ ചെമ്പരത്തിയുടെ ചുവന്ന നിറമായിരിക്കും അവരുടെ കണ്ണുകൾക്ക്‌. അപ്പോൾ തന്നെ തീപ്പൊരിവട്ടം വീണ ഷർട്ടും കുടഞ്ഞണിഞ്ഞ്‌ പുറപ്പെടാൻ സന്നദ്ധരാകും അവർ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കൂരിരുട്ടിനെയും മഴനൂലുകളെയും ചീവീടുകളുടെ ശബ്ദത്തേയും ഭേദിച്ച്‌ അവരുടെ ശകടം നമ്മളെയും കൊണ്ട്‌ പാഞ്ഞിരുന്നതിനിടക്ക്‌ നിരവധി വീരകഥകൾ നമ്മുക്ക്‌ പറഞ്ഞു തരും. അത്തരം വേലിച്ചാട്ടകഥകളിൽ തോൽക്കാൻ മൻസ്സില്ലാത്ത ടി ജി രവിയുടെ റോളായിരുന്നു അവർക്ക്‌. എതിരെ വരുന്ന സീമന്തിനികളെ കാണുമ്പോൾ അവരൊന്നു തോണ്ടും. ലാലേട്ടന്റെ തോളുപോലെ അൽപ്പം ചരിഞ്ഞകണ്ണാടിയിൽ കൂടി പുറകു സീറ്റിലെ കാണാകാഴ്ച്ചകൾ മുഴുവനും ഒളിഞ്ഞിരുന്ന് കാണുന്ന കള്ളകൃഷ്ണന്മാരായിരുന്നു അവർ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ജീവിതത്തിലെ ഇത്തരം അനേകം രംഗങ്ങളിലും വണ്ടികളുടെ ഇരമ്പൽ നിറഞ്ഞു നിന്നിരുന്നു. ജീവനിൽ പാതിയായവളെ പിൻസീറ്റിൽ കൈകൊണ്ട്‌ ചേർത്തിരുത്തി പ്രണയവിചാരങ്ങൾ കൈമാറുമ്പോൾ പശ്ചാത്തലത്തിൽ നീട്ടിയും കുറുക്കിയും ഹോണടി നാദം വരും. വിടർന്ന ചിരി പെട്ടന്ന് മങ്ങി പോകും. ശൈശവത്തിനു ആശുപത്രികളെയും അമ്പലദർശനവും സമ്മാനിച്ചപ്പോൾ കൗമാരത്തിൽ പാടില്ലാത്ത പല പാപ കർമ്മങ്ങൾക്കും ഇത്തരം വണ്ടികൾ സാക്ഷിയായി. ഒരു പക്ഷെ മദ്യത്തിന്റെ ചഷകങ്ങൾ ആദ്യമായി നിറഞ്ഞു തുളുമ്പിയത്‌ ഇത്തരം വണ്ടിയിലെ ഒരു യാത്രയിൽ നിന്നാകണം. &amp;nbsp;അതേസമയം മദ്യസേവ കപ്പൽ കയറിയപ്പോൾ തലയിൽ തട്ടി വാണിംഗ്‌ തന്നതും അതേ ഡ്രൈവർ ആയിരിക്കണം. വ്രണിത യൗവ്വനങ്ങളെ സിനിമകൾക്കും പൂരപ്പറമ്പുകൾക്കും മാറി മാറി കൊണ്ടുപ്പോയ ആ വണ്ടിയുടെ സോളിംഗ്‌ തേഞ്ഞ ടയറിന്റെ അവസാനപാടുകൾ പതിഞ്ഞത്‌ നമ്മുടെ ഹൃദയത്തിലായിരിക്കണം. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒരു മുഷിഞ്ഞ തോർത്തുമുണ്ടും പഴയ ഒരു മാതൃഭൂമി ദിനപത്രവും ബീഡിപുകയുടെ മണവും തിങ്ങി നിറഞ്ഞ വണ്ടിക്കകത്ത്‌ ജയിക്കാനായി മാത്രം ജനിച്ചവരായിരുന്നു അവർ. രാവിലകളിലും രാത്രിയിലുമുള്ള ഏതു യാത്രയിലും നികേഷ്‌(ഇന്ത്യാവിഷൻ) ഇല്ലാത്ത ന്യൂസ്‌ അവറുകളുടെ സം പ്രേഷണം നാടിന്റെ നിറഞ്ഞ യൗവ്വനങ്ങളെ വളയം പിടിപ്പിച്ച&amp;nbsp; അത്തരം വണ്ടിക്കുള്ളിലായിരുന്നു നടന്നിരുന്നത്‌. പുതിയ ഗോസിപ്പുകൾ അറിയുമ്പോൾ കണ്ണുകൾ ഇമ വെട്ടാതെ കൂർപ്പിച്ചു അവരുടെ മുഖത്തേക്ക്‌ തന്നെ നോക്കും... പുറത്തു പറയാൻ പറ്റാത്ത പല പ്രണയങ്ങളും ആ സമയം വീർത്തു പൊട്ടി വേലിചാട്ടകഥകളായി മാറി. അത്ഭുതം പൂണ്ട്‌ അവരുടെ പാതി വെളുത്ത ശിരസ്സുകളിലേക്ക്‌ നോക്കിയാൽ ബീഡികറപുരണ്ട പല്ലും മോണയും കാട്ടി ചിരിച്ചു കാട്ടും. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മുപ്പതു കിലോമീറ്ററുകൾക്കപ്പുറം ലോകം കണ്ടിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം പുറം ലോകത്തെ കാഴ്ച്ചകൾ വിസ്തരിക്കുന്ന ആദ്യത്തെ സഞ്ചാരിയെന്നോ മഴമുറ്റിയ താഴ്‌വരകളിലൂടെ യാത്ര ചെയ്ത്‌ വെളി നാടു കണ്ട ആദ്യത്തെ പ്രവാസിയെന്നോ തെറ്റിദ്ധരിച്ച സമയത്തും ഉപമയും അലങ്കാരങ്ങളും ഇല്ലാത്ത പച്ചമനുഷ്യന്മാർ തന്നെയായിരുന്നു ഇവർ. മിസ്‌ കാൾ അടിച്ചാൽ തിരിച്ച്‌ വിളിക്കാൻ ഇഷ്ടിക വലുപ്പമുള്ള മൊബെയിലുകൾ ഇല്ലായിരുന്ന കാലത്ത്‌ ഈരിഴതോർത്ത്‌ തലയിൽ ചുറ്റി ബീഡിയും കത്തിച്ച്‌ നട്ടപാതിരക്കു അവരെ വിളിക്കാൻ പോയിരുന്ന സംഭവങ്ങൾ പ്രവാസികളായ നമ്മൾക്ക്‌ ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ടാകും. നാഴികകൾ താണ്ടി വണ്ടിയോടിക്കുമ്പോഴും മനക്കണ്ണിന്റെ വിളക്കൂതിയണക്കാതെ കാറ്റിനെ വകഞ്ഞുമാറ്റിക്കൊണ്ട്‌ ലക്ഷ്യത്തിന്റെ മസ്തകത്തിലേക്ക്‌ കുതിക്കാൻ പോകുന്ന തേരാളികളെ തേടിയുള്ള യാത്ര. അവസാനം ലക്ഷ്യത്തിലെത്തിയാൽ ബോണറ്റിൽ കൂർത്ത സ്റ്റീൽ കമ്പിയിൽ ചിറകു തളർന്ന ഒരു ഗരുഡൻ മാത്രമുണ്ടാവും അവരുടെ കൂട്ടിന​‍്‌. പ്രാണന്റെ കനൽ കഷ്ണങ്ങളും കേറി പ്രവാസത്തിന്റെ പടി കയറിയപ്പോൾ അവസാനമായി യാത്രയാക്കാൻ പ്രിയപ്പെട്ട ആ സുന്ദരി വണ്ടിയും ഉണ്ടായിരുന്നു. ഓർമ്മകളുടെ കൂമ്പാരങ്ങളിൽ നഷ്ടപ്പെടലിന്റെ നനവു പടർന്ന മിഴിയിണകളിലെ നിസ്സഹായതയുമായി നമ്മളും ഒരു പക്ഷെ അവളോട്‌ യാത്ര പറഞ്ഞിരിക്കാം&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;എല്ലാം കഴിഞ്ഞ്‌ അവസാനം പ്രാരാബ്ധത്തിന്റെ കാർപോർച്ചിൽ വണ്ടികയറ്റിയിട്ടാലും അടർന്നു വീണ കപ്പലണ്ടി തോണ്ടുകൾ മാത്രം വണ്ടിയേയും കെട്ടി പുണർന്നു കിടക്കും. ഒരു ഒന്നര അടിച്ച്‌ ആലോചിച്ചാൽ നമ്മുടെ മനസ്സിലേക്ക്‌ തികട്ടി വരും അത്തരം മധുരനൂറുന്ന ഓർമ്മകൾ........&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-5786878339004435737?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/5786878339004435737/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/02/blog-post_08.html#comment-form' title='32 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/5786878339004435737'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/5786878339004435737'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/02/blog-post_08.html' title='മരിക്കാത്ത ഓർമ്മകൾ'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_wWW0gfLdc4o/S2_5fFRtTCI/AAAAAAAAAH0/sBiwipks9KU/s72-c/untitled.bmp' height='72' width='72'/><thr:total>32</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-6952415134212488359</id><published>2010-02-03T15:36:00.001+04:00</published><updated>2010-02-03T15:37:15.938+04:00</updated><title type='text'>പറയാതെ തൂറ്റിപ്പോയ പ്രണയം</title><content type='html'>&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_wWW0gfLdc4o/S2leuUisYcI/AAAAAAAAAHk/UbYEu_2WEcQ/s1600-h/p0.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" kt="true" src="http://1.bp.blogspot.com/_wWW0gfLdc4o/S2leuUisYcI/AAAAAAAAAHk/UbYEu_2WEcQ/s320/p0.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അഹല്യയെ ചവുട്ടിയ ശ്രീരാമാനെപ്പോലെ ഡ്രൈവർ ആക്സിലേറ്ററിൽ സ്നേഹത്തോടെ ചവിട്ടുമ്പോൾ പുകചുരുളുകൾ പുറത്തേക്ക്‌ ഇരമ്പി തെറിക്കുന്നുണ്ടാകും, ബസ്സിങ്ങിനെ നീങ്ങാൻ വേണ്ടി വെമ്പി നിൽക്കുന്ന സമയത്ത്‌ പീടികതിണ്ണയിൽ നിന്ന് വാഴകുലകൾക്കിടയിൽക്കൂടി കഴുത്തൊന്നു നീട്ടി ബസ്സിന്റെ മുൻസീറ്റുകളിലേക്ക്‌ ഒരെത്തിനോട്ടം. കടക്കണ്ണാൽ ഒരു കടാക്ഷത്തിനു വേണ്ടി അവളും മെല്ലെ തിരക്കിനിടയിൽ നിന്ന് ചുരിദാറിന്റെ ഷാൾ ശരിയാക്കി ഒറ്റനോട്ടം....മതി..കൂരിരുളിലെ ഇത്തിരിവെട്ടം പോലെ അന്നത്തേക്ക്‌ അത്രയും മതിയായിരുന്നു. ഒരു കാലത്തെ തുറന്നു പറയാൻ മടിച്ച പല ആളുകളുടെ പ്രണയങ്ങളിലും ഇങ്ങനെ ഒരു സീൻ ഉണ്ടായിരുന്നു.....അവളുടെ വരവിനും പൊട്ടിച്ചിരികൾക്കും കാതോർത്തിരുന്ന കാലം. ഒരിക്കലും പൂവണിയില്ല എന്നറിഞ്ഞിട്ടും അവളെ കാത്ത്‌ നിൽക്കാൻ പ്രേരിപ്പിച്ച ആ വികാരം എല്ലാവരിലും അന്നുണ്ടായിരുന്നു. ആനയോളം മോഹിച്ചു ഉറുമ്പിനോളം പോലും നേടാൻ പറ്റാത്ത കൺകോണിൽ നനവു പടർത്തിയ നാടൻ പ്രണയങ്ങൾ. കുമാരസംഭവങ്ങൾ എഴുതുന്ന കുമാരേട്ടന്റെ &lt;a href="http://dreamscheleri.blogspot.com/2009/12/blog-post_2151.html"&gt;കോളേജ്‌ ഡേയിലെ കോമളകുമാരി&lt;/a&gt;യെപോലെ എന്ന പോസ്റ്റിലെ നായകനെ പോലെ ചില കാമുകന്മാർ (കുമാരേട്ടന്റെ പ്രത്യേക ശ്രദ്ധക്ക്‌.... വടി എടുക്കരുത്‌!!!!)&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇരുളടഞ്ഞ ഇന്നലേകളുടെ ഓർമ്മകുറിപ്പുകൾ ചികഞ്ഞു നോക്കുമ്പോൾ തുളസി കതിരു ചൂടി മാറോടടുക്കിപിടിച്ച പുസ്തകങ്ങളുമായി എതിരെ വരുന്ന തന്റെ പഴയ കാമുകിയെ മിന്നൽ രൂപത്തിൽ കാണാം. കണ്ണീരിന്റെ നനവു പതിഞ്ഞ ചില ഓർമകളിൽ പച്ചപുതപ്പിച്ച പാലക്കാടൻ പാടത്തെ പോലെ അവളുടെ കരിമഷി പുരണ്ട കണ്ണുകൾ തെളിയും. അവളെ കാണുമ്പോൾ കൈവിട്ട്‌ സൈക്കിളോടിച്ചതും ഷർട്ടിന്റെ കോളർ ഒന്നു പൊന്തിച്ച്‌ വാച്ചിലെ സമയം നോക്കിയതും, അവളുടെ മുഖത്തേക്ക്‌ കള്ളദൃഷ്ടിപായിച്ചിരുന്നതുമായ ആ ബാല്യ കൗമാര ദിനങ്ങൾ എല്ലാവർക്കും നഷ്ടപ്പെടലിന്റെ ഒരേടാണെന്ന കാര്യത്തിൽ സംശയമില്ല.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പൊൻപ്രഭനിറഞ്ഞ പ്രണയത്തിന്റെ അടുത്ത മേച്ചിൽ പുറങ്ങൾ കുളക്കടവുകളും പുഴയോരങ്ങളുമെല്ലാം ആയിരുന്നു. അഭ്യാസപ്രകടനങ്ങളിലെ കുളക്കടവുകളിൽ അപ്പുറത്തെ കടവിൽ അവൾ ഉണ്ടെങ്കിൽ അക്കരെ നീന്തി കരപിടിക്കലും കുട്ടികരണം മറിയലും അന്ന് അവൾക്ക്‌ വേണ്ടി ഡെഡിക്കേറ്റ്‌ ചെയ്യുവാൻ മാത്രമായിരുന്നു. അടുത്ത കടവിൽ തുണി അലക്കുമ്പോൾ വാചകങ്ങൾക്ക്‌ മധുരവും മനസ്സിനു നൊമ്പരവും സമ്മാനിക്കുന്ന അവളുടെ ഇടം കണ്ണിട്ടുള്ള നോട്ടങ്ങൾ ഒരു കുഞ്ഞൻ വളപൊട്ടിനെ പോലെ സുന്ദരമായിരുന്നു. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അവൾ വരാറായെങ്കിൽ ഭംഗിയായി ചീന്തി വച്ച തലമുടി അവസാനമിനുക്കു പണിയെന്നോണം ഒന്നു കൂടി ചീന്തി ശരിയാക്കുമായിരുന്നു. ചുണ്ടൊന്നു നാക്കു കൊണ്ട്‌ നനച്ച്‌ അവളെയും പ്രതീക്ഷിച്ചിരുന്നത്‌ തന്റെ പ്രണയത്തിന്റെ വിത്ത്‌ എന്നെങ്കിലും അവളുടെ മനസ്സിൽ വിതക്കാമെന്ന വ്യാമോഹത്തിലായിരുന്നു. അതെ.....അവളായിരിക്കും എല്ലാവരുടെയും രാക്കനവിലെ സ്വപ്നങ്ങളിലെ നായിക. നൊമ്പരങ്ങൾ വിട പറയുന്ന പകൽ വെളിച്ചത്തിലും കായ്ക്കാതെപോയ ഇത്തരം വൺ വേ പ്രണയത്തിന​‍്‌ ഉരുണ്ടു കൂടിയ മേഘങ്ങൾ മാത്രമായിരുന്നു സാക്ഷി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;സ്കൂളിലെ വരാന്തകൾ ഇന്റർവെല്ലിലെ ഇടവേളകളിൽ തന്റെ പ്രണയിനിയെ അന്വേഷിച്ചു പോകാനുള്ള ഒറ്റയടിപ്പാതകളായിരുന്നു. രണ്ടുവട്ടം അങ്ങോട്ടും ഇങ്ങോട്ടും നടത്തം. ഇടം കണ്ണിട്ടൊരു നോട്ടത്തിൽ കാണാം അവൾ കൂട്ടുകാരിയുമായി തന്റെ കാര്യം പറഞ്ഞ്‌ കുലുങ്ങി ചിരിക്കുന്നത്‌. അടുത്ത പിരീഡുകളിൽ അവളുടെ മിഴിയും മൊഴിയും തന്റേതാവുന്ന നിമിഷത്തിലെ മഞ്ചാടിക്കുരു വലുപ്പമുള്ള പ്രണയം സ്വപ്നം കാണാൻ തുടങ്ങിയിട്ടുണ്ടാവും പാവം കാമുകന്മാർ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഉത്സവങ്ങൾക്കും താലപ്പൊലികൾക്കും അയ്യപ്പൻ വിളക്കുകൾക്കും താലം പിടിക്കുന്നവരുടെ കൂട്ടത്തിൽ അവളുണ്ടാകും. എല്ലാവരും ദേവിയെയോ ദേവന്മാരെയോ ശ്രദ്ധിക്കുന്ന സമയം താലം പിടിച്ച്‌ നിൽക്കുന്ന അവളെ മാത്രം നോക്കിയിരുന്നതു ഇത്തരം നായകന്മാരും ആകാശത്തിലെ കുഞ്ഞു നക്ഷത്രങ്ങളും മാത്രമായിരുന്നു. രാത്രിയിലെ ഗാനമേളകളിൽ കാഴ്ച്ചകാരിയായ തന്റെ കാമുകിയെ കാണിക്കാൻ സ്റ്റേജിന്റെ മുന്നിലൂടെ കടല വാങ്ങാൻ ഒരു നടത്തം. തന്റെ അനഘസാന്നിധ്യം അങ്ങിനെയും അവർ ബോധ്യപ്പെടുത്തിയിരുന്നു. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;നാട്ടിലെ കല്യാണസദ്യകൾക്കും അമ്പലങ്ങളിലെ അന്നദാനങ്ങളിലും അവൾ ഇരിക്കുന്ന സൈഡിലൂടെ മാത്രം വിളമ്പുകയും എന്നാൽ അവളുടെ അടുത്തെത്തുമ്പോൾ മൈന്റ്‌ ചെയ്യാതിരിക്കലും പ്രണയത്തിനു വേണ്ടി അലിഞ്ഞുരുകിയ ഒരു കുഞ്ഞു മനസ്സിന്റെ ചപലതകൾ മാത്രമായിരുന്നു. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-6952415134212488359?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/6952415134212488359/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/02/blog-post.html#comment-form' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/6952415134212488359'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/6952415134212488359'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/02/blog-post.html' title='പറയാതെ തൂറ്റിപ്പോയ പ്രണയം'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_wWW0gfLdc4o/S2leuUisYcI/AAAAAAAAAHk/UbYEu_2WEcQ/s72-c/p0.jpg' height='72' width='72'/><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-9107950921907633147</id><published>2010-01-31T19:04:00.000+04:00</published><updated>2010-01-31T19:04:28.740+04:00</updated><title type='text'>നഷ്ടപ്പെട്ട ബാല്യം (ആറ​‍്‌)- ഇടവഴി</title><content type='html'>&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_wWW0gfLdc4o/S2WbogRmtKI/AAAAAAAAAHQ/v5oPxG1ekQ8/s1600-h/ap8yv9.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="300" kt="true" src="http://4.bp.blogspot.com/_wWW0gfLdc4o/S2WbogRmtKI/AAAAAAAAAHQ/v5oPxG1ekQ8/s400/ap8yv9.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പുറത്തേക്ക്‌ പൊന്തി നിൽക്കുന്ന ഉരുളൻ കല്ലുകളെകൊണ്ടും മഴ വെള്ളം കുത്തിയൊലിക്കുന്ന നീളൻ ചാലുകളെകൊണ്ടും സമ്പന്നമായ ഉള്ള ഇടവഴികളെകുറിച്ചു ആലോചിക്കുമ്പോൾ അതു നമ്മളെ സ്വപ്നങ്ങളുടെ ഭൂതകാലത്തേക്ക്‌ കൈ പിടിച്ചു കൊണ്ടുപോകുന്നു. ഈരോലിവടികളും വാതംകൊല്ലി ഇലകളും കള്ളിചെടികളും, കാരമുള്ളുകളും, മഷിതണ്ടുകളും ഓരം ചേർന്നു നിന്ന കുണ്ടൻ വഴികൾ. നമ്മൾ ആദ്യം പിച്ച വച്ച്‌ പഠിച്ച അതേ മണ്ണ​‍്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പാണൻ പാട്ടുകളും ചോഴിക്കളിയും പറയെടുപ്പും കോമരവും ഒഴുകിയെത്തിയ ഇടവഴികളെ കുറിച്ചാലോചിക്കുമ്പോൾ ഓർമ്മകളുടെ നടുമുറ്റത്തേക്ക്‌ ഒരെത്തിനോട്ടം പോലെ. അച്ഛന്റെ പച്ച നിറമുള്ള ഹീറോ സൈക്കിളിൽ ആദ്യമായി കയറി ലോകം കാണാൻ പുറപ്പെട്ടതും പലവട്ടം വീണ​‍്‌ മുട്ടിൽ ചോരയൊലിപ്പിച്ച്‌ സൈക്കിൾ ചവുട്ടിപടിച്ചതും ഇതേ ഇടവഴിയിലൂടെ തന്നെയായിരുന്നു. അന്ന് ചോരയൊലിച്ചപ്പോൾ കമ്മ്യൂണിസ്റ്റ്‌ പച്ച തന്ന് മുറിവിനെ കരിച്ച്‌ കളഞ്ഞ ആദ്യത്തെ നാട്ടു വൈദ്യൻ. അന്നെപ്പോഴും എല്ലാ കുട്ടികളുടെയും കൈ മുട്ടിന്മേലോ കാൽമുട്ടിന്മേലോ ഒരു മുറിവ്‌ പതിവായിരുന്നു. അതോർക്കുമ്പോൾ അറിയാതൊന്നു മുട്ടിന്മെൽ തൊട്ടുപോകും&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ബാല്യകാല പ്രണയങ്ങളിലെ ഹംസത്തിന്റെ റോളായിരുന്നു ഇടവഴികൾക്ക്‌ .കാതിനും മനസ്സിനും ഇമ്പമായ അവളുടെ വെള്ളികൊലുസ്സിന്റെ കിലുക്കം കേൾക്കാൻ വേണ്ടി ആദ്യമായി കാത്തുനിന്നതും അവിടെ തന്നെയായിരുന്നു. ബസ്സിൽ നിന്നു ഇറങ്ങി വരുമ്പോഴും, ട്യൂഷൻ കഴിഞ്ഞു വരുമ്പോഴും അവളെ കാത്ത അതേ ഇട വഴിയിൽ. നാണത്താൽ വിരിഞ്ഞ നുണകുഴിയിലൂടെ പ്രണയത്തിന്റെ ഉത്തരം സമ്മാനിച്ചപ്പോൾ അതിനും ഏക സാക്ഷി എന്റെ ഇടവഴി മാത്രമായിരുന്നു. ഒരിക്കൽ അമ്പലത്തിൽ വന്നപ്പോൾ വീട്ടുകാരുടെ കണ്ണു വെട്ടിച്ച്‌ എന്റെ ചാരത്തേക്ക്‌ വന്ന് ആദ്യമായി ചുടു ചുംബനം തന്ന സമയം നാണം കൊണ്ട്‌ കണ്ണുപൊത്തിയ അതേ ഇടവഴി.അന്നൊക്കെ അവിടെ നിൽക്കുമ്പോൾ അവളുടെ മുടിയിൽ ചൂടിയ വാടിയ മുല്ലപൂവിന്റെ മണമായിരുന്നു ചിലസമയത്ത്‌ തോന്നിയിരുന്നത്‌ . മുള്ളുവേലികൾക്കപ്പുറവും ഇപ്പുറവും നിന്ന് പ്രണയലേഖനങ്ങൾ കൈമാറുമ്പോൾ പക്വതായാർന്ന ഒരു താക്കീത്‌ എന്റെ ഇടവഴി തന്നിരുന്നുവോ ?. പരസ്പരം കാതിൽ പറഞ്ഞ സ്വകാര്യങ്ങൾ കേട്ടിട്ടുണ്ടാകുമോ. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇടവഴി പ്രതീക്ഷയുടെ മറുവാക്കായിരുന്നു. എല്ലാ മാസം ആദ്യവും പ്രവാസിയായ മക്കൾ അമ്മമാർക്ക്‌ അയച്ചു കൊടുക്കുന്ന മണി ഓർഡറുകൾക്കായി കണ്ണും നട്ട്‌ കാത്തിരുന്നത്‌ ഇതേ വഴികളിലേക്ക്‌ ആയിരുന്നു.ഇടവഴിയിൽ നിന്ന് വീട്ടിലേക്ക്‌ കയറുന്നതിനു മുൻപ്‌ മൺ മതിലിൽ റ യുടെയോ ഓ യുടെയോ ആകൃതിയിൽ ഒരു അവസാന മൂത്രം ഒഴിക്കാത്ത ബാല്യത്തെ കുറിച്ച്‌ ചിന്തിക്കാനേ പറ്റിയിരുന്നില്ല....യൂറോപ്യൻ ക്ലോസറ്റിൽ മൂത്രമൊഴിക്കുമ്പോൾ കിട്ടാത്ത ഒരു സുഖം അന്ന് അവ നമ്മുക്കായി തന്നിരുന്നു.കുട്ടികളായിരിക്കുമ്പോൾ ആദ്യമായി പന്തു കളിച്ച ചന്ദ്രശേഖർ നായർ സ്റ്റേഡിയവും ഒരു പക്ഷെ ഇതു തന്നെയായിരിക്കണം.പണ്ടൊക്കെ അമ്മമാർ വീടിന്റെ മുറ്റവും പരിസരവും ചാണകവെള്ളം തളിച്ച്‌ ശുദ്ദമാക്കുന്നതിനോടൊപ്പം ഇടവഴികളും ശുദ്ദമാക്കിയിരുന്നതിന്റെ കാരണവും ഇതു തന്നെയാകാം.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;സ്ലേറ്റ്‌ മായിക്കുന്ന മഷിതണ്ടുകൾ പറിച്ചതും പെൺകുട്ടികൾ തലയിൽ ചൂടാൻ മുക്കൂറ്റിപറിച്ചതും ഈ ഇടവഴിയോരത്തു നിന്നു തന്നെയായിരുന്നു. മഴക്കാലത്ത്‌ ചളിവെള്ളം തട്ടിതെറിപ്പിച്ച്‌ നടക്കുമ്പോൾ കിട്ടിയിരുന്ന ആത്മസംതൃപ്തി ഷൂസും പാന്റും ഇട്ട്‌ ശീതീകരിച്ച മുറിയിലിരിക്കുമ്പോൾ ആർക്കെങ്കിലും കിട്ടിയതായിട്ട്‌ എനിക്കറിയില്ല. മൂക്കൊലിപ്പിച്ച്‌ മൂട്‌ കീറിയ ട്രൗസറും ഇട്ട്‌ ഞാൻ നടന്നു നീങ്ങിയത്‌ കാലംകൊണ്ട്‌ തിരുത്താനാവാത്ത ചില സ്വപ്നങ്ങൾക്കു മേലെയാണെന്ന തിരിച്ചറിവ്‌ ഞാനെന്തേ ഇന്നേ വരെ നേടിയില്ല. എനിക്കു പ്രായം ഏറുന്തോറും എന്റെ ഇടവഴി എന്നിൽ നിന്നകന്നുകൊണ്ടിരുന്നു. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ലോലുപങ്ങളായിട്ടുള്ള സുഖങ്ങൾ മാത്രമല്ല ഇടവഴികൾ നമ്മുക്കു തന്നിട്ടുള്ളത്‌....പേടിയുടെയും കൊച്ചു കൊച്ചു ദുഃഖങ്ങളുടെയും കറുത്ത അധ്യായങ്ങളുമുണ്ടായിരുന്നു അതിൽ. കുട്ടികാലത്തെ എല്ലാവരുടെയും വൻ വീഴ്ച്ചകളുടെ തുടക്കം ഒരു പക്ഷെ ഇവിടുന്നായിരിക്കണം. രാത്രിയിൽ ഇടവഴിയിൽനിന്നുള്ള അച്ഛന്റെ ടോർച്ച്‌ വെളിച്ചത്തിനയി ഉമ്മറത്ത്‌ കാത്തു നിന്നിരുന്ന ഒരു ദിവസം വെളിച്ചം കണ്ട പാടെ ഓടി ചെന്നപ്പോൾ ആദ്യമായി കല്ലു തട്ടി അടി തെറ്റി വീണു, നെഞ്ചും കുത്തി മണ്ണിലേക്ക്‌, വാവിട്ടു നിലവിളിച്ചു....അന്ന് അമ്മെ എന്നു വിളിച്ച വിളിയുടെ ആത്മാർത്ഥത അതിനു ശേഷം എന്നെങ്കിലും ആരെങ്കിലും വിളിച്ചിട്ടുണ്ടാകുമോ. ആദ്യമായി ഏതോ ഒരു കുഞ്ഞു പാമ്പിനെകണ്ട്‌ പേടിച്ചോടി പനി പിടിച്ചത്‌ എല്ലാവർക്കും ഈ ഇടവഴിയിൽ നിന്നു തന്നെയായിരുന്നു. നാടിനെയും വീടിനെയും ഉപേക്ഷിച്ച്‌ പ്രവാസത്തിന്റെ കുപ്പായമണിയാൻ വേണ്ടി ഇറങ്ങിയപ്പോൾ പടിപ്പുരക്ക്‌ പിന്നിൽ നിന്ന് കരഞ്ഞ അമ്മയപോലെ എന്റെ ഇടവഴിയും തേങ്ങുന്നതു ഞാൻ കണ്ടു. എനിക്ക്‌ തരാൻ ഇടവഴിയുടെ കയ്യിൽ അന്നൊന്നുമുണ്ടായിരുന്നില്ല. ഒരുപക്ഷെ നിർവികാരനായിരുന്ന എന്നെ അപ്പോൾ ഒരു ഇളംകാറ്റു കൊണ്ട്‌ പുൽകി യാത്രയാക്കിയിട്ടുണ്ടാകും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;വലുതായപ്പോൾ നെഞ്ചിലേറ്റി കൊണ്ടുനടന്നവൾ മറക്കണം എന്നു പറഞ്ഞ്‌ അവസാനമായി കല്യാണവും ക്ഷണിച്ച്‌ നിറകണ്ണാൽ യാത്രയായത്‌ ഇതേ ഇടവഴിയിലൂടെയാണ​‍്‌. അന്ന് ഇടവഴിയുടെയും കണ്ണുകൾ ഈറനണിഞ്ഞുവോ. അറിയില്ല... അവസാനമായി ഒരു ആംബുലൻസ്‌ ചീറിപാഞ്ഞു വന്നു നിന്ന് എന്റെ എല്ലാമായിരുന്ന മുത്തശ്ശന്റെ ശവശരീരം കോടി പുതപ്പിച്ച്‌ കൊണ്ടു വന്നതും ഇതേ ഇടവഴിയിലൂടെയായിരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;സ്വപ്നങ്ങൾക്ക്‌ ചിറക്‌ മുളക്കുമെങ്കിൽ ഒരു നിമിഷം ഒന്നു കണ്ണടച്ചാൽ നമ്മുക്ക്‌ കാണാം നമ്മുടെ വീടിന്റെ മുന്നിലെ ആ ഇടവഴി. നമ്മളെയും പ്രതീക്ഷിച്ച്‌ എത്രയോ കാലമായി കാത്തിരിക്കുന്നു. ശരിയല്ലേ.......? &lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp; &lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp; &lt;/div&gt;&lt;div style="text-align: justify;"&gt;ചിത്രത്തിനു കടപ്പാട്‌ : google&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-9107950921907633147?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/9107950921907633147/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/01/blog-post_31.html#comment-form' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/9107950921907633147'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/9107950921907633147'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/01/blog-post_31.html' title='നഷ്ടപ്പെട്ട ബാല്യം (ആറ​‍്‌)- ഇടവഴി'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_wWW0gfLdc4o/S2WbogRmtKI/AAAAAAAAAHQ/v5oPxG1ekQ8/s72-c/ap8yv9.jpg' height='72' width='72'/><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-6088083116989702714</id><published>2010-01-25T10:18:00.000+04:00</published><updated>2010-01-25T10:18:45.975+04:00</updated><title type='text'>നഷ്ടപ്പെട്ടബാല്യം-5 അയ്യപ്പബൈജു റീലോഡഡ്‌</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_wWW0gfLdc4o/S103YuGI8MI/AAAAAAAAAGg/4W7YKWp4Phk/s1600-h/0.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" mt="true" src="http://2.bp.blogspot.com/_wWW0gfLdc4o/S103YuGI8MI/AAAAAAAAAGg/4W7YKWp4Phk/s320/0.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;വഴിയരുകിൽ പതിതനായി ചിരിച്ചു നിൽക്കും ബൈജു....&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;അടിതെറ്റിയാൽ ഓടക്കുള്ളിൽ കിടന്നുറങ്ങും ബൈജു....&lt;br /&gt;&lt;br /&gt;അയ്യപ്പ ബൈജു........അയ്യപ്പബൈജു..........&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;അതെ, ഓരോ നാട്ടിലും ഉണ്ടായിരുന്നു അയ്യപ്പബൈജുമാർ. മണി കല്ലുകൾ നിറഞ്ഞ ചരൽ പാകിയ വഴിയോരങ്ങളിലെ വെയിലേറ്റി വാടിയ കമ്മ്യൂണിസ്റ്റ്പച്ചയെ മെതിച്ചു കൊണ്ട്‌ നഗ്നപാദനായി ഉലഞ്ഞു വന്നിരുന്ന ഷാപ്പിന്റെ മാനസപുത്രന്മാർ. ഒരു കയ്യിൽ മാതൃഭൂമി ദിനപത്രത്തിലെ എണ്ണപുരണ്ട ചരമപേജിൽ ചായക്കടയിലെ ചിലവാകാതെയിരുന്ന പരിപ്പുവട മക്കൾക്കായി നെഞ്ചോട്‌ ചേർത്ത്‌ പിടിക്കുകയും മറുകൈ കൊണ്ട്‌ അഴിഞ്ഞു പോയ മുണ്ടിന്റെ കോന്തല ശരിയാക്കാൻ നോക്കി പരാജയത്തിന്റെ പടിവതിൽക്കലെത്തിനിൽക്കുന്ന അയ്യപ്പബൈജുവിനെപോലെയുള്ള മദ്യപന്മാർ.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പാമ്പുകളെപോലെ ആടിയാടികൊണ്ട്‌ റോഡിന്റെ അളവ്‌, ചങ്ങലയും, അളവുകോൽ മാനദണ്ഠങ്ങൾ ഒന്നും തന്നെയില്ലാതെ എടുക്കുന്ന വില്ലേജ്‌ ആപ്പീസർമാരായിരുന്നു ഒരുകാലത്തവർ. ചുണ്ടിന്മേലോ താടിയിന്മേലോ എപ്പോഴും പുഴുങ്ങിയ മുട്ടയുടേയോ, മസാലമണം മൂക്കിൽ തുളഞ്ഞു കയറുന്ന ഇറച്ചികറിയുടെയോ അംശം ബാക്കിവച്ചുകൊണ്ട്‌ മദിച്ചു വരുന്ന അവരെ അന്നൊക്കെ എല്ലാ കുട്ടികൾക്കും വളരെ പേടിയായിരുന്നു. ഭരണിപ്പാട്ടിനെ വെല്ലുന്ന തെറിയായിരുന്നു നെഞ്ചിനുമേലെ ഉയർത്താൻ കഴിയാത്ത ഇവരുടെ കയ്യിലെ പ്രധാന ആയുധം.ഇവരുടെ വാളിന്റെ പുണ്യസ്പർശനമേൽക്കാത്തെ പുൽച്ചെടികളോ ബസ്‌ സ്റ്റാന്റുകളോ ഓവുകളോ ഉണ്ടായിരുന്നില്ല.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇരുന്നൂറുമില്ലി ചാരായം ഒന്നു കണ്ണിറുക്കി ഒറ്റവലിക്ക്‌ കുടിച്ച്‌, എന്നിട്ടു ചുണ്ടൊന്നു വിടർത്തി, മുഖമൊന്നുകോട്ടി, പുറത്തേക്കൊരു ശ്വാസം വിടൽ. ചൂണ്ടാണിവിരലിന്റെ അറ്റം കൊണ്ട്‌ തോണ്ടി അച്ചാറെടുത്ത്‌ നാക്കിന്റെ മർമ്മത്ത്‌ തേച്ച്‌ ആ ചവർപ്പിനെ ഇല്ലാതാക്കുന്നു. ഉടുത്ത കാവി മുണ്ടിന്റെ കോന്തലകൊണ്ട്‌ ചിറി തുടച്ച്‌ ആരെങ്കിലും കാണുന്നുണ്ടോ എന്നു വായ പൊത്തി പുറത്തേക്കൊരിറക്കം. ഇത്തരം കാഴ്ച്ചകൾ കാണാത്ത മലായാള ബാല്യങ്ങൾ ഉണ്ടായിരുന്നില്ല എന്നു പറയാം. ചിലപ്പോൾ വീടിന്റെ ചായിപ്പിൽ നിന്ന്, ചിലപ്പോൾ ആളില്ലാത്ത വീടിന്റെ പിന്നാം പുറത്തു നിന്ന്, പഞ്ചായത്തു കിണറിന്റെ മറവിൽ നിന്ന​‍്‌, ചിലപ്പോൾ അമ്മയുടെ കൂടെ ബസ്സിൽ എങ്ങോട്ടെങ്കിലും പോകുമ്പോൾ കണ്ണെത്തുന്ന ചാരായഷാപ്പിൽ നിന്ന്, അങ്ങിനെയൊക്കെ ആയിരുന്നു ഇത്തരം കാഴ്ച്ചകൾ കാണാറുണ്ടായിരുന്നത്‌.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കുടിയന്മാർ എല്ലാ നാട്ടിലേയും ഒരു ഡൂപ്ലികേറ്റ്‌ യേശുദാസോ ജയചന്ദ്രനോ ഒക്കെ ആയിരുന്നു. എട്ടുമണിയോടടുക്കുമ്പോൾ അകലെ പുഞ്ചപാടങ്ങൾക്കപ്പുറം ഓലച്ചൂട്ടിന്റെ വെളിച്ചത്തിൽ റിയാലിറ്റി ജഡ്ജസ്സുമാർ മാർക്കിടാത്ത ഇവരുടെ പാട്ടുകൾ കേൾക്കാമായിരുന്നു. ശ്രുതിയും സംഗതിയും "മദ്യ"ത്തിൽ ഇണചേർന്ന ശ്രുതിമധുര സംഗീതം. ചേലൊത്തു പാടിയ ഇത്തരം വിരഹഗാനങ്ങൾക്കും തെറിപ്പാട്ടുകൾക്കും ആഘോഷഗാനങ്ങൾക്കും നാടകഗാനങ്ങൾക്കും ചീവീടുകളും മൂങ്ങകളും കണ്ണേറുകോലങ്ങളും മാത്രം സാക്ഷിയായി മാറി.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പൂരങ്ങൾ നടക്കുമ്പോൾ പഞ്ചവാദ്യങ്ങളുടെയും കാവടിയാട്ടങ്ങളുടെയും താൽകാലിക നടത്തിപ്പുകാരായ ഇവർ വാദ്യക്കാരെ കൊട്ടാൻ പറ്റാത്തവിധം ശല്യം ചെയ്തിരുന്ന കാഴ്ചകൾ ഓരോ ആളുകൾക്കും അവരുടെ ബാല്യത്തെപറ്റി ആലോചിക്കുമ്പോൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്‌. കഴിച്ചിരുന്ന ചാരായത്തിന്റെ ബലത്തിൽ നാട്ടിലെ ഏതു ശക്തനുമായി കൊമ്പുകോർക്കാൻ അന്നൊന്നും ഒരു മടിയുമുണ്ടായിരുന്നില്ലാത്ത അവർ ബസ്സിനായി ബസ്‌ സ്റ്റോപ്പിൽ കാത്തുനിന്ന തരുണീമണികൾക്ക്‌ പറഞ്ഞ്‌ ചിരിക്കാൻ പാകത്തിലുള്ള കോമാളി കഥാപാത്രങ്ങളായി മാറിയിരുന്നു.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ചെമ്മീനിലെ കറുത്തമ്മയെപ്പോലെ തന്നെ വഞ്ചിച്ച കാമുകിയെകുറിച്ചാണ​‍്‌ വാമൊഴികൾ വഴുതിപോകുന്ന ഒരാൾക്ക്‌ പറയാനുള്ളതെങ്കിൽ വേറൊരാൾക്ക്‌ കെട്ടിക്കാൻ പ്രായമായ സഹോദരിമാരെ കുറിച്ചുള്ള വേവലാതികളായിരുന്നു. ഷർട്ടിന്റെ കക്ഷവും പുറവും വിയർപ്പിൽ കുളിച്ച ഇവരുടെ ഇത്തരം വിഷമമങ്ങളെല്ലാം കണ്ണീരു കായലിലെ കടലാസുതോണി പോലെ മനസ്സിൽ ഗതി കിട്ടാതെ അലഞ്ഞു നടന്നു....&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;തേക്കിൽ നിർമ്മിച്ച ചിതലരിച്ച ഇലക്ട്രിക്‌ പോസ്റ്റുകൾ ആടിയാടി നിലവിട്ടു വരുന്ന അവർക്കെന്നും ഒരത്താണിയായിരുന്നു. "ഞാനിപ്പൊ ശങ്കരനെ വിളിക്കും." എന്ന് അന്നൊക്കെ എല്ലാ കുട്ടികളും ചോറുണ്ടില്ലെങ്കിലോ, ഉറങ്ങിയില്ലെങ്കിലോ അമ്മമാർ പറഞ്ഞു കുട്ടികളെ ഭീഷണിപ്പെടുത്തുമായിരുന്നു. കാരണം ശങ്കരനായിരുന്നു അന്ന് അടുത്ത വീട്ടിലെ ഏറ്റവും അടുത്തുള്ള കുടിയൻ, വഴക്കാളി, ക്രൂരൻ എന്നെ നിലയിലെ പ്രശസ്തൻ.ശങ്കരന്മാർ ഭാര്യമാരായിരുന്ന കാർത്ത്യായനിമാരെ എപ്പോഴെങ്കിലും തല്ലുന്നതിന്റെ ശബ്ദം കുട്ടികൾ കേട്ടതിന്റെ വെളിച്ചത്തിലായിരിക്കും അമ്മമാർ അവർക്ക്‌ അങ്ങിനെ ഒരു പേടിമരുന്നു നൽകിയിരുന്നത്‌. അന്നൊക്കെ സിനിമയിൽ വില്ലനെ കാണുന്നതിനു മുൻപ്‌ ജീവിതത്തിൽ കാണുന്ന ചോരകണ്ണുള്ള ആദ്യത്തെ വില്ലൻ കഥാപാത്രം. എല്ലാ നാടുകളിലും ഉണ്ടായിരുന്നിരിക്കണം ഇത്തരം ഒരു പൊയ്കോലങ്ങൾ. ഒരു വാളുവെപ്പിനു ശേഷം അമാനുഷികതയുടെ കറുത്ത കുപ്പായം അഴിച്ചു വച്ച്‌ പൂച്ചകുട്ടികളാകുന്ന അയ്യപ്പബൈജുമാർ. ശരിയല്ലേ.... ?&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-6088083116989702714?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/6088083116989702714/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/01/5.html#comment-form' title='33 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/6088083116989702714'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/6088083116989702714'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/01/5.html' title='നഷ്ടപ്പെട്ടബാല്യം-5 അയ്യപ്പബൈജു റീലോഡഡ്‌'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_wWW0gfLdc4o/S103YuGI8MI/AAAAAAAAAGg/4W7YKWp4Phk/s72-c/0.jpg' height='72' width='72'/><thr:total>33</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-5866259334186990086</id><published>2010-01-21T16:25:00.000+04:00</published><updated>2010-01-21T16:25:04.318+04:00</updated><title type='text'>നഷ്ടപ്പെട്ട ബാല്യം (നാലാം ഭാഗം)</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_wWW0gfLdc4o/S1hHhBLmzbI/AAAAAAAAAGY/Z8sjlVB-7AU/s1600-h/kerala.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" mt="true" src="http://1.bp.blogspot.com/_wWW0gfLdc4o/S1hHhBLmzbI/AAAAAAAAAGY/Z8sjlVB-7AU/s320/kerala.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;മാറാലകൊണ്ട്‌ മൂടിപ്പോയ ഓർമകളെ കാലത്തിന്റെ തഴമ്പില്ലാത്ത കൈതലം കൊണ്ടു വകഞ്ഞുമാറ്റുമ്പോൾ നമ്മൾ മറന്നുപോയ എന്നാൽ നമ്മളുടെ ജീവിതത്തിന്റെ ഇടനെഞ്ചിന്റെ അകതാരിൽ സ്വാധീനം ചെലുത്തിയ കാലം അന്തർമുഖനാക്കിയ ഒരു കഥാപാത്രമുണ്ട്‌..........അഞ്ചാം വയസ്സിൽ തന്നെ നമ്മളെ ഡ്രൈവറാക്കി മാറ്റിയ ഫൈബറിന്റെ അതിപ്രസരണത്തോടെ വംശനാശം വന്നുപോയ ഒരു പഴയ കളികൂട്ടുകാരൻ.........അതെ.... ഇരുമ്പുകസേരകൾ.......പിഞ്ചു പൈതങ്ങളുടെ ലോലമനസ്സിനെ ബസ്സിന്റെയും ലോറിയുടെയും വളയം പിടിപ്പിക്കാൻ കൊതിപ്പിച്ച നിർമ്മലബാല്യത്തിന്റെ ആദ്യത്തെ ഡ്രൈവിംഗ്‌ സ്കൂൾ........... ഇരുമ്പുകസേരകൾക്കുള്ളിൽ കാലിട്ട്‌ അതിന്റെ ചാരുന്ന ഭാഗം സ്റ്റിയറിംഗ്‌ ആക്കി വണ്ടി ഓടിച്ചു കളിക്കാത്തവർ അന്നത്തെ കാലത്ത്‌ ചുരുക്കമാണെന്ന് പറയാം.....അതെ... സാധാരണക്കാരന്റെ ഇരിപ്പിടമായിരുന്നു ഒരു കാലത്ത്‌ ഇവ.......ആവശ്യം കഴിഞ്ഞു മടക്കിവച്ച്‌ കഴിഞ്ഞാൽ ഈറനായ ഉണ്ണിമേരിയുടെ ശരീരവടിവോടെ അനുസരണയോടെ മൂലക്കിരിക്കുന്ന നീലയും പച്ചയും നിറമുള്ള സുന്ദരകുട്ടൻ .........&lt;br /&gt;&lt;br /&gt;&lt;br /&gt;എല്ലാവീടിന്റെ ഉമ്മറത്തും ഉണ്ടായിരുന്നു കൊമ്പൻ മീശയുള്ള കാരണവന്മാരെപോലെ രണ്ടു ഇരുമ്പുകസേരകൾ........ആരെയോ പ്രതീക്ഷിച്ച്‌ നിർന്നിമേഷനായി വഴിവക്കിലേക്ക്‌ നോക്കി ഇരിക്കുന്ന രണ്ട്‌ തറവാടികൾ.......അന്യരുടെ പൃഷ്ഠത്തെ ചുംബിച്ച്‌ കൊണ്ട്‌ ആരോടും പരിഭവം പറയാതെ സഭയിലെ പ്രമാണിയായും, കുറ്റാകൂരിരുട്ടുള്ള അമാവാസിയിലും പാൽ വെളിച്ചം തൂവുന്ന പൗർണ്ണമിയാമങ്ങളിലും വീടുകളിലെ ശുനകവീരന്മാർക്കൊപ്പം കാവൽ നിന്ന സുഹൃത്തായും, സൂര്യന്റെയും ചന്ദ്രന്റെയും പഞ്ചിംഗ്‌ ശ്രദ്ദിക്കുന്ന നിതാന്തമൗനിയായും സേവനമർത്തിച്ചപ്പോൾ ഫൈബർ കസേരകളും അപ്പോൾസറി സോഫാ സെറ്റികളും വന്ന സമയത്ത്‌ വീടിന്റെ ചായിപ്പിലേക്ക്‌ കുടിയേറ്റം നടത്തേണ്ടിവരുകയും,പപ്പായ കുത്തിയിടുമ്പോഴും മുല്ലപ്പൂ പൊട്ടിക്കുമ്പോഴും കയറിനിൽക്കാൻ മാത്രം മാറ്റിനിർത്തേണ്ടി വന്നു ഇത്തരം ഇരുമ്പുകസേരകളെ .......&lt;br /&gt;&lt;br /&gt;ഇരുമ്പുകസേരകൾ കാലചക്രം തിരിഞ്ഞ്‌ തുരുമ്പുകസേരകളായപ്പോഴും കല്യാണവീടുകളിലും പൊതുസമ്മേളനങ്ങളിലും ഗവൺമന്റിൽ നിന്നും ലോണെടുത്ത പശുക്കളുടെ കാതിലെ കടുക്കൻപോലെ കസേരകളുടെ പിൻഭാഗത്ത്‌ EKS, PRS എന്നിങ്ങനെ വാടകക്ക്‌ കൊടുക്കുന്ന ലൈറ്റ്‌ &amp;amp; സൗണ്ട്‌ കമ്പനികളുടെ പേരെഴുതി അത്തരം പരിപാടികൾക്ക്‌ മാത്രം ഒതുങ്ങികൂടേണ്ടി വന്നു ഈ പാവത്തിന​‍്‌........അങ്ങിനെ കാലം മായിച്ചുകളഞ്ഞ കാലയവനികൾക്കുള്ളിൽ മറഞ്ഞ എത്രയെത്ര ഓർമ്മകൾ..........&lt;br /&gt;&lt;br /&gt;മരത്തിൽ നിർമ്മിച്ച തോണിപോലെയുള്ള ചാരുകസേരകളും അന്നത്തെ ഓരോ തറവാടിന്റെയും ഗ്രിൽ ഇടാത്ത ഉമ്മറത്തെ കാഴ്ച്ചകളായിരുന്നു.......ഇപ്പൊൾ ഒരു നിമിഷനേരത്തേക്ക്‌ കണ്ണൊന്നടച്ചാൽ അതിൽ സുസ്മരവേദനായി ചാരികിടന്നിരുന്ന അച്ചനെയോ നെഞ്ചത്തു വേൺചാമര രോമങ്ങൾ തിങ്ങിനിറഞ്ഞ മുത്തശ്ശനേയോ നമ്മുക്ക്‌ ഓർമ്മ വരും......അപ്പൂപ്പന്റെ വിയർപ്പിനെയും പിച്ചളയിൽ പണികഴിപ്പിച്ച മുറുക്കാൻ ചെല്ലത്തെയും സുഷിരം വീണ ഈരിഴതോർത്തിനെയും പ്രണയിച്ച അതേ ചാരുകസേരകൾ...........കുട്ടികാലത്ത്‌ അവർ വീട്ടിലില്ലാത്തപ്പോൾ ചേട്ടനോ ചേച്ചിയോ അതിൽ വന്നിരിക്കുന്നതിനു മുൻപ്‌ പച്ചയും വെള്ളയും ചേർന്ന കള്ളിതുണിയിൽ പിടിപ്പിച്ചിരിക്കുന്ന വടി മാറ്റി മറ്റു ബലമില്ലാത്ത വടികൾ വക്കുമായിരുന്നു.... അവർ വന്നിരുന്നതിനുശേഷം കമ്പൊടിഞ്ഞ്‌ താഴേക്ക്‌ വീഴുമ്പോൾ നമ്മുടെയൊരു ചിരി....എന്തോ വലിയ ഒരു കാര്യം ചെയ്തു എന്ന തോന്നൽ.........അതുകണ്ട്‌ പിന്നിൽ അടുപ്പിൽ ഊതുന്ന കരിപിടിച്ച കുഴലുമായി അടിക്കുവാൻ വരുന്ന അമ്മമാർ.........അങ്ങിനെ എത്രയെത്ര കാഴ്ച്ചകൾ.........&lt;br /&gt;&lt;br /&gt;അന്നൊക്കെ കുട്ടികൾ വാടിയ ചേമ്പിൻ തണ്ടുപോലെ ഒന്നു തളർന്നാൽ മറ്റുള്ളവരുടെ ദൃഷ്ടി പറ്റിയതാണ​‍്‌ എന്ന് പറയുമായിരുന്നു........എന്നിട്ട്‌ കിഴക്കോട്ട്‌ തിരിച്ച്‌ നിർത്തി ഉപ്പും മുളകും കടുകും കൂട്ടി ചെമ്പന്മുടി നിറഞ്ഞ ശിരസ്സിൽ നിന്ന് പൊടിമണ്ണ​‍്‌ പറ്റിയ കാൽപാദം വരെക്കും ഉഴിഞ്ഞതിനുശേഷം അമ്മ അതൊന്നു നെഞ്ചോട്‌ ചേർത്തുപിടിക്കും....അമ്മമാരുടെ കൈകൾ മുകളിലേക്കും താഴേക്കും പോകുന്നതിനനുസരിച്ച്‌ കണ്ണുകളുടെ ചലനവും അതിനോടൊപ്പമാകും......"എന്റെ കുട്ടിക്കൊന്നും വരുത്തരുതേ ദൈവങ്ങളേ..." എന്ന ഒരു വിളി മാത്രം മതിയായിരുന്നു എത്ര വലിയ മാറാവ്യാധിയും മാറാൻ...... എന്നിട്ടത്‌ അടുപ്പിലിടും.........അടുപ്പിൽ നിന്ന് കടുകുപൊട്ടുമ്പോൾ അമ്മ "നല്ലവണ്ണം കണ്ണുപറ്റിയിട്ടുണ്ടായിരുന്നു" എന്ന് പറയുമായിരുന്നു.......ഭാവിയിൽ യുക്തിവാദികളാകുകയാണെങ്കിൽ പോലും ജീവിതത്തിൽ എല്ലാവരും നേരിടേണ്ടി വരുന്ന ആദ്യത്തെ മന്ത്രവാതചികിത്സ......&lt;br /&gt;&lt;br /&gt;ബട്ടൺസ്‌ ഇല്ലാത്ത ഷർട്ടുകളുടെ കൂട്ടുകാരനായി വേറൊരാൾ അതിഥിയായെത്തിയിരുന്നു.....സേഫ്റ്റിപിൻ........അതെ....... ക്രീം നിറത്തിലുള്ള യൂണിഫോമുകളുടെ ഉള്ളിലൂടെ കയ്യിട്ട്‌ അമ്മ അതു ഷർട്ടിൽ കുത്തിതരുമ്പോൾ അതിനൊരു പ്രത്യേകസുഖമുണ്ടായിരുന്നു.....അമ്മിഞ്ഞപാൽ നുണയുന്നതു പോലെ മധുരകരമായ ഒരു സുഖം........അന്നെല്ലാം വീടുകളിലെ വിവാഹിതകളുടെ താലിമാലയിൽ ഒന്നോ രണ്ടോ സേഫ്റ്റിപിൻ കാണുമായിരുന്നു.......സേഫ്റ്റി പിൻ കുത്തിയ ഷർട്ടിന്റെ ഭാഗങ്ങളിൽ അരിപ്പപോലെ ചെറിയ ചെറിയ തുളകൾ നിറഞ്ഞിരിക്കും........ചുരുണ്ടമുടിയുള്ള കാതിൽ വളയങ്ങൾ അണിഞ്ഞ അടുത്ത വീട്ടിലെ ചേച്ചിമാരുടെ ജാക്കറ്റിലും അവരുടെ ശരീരത്തെ കെട്ടിപ്പിടിച്ചും ഒന്നുമറിയാത്തവനെപോലെ വികാരപുളകിതനയി സേഫ്റ്റി പിൻ പുണർന്നു കിടന്നിരുന്നു.........&lt;br /&gt;&lt;br /&gt;എല്ലാം പൊയ്പോയി....എവിടെവച്ചാണ​‍്‌ നമ്മുക്ക്‌ ഇതൊക്കെ നഷ്ടപ്പെട്ടത്‌........ എവിടെയാണ​‍്‌ നമ്മുക്ക്‌ പിഴച്ചത്‌..........(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-5866259334186990086?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/5866259334186990086/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/01/blog-post_21.html#comment-form' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/5866259334186990086'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/5866259334186990086'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/01/blog-post_21.html' title='നഷ്ടപ്പെട്ട ബാല്യം (നാലാം ഭാഗം)'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_wWW0gfLdc4o/S1hHhBLmzbI/AAAAAAAAAGY/Z8sjlVB-7AU/s72-c/kerala.jpg' height='72' width='72'/><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-7186624836245274515</id><published>2010-01-17T16:19:00.000+04:00</published><updated>2010-01-17T16:19:21.224+04:00</updated><title type='text'>നഷ്ടപ്പെട്ട ബാല്യം...(മൂന്നാം ഭാഗം)</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_wWW0gfLdc4o/S1L_pBsV9yI/AAAAAAAAAGE/PtmyMtllXWQ/s1600-h/kerala-india-babies-children-smile.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" ps="true" src="http://2.bp.blogspot.com/_wWW0gfLdc4o/S1L_pBsV9yI/AAAAAAAAAGE/PtmyMtllXWQ/s320/kerala-india-babies-children-smile.jpeg" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;മനസ്സിന്റെ ഓളം തല്ലലില്ലാത്ത കാലത്ത്‌ മനസ്സിന്റെ സുശാന്ത ത തയിൽ രുചിച്ചറിഞ്ഞ അപ്പൂപ്പൻ താടിപോലുള്ള ഓർമ്മകൾ.....ഇനിയൊരിക്കലും തിരിച്ച്‌ വരാത്ത ആ നഷ്ടപ്പെട്ട ബാല്യം....നഷ്ടപ്പെട്ട ആ നാട്ടുകാഴ്ച്ചകൾ....അതെ...അതുതന്നെയാണ​‍്‌ നമ്മുടെ ഏറ്റവും വലിയ നഷ്ടം.......&lt;br /&gt;&lt;br /&gt;&lt;br /&gt;രചന - ഓ എൻ വി, സംഗീതം-ദേവരാജൻ, പാടിയത്‌ - യേശുദാസ്‌....റോഡിലേക്കിറങ്ങുമ്പോഴായിരിക്കും ചിലപ്പോൾ അതു കേൾക്കുക....അതെ മഞ്ഞിൽ കുളിച്ച പ്രഭാതങ്ങൾക്കുപോലും ആ സംഗീതത്തിൽ ചാലിച്ച മഴയെ ഒരിഞ്ചുപോലും തടഞ്ഞു നിർത്താനായിരുന്നില്ല......പവർ കട്ടിന്റെ സമയത്ത്‌ മാത്രം വെറുതെ ഇരിക്കുന്ന ഇന്നത്തെ മലയാളികൾ കറണ്ട്‌ ഇല്ലാത്ത പണ്ടത്തെ സമയത്ത്‌ ആറിന്റെ ഉള്ളിലൂടെ പൂച്ച ചാടുന്ന ചിത്രമുള്ള രണ്ടു കട്ട ബാറ്ററികൊണ്ട്‌ പ്രവർത്തിക്കുന്ന കേരളീയന്റെ കൂട്ടുകാരൻ..... അതെ...റേഡിയോ....... ഒരു കാലത്ത്‌ ആകാശവാണി മനുഷ്യന്റെ വർത്തമാനം പറയുന്ന നാഴികമണിയായിരുന്നു.....കാലത്ത്‌ കുളിക്കാൻ നേരത്ത്‌ 7.25 ന്റെ രാമചന്ദ്രന്റെ ചൂടുള്ള വാർത്തയും 7.35 ന​‍്‌ തുടങ്ങി 7.55 ന​‍്‌ അവസാനിക്കുന്ന ഡെഡികേഷനില്ലാത്ത ചലചിത്രഗാനങ്ങളും എന്നോ മലയാളികളുടെ മനസ്സിൽ നിന്ന് പോയ്‌ മറഞ്ഞെങ്കിലും ആ കാലത്തെ കുറിച്ചോർക്കുമ്പോൾ ഒരു എവിടെയോ ഒരു തടയൽ ......അതെ....... മിനുസമാർന്ന ഏതൊ പ്രതലത്തിൽ തടവുമ്പോൾ ഒരു "ആര​‍്‌" തടയുന്നപോലെ ഒരു വേദന......&lt;br /&gt;&lt;br /&gt;&lt;br /&gt;ഞായറാഴ്ച്ച ഉണ്ടാകുന്ന സിനിമാശബ്ദരേഖകളും 7.10 ന്റെ മനസ്സിലായില്ലെങ്കിലും ആദ്യവരി കാണാപാടമായിരുന്ന സംസ്കൃത വാർത്തയും (സം പ്രതി വാർത്താഹ ശ്രൂയന്താം പ്രവാചകാഹ ബലദേവനന്ദ സാഗരാഹ) എന്നോ മലയാളിക്കന്യമായി........കുടുംബത്തിലെ പൊന്നോമനയായിരുന്ന ആ കറുത്ത പെട്ടി മൂട്ടകൾ അങ്ങിങ്ങു കാണുന്ന മൺചുമരിൽ തങ്കപ്പനാശാരിയെ കൊണ്ടു പ്രത്യേകം പണിയിപ്പിച്ച്‌ മാറാല പിടിച്ച പ്ലാവിൽ തീർത്ത ആ സ്റ്റാന്റിൽ പുള്ളിതുണി കൊണ്ട്‌ ഒരു ആവരണം ഉണ്ടാക്കി പൊതിഞ്ഞു വച്ചിരുന്നത്‌ അന്നത്തെ ഓരോ മനുഷ്യനിലും ചെലുത്തിയിരുന്ന സ്വാധീനം വളരെ വലുതായിരുന്നു.........രാവിലെ തന്നെ ചളി പുരണ്ട ആ സ്വിച്ച്‌ തിരിച്ച്‌ ചുവന്ന കളറുള്ള ആ വര അങ്ങോട്ടും ഇങ്ങോട്ടും പായിപ്പിക്കാത്ത അല്ലെങ്കിൽ അതിന്റെ ബാന്റ്‌ ട്യൂൺ ചെയ്യാത്ത ഒരു മലയാളിപോലും ഉണ്ടെന്ന് എനിക്ക്‌ തോന്നുന്നില്ല.......&lt;br /&gt;&lt;br /&gt;വീട്ടിലെ ബഹളങ്ങൾ പുറത്തറിയിപ്പിക്കാത്ത യന്ത്രം എന്ന വിശേഷണം കൂടി റേഡിയോക്കുണ്ടായിരുന്നു......ഓരോ വീട്ടിലേയും കാരണവന്മാർ തല്ലും വഴക്കും തുടങ്ങിയാൽ ആ വീട്ടിലെ പെണ്ണുങ്ങൾ ആദ്യം ചെയ്തിരുന്നത്‌ റേഡിയോ ശബ്ദം കൂട്ടിവക്കലായിരുന്നു.......ആ സമയത്ത്‌ കൊ ങ്ങിണിഭാഷയിലുള്ള പാട്ടുകൾ പോലും അത്തരം വീട്ടിൽ നിന്ന് കേട്ടിരുന്നു.......കുടിയന്മാരുടെ കയ്യിൽ ഇന്ന് അക്വേറിയങ്ങളും ടിവിയും കറണ്ടിൽ കുത്തുന്ന ടോർച്ചും കിട്ടുന്നതിനു മുൻപ്‌ അന്നൊക്കെ റേഡിയോ ആയിരുന്നു തല്ലി പൊട്ടികാൻ കിട്ടുന്ന ആദ്യ ഇര......ആകാശത്തിലെ നക്ഷത്രങ്ങൾ പരന്നു കിടക്കുന്നതുപോലെ പിറ്റേ ദിവസം മുറ്റത്തു ചിന്നഭിന്നമായി കിടക്കുന്ന റേഡിയോകളും അകത്ത്‌ കരയുന്ന പെണ്ണുങ്ങളും അന്നത്തെ ദുഃഖം നിറഞ്ഞ ഓർമ്മകളായിരുന്നു...................&lt;br /&gt;&lt;br /&gt;അന്നൊക്കെ വഴിയരുകിലൂടെ നടന്നു പോകുമ്പോൾ അടിച്ചു വാരിയ മുറ്റത്ത്‌ മുറുക്കി തുപ്പലിന്റെ പാടുകൾ അവശേഷിപ്പിച്ചുകൊണ്ട്‌ ഇതേ റേഡിയോകൾ ട്യൂൺ ചെയ്യുന്ന ഷർട്ടിടാത്ത കാരണവന്മാരെ ഓരോ വീടിന്റെ ഉമ്മറത്തും കാണാമായിരുന്നു.......മുത്തശ്ശനായിട്ടും അച്ഛനായിട്ടും വലിയച്ഛനായിട്ടും അമ്മാവനായിട്ടും ഒക്കെ.............എല്ലാവീട്ടിലെ കാരണവന്മാരും സ്വഭാവത്തിന്റെ കാര്യത്തിൽ ഒരേ പോലെയായിരുന്നു......കുട്ടികൾ സന്ധ്യാസമയത്ത്‌ ചൂളം വിളിക്കുകയോ മറ്റും ചെയ്താൽ പിറുപിറുക്കാൻ തുടങ്ങുന്ന ഇവർ പല്ലുപോയ വിടവിൽ അരകെട്ടുകഴിഞ്ഞും കത്തിപ്പോയ കാജാബീഡി കുത്തി കയറ്റി ചുമച്ച്കൊണ്ട്‌ വലിച്ചിരുന്ന പഴയ വരയൻ മീശക്കാരായിരുന്നു.....നേരം വെളുക്കുന്തോറും നാടിന്റെ ന്യൂസ്‌ സെന്ററുകളായ ചായകടകളിലേക്കും വൈകുന്നേരമാകുമ്പോൾ കള്ളുഷാപ്പുകളിലേക്കും ചേക്കേറുന്ന സ്ഥിരം പറ്റുകാർ..........&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അലുമീനിയ ടോർച്ചുകളും കാലൻ കുടയും സന്ത ത സഹചാരികളായിരുന്ന ഇവർ കല്യാണവീടുകളിലെ വെള്ളയും വെള്ളയും അണിഞ്ഞ നായകന്മാരായിരുന്നു......എം എൻ നമ്പ്യാരെയും എം ജി ആറിനെയും കുറിച്ചു പറയുമ്പോൽ ഇവരുടെ കണ്ണുകളിൽ ഒരു വസന്തം പൂക്കുന്നത്‌ കാണാമായിരുന്നു.....&lt;br /&gt;&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അമ്പലംവിഴുങ്ങി പൂരകമ്മിറ്റി പ്രസിഡന്റുമാരുടെ കസേരകൾ ഒരു കാലത്ത്‌ ഇവർക്കുമാത്രമായി ഒഴിച്ചിട്ടിരുന്ന ഇവരുടെ കയ്യിൽ നാലിഞ്ചിന്റെ വലുപ്പമുള്ള മൂക്കിപൊടി ഡപ്പിയും എല്ലായ്പ്പോഴും കാണാമായിരുന്നു...........അതെ പോക്കറ്റിലെ നികുതിയടച്ച മഞ്ഞകടലാസ്സിന്റെയും മുഷിഞ്ഞ രണ്ടുരൂപാ നോട്ടിനെയും കെട്ടിപ്പിടിച്ചു കിടന്നിരുന്ന പോടി ഡപ്പി......തള്ളവിരലിനെയും ചൂണ്ടുവിരലിനെയും ഒരേസമയം ചുംബിക്കുന്ന മൂക്കുപൊടി ഇട്ടുവക്കുന്ന കുഞ്ഞൻ പാത്രം.......സംഗതി ആളൊരു ഗിന്നസ്‌ പക്രുവാണെങ്കിലും നാലാളുകൂടുമ്പോൾ അഞ്ചാമനായി ആരും ശ്രദ്ധിക്കാതെ ഉള്ളം കയ്യിൽകിടന്നു പിടയുന്നുണ്ടാകും......മുത്തശ്ശന്മാരുടെയും കൊച്ചുമക്കളുടെയും ഇടയിലെ ഒരു ലിങ്ക്‌ ആയിരുന്നു പൊടി ഡപ്പികൾ......മുത്തശ്ശന്റെ പൊടി ഡപ്പി കൊച്ചുമക്കളുടെ കയ്യിലായിരുന്നു എല്ലായ്പ്പോഴും.......&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അതെ അങ്ങിനെ എത്രയെത്ര കാഴ്ച്ചകൾ......സുന്ദരമായ കാഴ്ച്ചകൾ കൈവന്ന ആ സുന്ദരബാല്യം........&lt;br /&gt;&lt;br /&gt;ബാല്യമേ....നീ എത്ര പുണ്യവാൻ&lt;br /&gt;&lt;br /&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-7186624836245274515?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/7186624836245274515/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/01/blog-post_17.html#comment-form' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/7186624836245274515'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/7186624836245274515'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/01/blog-post_17.html' title='നഷ്ടപ്പെട്ട ബാല്യം...(മൂന്നാം ഭാഗം)'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_wWW0gfLdc4o/S1L_pBsV9yI/AAAAAAAAAGE/PtmyMtllXWQ/s72-c/kerala-india-babies-children-smile.jpeg' height='72' width='72'/><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-4607805234253108255</id><published>2010-01-12T14:43:00.001+04:00</published><updated>2010-01-12T15:02:30.289+04:00</updated><title type='text'>നഷ്ടപ്പെട്ട ബാല്യം - രണ്ടാം ഭാഗം</title><content type='html'>ഒന്നാം ഭാഗം &lt;a href="http://thichur.blogspot.com/2010/01/blog-post_05.html"&gt;ഇവിടെ&lt;/a&gt; നിന്ന് വായിക്കാം&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ബാല്യത്തിലെ ഓർമ്മകൾ തേൻ പോലെ വളരെ മധുരമൂറുന്ന ഒന്നാണ​‍്‌...&lt;br /&gt;രാത്രിയിലെ സ്വർണ്ണവെളിച്ചം വിതറുന്ന മിന്നാമിനുങ്ങുകളായിരുന്നു ഒരോ വീട്ടിലും ചിമ്മിനി വിളക്കുകളും മണ്ണെണ്ണ വിളക്കുകളും......അമാവാസികറുപ്പിലും ഇത്തിരിവെട്ടം നൽകി സ്വർണ്ണപ്രഭ വിതറുന്ന വീട്ടിലെ മിന്നാമിനുങ്ങുകൾ...... ഇൻ വേർട്ടറും എമെർജെൻസികളും പ്രായോഗികമാവാത്ത കാലത്ത്‌ അന്നൊക്കെ മണ്ണെണ്ണ വിളക്കായിരുന്നു കത്തിച്ചിരുന്നത്‌....ചിമ്മിനിവിളക്ക്‌ കൈകൊണ്ട്‌ കെടുത്തി അതിൽ നിന്ന് വരുന്ന പുകക്ക്‌ ഒരു പ്രത്യേക സുഗന്ധമായിരുന്നു......അതാലോചിക്കുമ്പോൾ ആത്മാവിനെ കുളിരണിയിക്കുന്ന സുഗന്ധം &lt;br /&gt;&lt;br /&gt;കൗമാരം ശൈശവത്തെ തോൽപ്പിച്ച്‌ രൂപത്തിലും ഭാവത്തിലും വരുന്ന നേരം മുണ്ട്‌ ചുറ്റാൻ ആദ്യമായി തോന്നുമ്പോൾ വീട്ടുകാർ അന്നൊന്നും മുണ്ട്‌ തരുമായിരുന്നില്ല ....അമ്മൂമമാരുടെയോ മുത്തശ്ശന്മാരുടെയോ ഒറ്റമുണ്ടെടുത്ത്‌ ബാഗിൽ ഒളിപ്പിച്ച്‌ വച്ച്‌ ആരുമില്ലാത്ത സ്ഥലം നോക്കി ട്രാവ്സറിനു മുകളിൽ ചുറ്റും ...തിരിച്ചു വരുമ്പോൾ അതേസ്ഥലത്തു വച്ച്‌ മടക്കി ബാഗിൽ വക്കുകയും ചെയ്തിരുന്നു......വലിയ ആളാകാനുള്ള മനസ്സിന്റെ ആഗ്രഹം തോന്നിച്ച ആ ബാല്യം ഇനിയെന്നു കൈ വരും.....&lt;br /&gt;&lt;br /&gt;അമ്മമാരുടെ നീട്ടിതരുന്ന ചൂണ്ടുവിരലിൽ ആ കുഞ്ഞു കൈകൾ കൂട്ടിപിടിച്ച്‌ അമ്പലകുളത്തിലോ പുഴയിലോ തോട്ടിലോ കുളിക്കാൻ പോകുമ്പോൾ ആദ്യം പെണ്ണുങ്ങളുടെ കടവിൽ മുകളിലെ പടിയിലോ അല്ലെങ്കിൽ കരക്കു അകലെ മാറ്റികൊണ്ടിരുത്തും....അപ്പോഴത്തെ രൂപം എണ്ണതേപ്പിച്ച ബാലഗോപാലനെപോലെയാകും......അമ്മയുടെ തിരുമ്പലെല്ലാം കഴിഞ്ഞ്‌ കുളിപ്പിക്കും....ഇടവേളയിൽ പടിയിൽ വിശ്രമിക്കുന്ന സമയം അപ്പുറത്തെ കടവിൽ ചേട്ടന്മാർ വെള്ളത്തിലേക്ക്‌ കൂപ്പടിക്കുന്നതും വെള്ളത്തിലേക്ക്‌ കുട്ടികരണം മറയുന്നതുമെല്ലാം കാണാമായിരുന്നു......അതും കഴിഞ്ഞ്‌ ആദ്യത്തെ പടിയിൽ നിന്ന് ഒരു നീന്തൽ പടിക്കൽ....ഇതും ഓർമ്മയുടെ വസന്തകാലാത്തെ ഏടുകളിൽ ഒന്നു തന്നെ...........&lt;br /&gt;&lt;br /&gt;ചാണകം മെഴുകിയ മുറ്റങ്ങളും മണ്ണുകൊണ്ട്‌ മതിലുകൾ തീർത്ത തിരുവാതിരയാമങ്ങളും പോലെ തന്നെ സന്ധ്യയാകുമ്പൊൾ എല്ലാവീടിന്റെ അരികെനിന്ന് കൊതുകിന്റെ മൂളലും അടുത്ത വീട്ടിൽ നിന്നും മറ്റും മുറപോലെ സന്ധ്യാനാമജപവും കേൾക്കാമായിരുന്നു...ചന്ദനതിരി സുഗന്ധങ്ങൽക്കിടയിൽ നിന്നും വരുന്ന സന്ധ്യാനാമത്തിന്റെ ശീലുകൾ ഇല്ലാത്ത വീടുകൾ ഇല്ല എന്നു തന്നെ വേണം പറയാൻ.....ചില വീടുകളിൽ നിന്നും മീൻ വറുക്കുന്നതിന്റെ മണമായിരുന്നു വന്നിരുന്നത്‌....ചില വീടുകളിൽ ഉമ്മറത്തെ തിണ്ടിന്മേൽ ഇരുന്ന് കുട്ടികൾ ഉച്ചത്തിൽ അക്ബറിന്റെയും ഷേർഷയുടെയും ഭരണപരിഷ്കാരങ്ങൾ ഉച്ചത്തിൽ വായിക്കുന്നതു കേൾക്കാം..... വീടിന്റെ മുന്നിൽ സംസ്കാരത്തിന്റെ പ്രതീകമെന്നോണം കഴുക്കോലിൽ തൂക്കിയിട്ട ഭസ്മകൊട്ടകളും സന്ധ്യാനാമപുസ്തകങ്ങളും എന്നേ വീട്ടിൽ നിന്ന് അപ്രത്യക്ഷമായി.....&lt;br /&gt;&lt;br /&gt;പണ്ട്‌ ബസ്സിൽ സഞ്ചരിക്കുമ്പോൾ ചാരായം എന്ന ബോർഡ്‌ കാണുമ്പോൾ അതു നമ്മുടെ വീടിനടുത്തുള്ള ആരുടെയൊക്കെയോ മണം ആ ആ പരിസരത്തു നിന്നും കിട്ടിയിരുന്നു.....നാടിനെ ലഹരിയിലേക്ക്‌ വിടുന്ന സുഖാനുഭവകേന്ദ്രം.... നാടിന്റെ മുഖഛായയായിരുന്ന ചാരായ ഷാപ്പുകൾക്ക്‌ പകരം ഇപ്പോഴുള്ള ഹൈടെക്‌ കള്ളുഷാപ്പുകൾ നിലവിൽ വന്നപ്പോൾ അക്ഷരാർത്ഥത്തിൽ നമ്മുക്ക്‌ വല്ലതും നഷ്ടപ്പെട്ടോ...അതോ നമ്മൾ വല്ലതും നേടിയോ..... &lt;br /&gt;&lt;br /&gt;&lt;br /&gt;സ്കൂളിൽ പഠിക്കുമ്പോൾ മഴനയാത്തവരായി ആരുമുണ്ടാവില്ല......മഴ തോർന്നാൽ പോലും ശീലകുടയിൽ തങ്ങിയ വെള്ളം പോയിരുന്നില്ല......അത്തരം കുടകൾ ക്ലാസ്‌ റൂമിന്റെ മുൻപിൽ നിവർത്തി വച്ചിരിക്കുന്ന കാഴ്ച്ച ഒരു രസമായിരുന്നു......പണമുള്ള വീട്ടിലെ കുട്ടികളും ടീച്ചർമാരും അന്നൊന്നും ഏതു മഴയത്തും നനജിരുന്നില്ല.....പാവപെട്ട വീട്ടിലെ കുട്ടികളും ആ മഴയത്ത്‌ പല്ല് കൂട്ടിയിടിച്ച്‌ നനഞ്ഞൊട്ടിയ ബട്ടൺസ്‌ ഇല്ലാത്ത ഷർട്ടും ചീകിയാലും നിൽകാത്ത എണ്ണപുരണ്ട മുടിയുമായി മരബെഞ്ചിൽ ഇരിക്കുന്നുണ്ടാവും&lt;br /&gt;&lt;br /&gt;പൂരങ്ങളും മറ്റുമുണ്ടാകുമ്പോൾ വീട്ടിൽ നിന്ന് തരുന്ന 5 രൂപയുടെയോ 10 രൂപയുടെയോ ബഡ്ജറ്റുകളിൽ കൂടുതലും നിറഞ്ഞുനിന്നത്‌ കാറോ വീടോ ബംഗ്ലാവോ ആയിരുന്നില്ല പൊട്ടാസു പൊട്ടിക്കുന്ന തോക്കും മത്തങ്ങ ബലൂണുകളും ആയിരുന്നു.......പൂരസ്ഥലത്തെ മറ്റൊരാകർഷണമായിരുന്നു ആന മയിൽ ഒട്ടകം.....വീട്ടിൽ നിന്നു തന്ന പൈസ അതിൽ കളഞ്ഞു കുളിക്കുമ്പോൾ കരച്ചിൽ വരാത്തവരായി ആരുമുണ്ടായിരുന്നില്ല....അന്നത്തെ നഷ്ടം ഇന്നത്തെ ഷെയർ മാർക്കറ്റിന്റെ അപ്‌ &amp;amp; ഡവ്ണിനെക്കാളും നഷ്ടം വരുത്തിയെന്ന ഒരു തോന്നൽ ഉണ്ടാത്തവരായി ആരുമില്ല......&lt;br /&gt;&lt;br /&gt;പഴയ റബർ ചെരുപ്പിനെ വൃത്താകൃതിയിൽ ചക്രം കണക്കെ മുറിച്ച്‌ കുടകമ്പി മുറിച്ച്‌ നടുവിൽ റെയിനോൾഡ്‌ പേനയുടെ തണ്ട്‌ വച്ച്‌ ശീമകൊന്നയുടെ വടിയിൽ ഉണ്ടാക്കുന്ന ഉരുട്ടുവണ്ടി അന്ന് ഏതൊരു ബാലന്റെയും സ്വപ്നമായിരുന്നു......അന്ന് കടയിലേക്ക്‌ പഞ്ചസാരയോ മല്ലിയോ മുളകോ വങ്ങാൻ വരുമ്പോൾ സൈക്കിളിന്റെ ടയർ ഉരുട്ടി വണ്ടിയാക്കിയും വരുമായിരുന്നു.....ഇന്ന് നോ പാർക്കിംഗ്‌ ഏരിയയിൽ വണ്ടി നിർത്തുന്ന പലരും ബാല്യകാലത്ത്‌ അവരുടെ ഉരുട്ടു വണ്ടി ശരിയായി ഒരിടത്ത്‌ മൂലക്ക്‌ വക്കുന്നത്‌ മാതൃകയാക്കിയാൽ നന്നാകുമെന്ന് തോന്നാറുണ്ട്‌....&lt;br /&gt;&lt;br /&gt;&lt;br /&gt;ബാല്യത്തിലെ വലിയ ഒരു ദൗർബല്യമായിരുന്നു അന്നൊക്കെ എല്ലാവർക്കും കോൽ ഐസ്‌ .....കുറ്റിതാടി വച്ച പരുക്കൻ സ്വഭാവമുള്ള കാലിൽ ചെരുപ്പിടാത്ത, ഹീറോ സൈക്കിളിന്റെ മുകളിൽ പോം ..പോം... അടിച്ച്‌ നിലക്കുന്ന ഏതൊ ചേട്ടന്മാർ തരുന്ന ചതുര നിറത്തിലുള്ള ആ മുധുരത്തിനു എന്തോ ഒരു അനുഭൂതി ഉണ്ടായിരുന്നു വേന്നു തോന്നുന്നു.... ഐസ്ക്രീമുകളുടെയും സിപ്‌ അപിന്റെ അതിപ്രസരണത്തിനു മുൻപെ ബാല്യത്തിൽ സ്കൂളിലെ ഇന്റർവ്വെല്ലിനിടയിൽ ആ ഒരു പത്തു മിനിട്ടിൽ ഒരു ഐസ്‌ ഈമ്പി താടിയിലും ഷർട്ടിന്മേലും ആ ചുവപ്പും മഞ്ഞയും കളറുകൾ പതിഞ്ഞത്‌ അന്ന് അവിടെയൊക്കെയാണെങ്കിലും ഇപ്പോൽ നാക്കൊന്നു ചുണ്ടിന്മേൽ തട്ടിയാൽ ആ മധുരം പോയിട്ടില്ലേ എന്നൊരു സംശയം ഇല്ലേ....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-4607805234253108255?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='related' href='http://thichur.blogspot.com' title='നഷ്ടപ്പെട്ട ബാല്യം - രണ്ടാം ഭാഗം'/><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/4607805234253108255/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/01/blog-post_12.html#comment-form' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/4607805234253108255'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/4607805234253108255'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/01/blog-post_12.html' title='നഷ്ടപ്പെട്ട ബാല്യം - രണ്ടാം ഭാഗം'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-194805223428044052</id><published>2010-01-05T11:59:00.001+04:00</published><updated>2010-01-05T12:01:28.607+04:00</updated><title type='text'>വായിച്ചില്ലെങ്കിൽ നഷ്ടമാകുന്ന ഒരു പോസ്റ്റ്‌...... ബാല്യം</title><content type='html'>&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പണ്ടത്തെ കാലത്തെ കുറിച്ച്‌ പൊടിതട്ടി ആലോചിക്കുമ്പോൾ മനസ്സിൽ എന്തൊക്കെയോ ഒരു നോസ്റ്റാൾജിയ.....എവിടൊക്കെയോ ഒരു മിന്നൽ.....അതെ നഷ്ടപെട്ട നമ്മുടെ ബാല്യം തന്നെ.......&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;സ്കൂൾകാലത്തെ ഗോലികളി രസമുള്ള ഒരോർമ്മയാണു​‍്‌....ചാടി ഗോലി തെറിപ്പിക്കുന്ന ആളുകളെ പിടിക്കാനായി പത്തായം പോലെ ചാട്ടപെട്ടി വരക്കും.....അതു കൂടാതെ എറിയുന്ന ഗോലി പിടിക്കാനായി ഒരു പിടുത്തക്കാരൻ പിന്നിലും ഉണ്ടാകും.....മണ്ണുനിറഞ്ഞ കൈകൾ കൊണ്ട്‌ ട്രസറുകളിലേക്ക്‌ ചാമ്പി(നേടിയ) ഉണ്ടാക്കിയ ആ ഗോലികൾ ഇട്ടു നിറക്കുമ്പോൾ അന്നാരും ഹൈജീനിക്‌ നോക്കിയുരുന്നില്ല....സ്കൂളിൽ പോകുമ്പോൾ കളിക്കൂട്ടുകാരി പിണങ്ങിയാൽ വേഗം നടക്കും....പിന്നെ കുറെ നടന്നാൽ തോന്നും.... വേണ്ട...അതൊക്കെ ചീത്ത കുട്ടികളുടെ സ്വഭാവമാണെന്ന്.....വീണ്ടും അവൾക്ക്‌ ആർക്കും കൊടുക്കാതെ ഭൂതം കാത്ത നിധിപോലെ സൂക്ഷിച്ചിരുന്ന കുങ്കുമനിറമുള്ള ചോക്കുപെൻസിൽ മനസ്സില്ലാമനസ്സോടെ അവൾക്കു കൊടുത്ത്‌ കൂട്ടു കൂടും.......ഇത്രയെത്ര ഓർമ്മകൾ......&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മാഷോ ടീച്ചറോ കേട്ടെഴുത്തെടുക്കുമ്പോൾ അടുത്തിരിക്കുന്നവൻ നോക്കിയെഴുതിയാലോ എന്നു വിചാരിച്ച്‌ സ്ലേറ്റിനെ മാറോടടുക്കി പിടിക്കുമ്പോൾ അന്ന് അനുഭവിച്ചിരുന്ന നിർവൃതി ഇന്നു രണ്ടോ മൂന്നോ ഏക്കർ റബ്ബർ തോട്ടം വാങ്ങിയാൽ പോലും കിട്ടുന്നില്ല......&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അന്നൊന്നും സിനിമകളിലെ നായകന്മാരെ പോലെ അമാനുഷികരാകണമെന്ന് ആരും ആഗ്രഹിച്ചിട്ടില്ല....പോലിസായാൽ എല്ലാവരെയും ഇടിക്കാം.....മാഷോ ടീച്ചറോ ആയാൽ എല്ലാവരെയും അടിക്കാം...ഡോക്ടറായാൽ എല്ലാവരെയും കുത്തി വക്കാം....ഇതൊക്കെയായിരുന്നു എല്ലാവരുടെയും ചിന്താ ശകലങ്ങൾ........വർഗീയതയും നക്സലിസവും ചീഞ്ഞ രാഷ്ട്രീയവും ഇല്ലാത്ത സിനിമകൾ....&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ദൂരദർശനിലെ ഞായറാഴ്ച്ച്കളിലെ നാലു മണിയുടെ സിനിമ പകുതിയാകുമ്പോൾ 7 മണിയുടെ വാർത്ത അന്നൊക്കെ അസഹ്യമായിരുന്നു....വീട്ടിലെ കാരണവന്മാരെ പേടിച്ച്‌ മിണ്ടാതെയെരിക്കും.....അന്നൊക്കെ ഏതെങ്കിലും ഒരു വീട്ടിൽ മാത്രമെ ടീവി ഉണ്ടാകുകയുള്ളൂ....വീടിന്റെ പുറത്തെ ജനലിൽ കൂടിവരെ ആളുകൾ എത്തിനോക്കി കണ്ടിരുന്നു...സിനിമക്കിടക്ക്‌ ഒന്നു മൂത്രമൊഴിക്കാൻ മുട്ടിയാലും അതു പിടിച്ചിരിക്കും....മൂത്രമൊഴിക്കാൻ പോയ സമയത്ത്‌ നമ്മുടെ സ്ഥലമെങ്ങാനും വേറാരെങ്കിലും പിടിച്ചാലോ എന്ന ചിന്ത വേട്ടയാടും....നസീർ ഷീലയെ ഒന്നു കെട്ടിപിടിച്ചാൽ ഒരു ചിരി വരും മുഖത്ത്‌....എന്നിട്ട്‌ മറ്റുള്ളവരുടെ മുഖത്തേക്കു നോക്കും......അന്നു സിനിമ കാണാൻ വരുമ്പോൾ ആ വീടിന്റെ മൂലക്ക്‌ ഇരിക്കാനായി ആദ്യം എത്തുമായിരുന്നു.....ഒരു മൂന്നേ മുക്കാലാകുമ്പോൾ അലുമിനിയത്തിന്റെ രണ്ട്‌ കട്ട ടോർച്ചുമെടുത്ത്‌ കുടുംബത്തോടെ സിനിമകാണാനൊരു പോക്ക്‌..... &lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അന്നെന്നും നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം ചോക്കു പെൻസിലുകളും കറുപ്പും ചുവപ്പും നീലയും പച്ചയും മഷി ഒരുമിച്ചുള്ള ചില്ലു പേനകളായിരുന്നു......അടികിട്ടാതിരിക്കാൻ സ്കൂളിലേക്കു പോകുന്ന വഴിയിലെ വീട്ടിൽ നിൽക്കുന്ന ഒരില പറിച്ചാൽമതി എന്ന് ഏതോ ഒരു കൂട്ടുകാരി പറഞ്ഞപ്പോൾ, അതിലൊന്നും വിശ്വാസമില്ല എന്നു പറയുകയും, ആ വീടിന്റെ ഗേറ്റിൽ ചെന്ന് ആ ചെടിയിൽ നിന്ന് ഇല പറിച്ച്‌ യൂണിഫോമിന്റെ പോക്കറ്റിൽ ഇടുമ്പോൾ എന്തോ നേടിയതു പോലെയായിരുന്നു.......&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ചെമ്പകപ്പൂ തലയിൽ ചൂടാൻ കൊതിക്കുന്ന പെൺകൊടികൾ എന്റെ ചെവിക്കിടയിൽ തിരുകി വച്ചുള്ള ചെമ്പകപ്പൂവു കണ്ട്‌ കൊതിച്ച്‌ എന്നൊടു ചോദിച്ചാൽ അവർക്ക്‌ കൊടുക്കാതെ ഏറ്റവും വലിയ വിലപിടിപ്പുള്ള സാധനം തന്റെ ചെവിക്കിടയിൽ ഉള്ളത്‌ എന്നു വിചാരിച്ച്‌ നടക്കുന്ന ബാല്യം എന്നേ കളഞ്ഞുപോയി എന്നാലോചിക്കുമ്പോൾ മനസ്സിൽ ഒരു കോറൽ.......ഒരു നഖക്ഷതം&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒരു പക്ഷെ ഇതെല്ലാം എല്ല്ലാ പ്രവാസികളുടെയും ഉള്ളിന്റെയുള്ളിൽ നൊമ്പരമുണർത്തുന്ന ചില ഓർമ്മകളാണ​‍്‌......ശരിയല്ലേ...&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;(അവസാനിക്കുന്നില്ല...... ഇനിയും തുടരും)&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5580014061325266213-194805223428044052?l=thichur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thichur.blogspot.com/feeds/194805223428044052/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thichur.blogspot.com/2010/01/blog-post_05.html#comment-form' title='29 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/194805223428044052'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5580014061325266213/posts/default/194805223428044052'/><link rel='alternate' type='text/html' href='http://thichur.blogspot.com/2010/01/blog-post_05.html' title='വായിച്ചില്ലെങ്കിൽ നഷ്ടമാകുന്ന ഒരു പോസ്റ്റ്‌...... ബാല്യം'/><author><name>എറക്കാടൻ / Erakkadan</name><uri>http://www.blogger.com/profile/07238292225354415629</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_wWW0gfLdc4o/Sl1o1YI7ctI/AAAAAAAAADY/i9GiYi3trBQ/S220/Image165.jpg'/></author><thr:total>29</thr:total></entry><entry><id>tag:blogger.com,1999:blog-5580014061325266213.post-1
